Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

സെക്യുലര്‍ പൊളിറ്റിക്സ് എന്നൊക്കെ പറ‍ഞ്ഞാലും പൊതുനയം രൂപീകരിക്കുമ്പോള്‍ ജാതി മതസമവാക്യങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നതെന്ന് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 11:41 pm IST
in Kerala

തിരുവന്തപുരം: കേരളത്തിലെ ഒബിസി വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ഇനി എത്ര കാലം സിപിഎമ്മിന് സാധിക്കും? സെക്യുലര്‍ പൊളിറ്റിക്സ് എന്നൊക്കെ പറ‍ഞ്ഞാലും പൊതുനയം രൂപീകരിക്കുമ്പോള്‍ ജാതി മതസമവാക്യങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നതെന്ന് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ചിലര്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉപേക്ഷിച്ച് പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തു, ചിലര്‍ പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നു തന്നെ സിപിഎമ്മിനെതിരെ വോട്ട് ചെയ്തു. ജീര്‍ണ്ണതകള്‍ ഒട്ടേറെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായി. ആദര്‍ശം എന്ന നിലയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കില്ലാതായി. ആഗോള രാഷ്‌ട്രീയം അങ്ങിനെയാണ് മുന്നേറിയത്. സോഷ്യലിസ്റ്റ് ആശയങ്ങള്‍ കാലഹരണപ്പെട്ടു. ചൈനപോലും ബിസിനസിലേക്ക് പോകുന്നു.

ചങ്ങാത്തമുതലാളിത്തത്തിലേക്കും കേരളത്തിലെ സിപിഎം മാറി. ഉള്‍പ്പാര്‍ടി ജനാധിപത്യം നഷ്ടപ്പെട്ടു. വിഎസ് ഉണ്ടായിരുന്നപ്പോള്‍ രണ്ട് ഗ്രൂപ്പ് സിപിഎമ്മില്‍ ഉണ്ടായി. എന്നാല്‍ വിഎസിന് ശേഷം ഭരണവും പാര്‍ട്ടിയും ഒരു നേതാവിന്റെ കീഴിലായി. എതിരാഭിപ്രായം പറയുന്നവരെ പുറത്താക്കും.
ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താന്‍ ഭൂരിപക്ഷത്തെ വെറുപ്പിച്ചു. പിന്നീട് ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ന്യൂനപക്ഷം യൂഡിഎഫിലേക്ക് പോയി. വെള്ളാപ്പള്ളി നടേശന്‍ മുസ്ലിം ആധിപത്യത്തെ ചോദ്യം ചെയ്തപ്പോള്‍ അതിനെതിരെ മിണ്ടാന്‍ പിണറായിയ്‌ക്കായില്ല. ശബരിമല അയ്യപ്പസംഗമത്തില്‍ വെള്ളാപ്പള്ളിയെ കൊണ്ടുവന്നപ്പോള്‍ ന്യൂനപക്ഷം ഒന്നടങ്കം സിപിഎമ്മിന് എതിരെ നിന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള ഭൂരിപക്ഷ ഹിന്ദുസമുദായത്തെ കൂടി വെറുപ്പിച്ചു.

ഇനി ഒരു തിരുത്തല്‍ സിപിഎമ്മില്‍ ഉണ്ടാകുമോ? കമ്മ്യൂണിസം പണ്ട് പാര്‍ലമെന്‍ററി ജനാധിപത്യത്തെ നിഷേധിച്ച കാലമുണ്ടായിരുന്നു. 1948ലെ കല്‍ക്കത്താ തീസീസ് എല്ലാം അതാണ്. 1958കളില്‍ വീണ്ടും ഭരണം പിടിക്കല്‍ പ്രധാനമാണെന്നും പാര്‍ലമെന്‍ററി ജനാധിപത്യം പ്രധാനമാണെന്നുമുള്ള ചിന്താഗതി വന്നു. കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്നും മാറ്റാ‍ന്‍ ഏത് ചെുകുത്താനുമായി കൂട്ടുകൂടാം എന്ന ചിന്താഗതി വന്നു.

ഇഎംഎസിന്റെ കാലത്ത് സിപിഎമ്മിന് ഒരു സമുദായത്തേയും പ്രീണിപ്പിക്കേണ്ട എന്ന നിലപാടുണ്ടായിരുന്നു. 1987ലെ ജയം അതിന്റെ ഭാഗമായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കി. 1991ല്‍ രാജീവ് ഗാന്ധിക്ക് അനുകൂലമായ തരംഗം സിപിഎമ്മിനെ തകര്‍ത്തു. പിന്നീട് കേരളകോണ്‍ഗ്രസിനെക്കൂടി കൂടെക്കൂട്ടാം എന്ന ചിന്താഗതി വന്നു.

ഇപ്പോള്‍ ബിജെപി ഹിന്ദുസമുദായത്തെ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈഴവ സമുദായം കൂടുതലായി ബിജെപിയിലേക്ക് വന്നു. ഒബിസി വിഭാഗം ഇനി സിപിഎമ്മിന്റെ കൂടെ നില്‍ക്കുമോ എന്നതാണ് വെല്ലുവിളി. പക്ഷെ അത് എളുപ്പമല്ല. ഒബിസി വിഭാഗം കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ വന്നതും സിപിഎമ്മിനെ ക്ഷീണിപ്പിക്കും. യാതൊരുവിധ നൂതനമായ ആശയവും ഇല്ലാത്ത പാര്‍ട്ടിയായി ഇടതുപക്ഷങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

Tags: bjpRajeev ChandrasekharOBCLatest newsEzhava communityBJP growth in Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

India

അഭിഷേക് ബാനര്‍ജി…: എന്തുകൊണ്ടാണ് അദ്ദേഹം ഇത്ര അഹങ്കാരിയായിരിക്കുന്നത്?

World

ഇറാന്‍ യുഎസ് സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പിടുമെന്ന് ട്രംപ്, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കും..പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍

India

മീനാക്ഷി നടരാജന്‍ ആള് ചില്ലറക്കാരിയല്ല, മറച്ചുവെച്ചത് നാണം കെട്ട കേസ്, ന്യായീകരിക്കാന്‍ കെ.സി. വേണുഗോപാലും

India

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

അയോധ്യ രാമക്ഷേത്ര സംഭാവന വിഷയം ; സത്യം തെളിയിക്കാൻ യോഗി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.