Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉടനില്ല ഗ്യാരന്റികള്‍; വകുപ്പുകളിലും തര്‍ക്കം

അജി ബുധനൂര്‍ by അജി ബുധനൂര്‍
May 19, 2026, 08:50 am IST
in Kerala

ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചില്ല
വിദ്യാര്‍ത്ഥിനികള്‍ക്ക് 1000 രൂപ ധനസഹായം പ്രഖ്യാപിച്ചി
25 ലക്ഷം രൂപയുടെ ചികിത്സാ ഇന്‍ഷുറന്‍സ് ഇല്ല
ആശമാര്‍ക്ക് 3000 രൂപ വര്‍ദ്ധന, 21,000ത്തിന് കാത്തിരിക്കണം

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ കയറിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞ വി.ഡി. സതീശന്റെ ഗ്യാരന്റികള്‍ ഉടനില്ല. തര്‍ക്കത്തെ തുടര്‍ന്ന് മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ച് രാത്രി വൈകിയും തീരുമാനിക്കാനായില്ല. ആദ്യ ദിനംതന്നെ സതീശന്‍ മന്ത്രിസഭയുടെ നിറം കെടുത്തുന്നതായി വാഗ്ദാന ലംഘനവും വകുപ്പു തര്‍ക്കവും.

വകുപ്പുകളെ സംബന്ധിച്ച് ക്രിസ്ത്യന്‍, മുസ്ലിം സംഘടനകളുടെ കടുത്ത സമ്മര്‍ദ്ദമാണുള്ളത്. അധികാരത്തില്‍ എത്തിയാല്‍ അഞ്ച് പ്രധാന ഗ്യാരന്റികള്‍ ഉടനെന്നായിരുന്നു തെരഞ്ഞെടുപ്പിനുമുമ്പുള്ള വാഗ്ദാനം.

വകുപ്പുകളില്‍ കെഎസ്ആര്‍ടിസി ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. കോവലം എംഎല്‍എ എം. വിന്‍സെന്റിന് മന്ത്രിസ്ഥാനം നല്‍കാത്തതിനാല്‍ ഇടഞ്ഞ് നിന്ന ലത്തീന്‍ കാത്തലിക് വിഭാഗത്തെ മയപ്പെടുത്താന്‍ മുഖ്യമന്ത്രി ബിഷപ് ഹൗസിലെത്തി ചര്‍ച്ച നടത്തിയിരുന്നു. തുറമുഖം, മത്സ്യബന്ധന വകുപ്പുകള്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് നല്‍കണമെന്ന് ആവശ്യം ഉന്നയിച്ചു. ഇതോടെയാണ് തര്‍ക്കം രൂക്ഷമായത്. മുസ്ലിം ലീഗും ക്രിസ്ത്യന്‍, മുസ്ലിം സംഘടനകളും വകുപ്പു വിഭജനത്തില്‍ കാര്യമായി ഇടപെടുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. രാത്രി വൈകിയും തീരുമാനത്തിനെത്താനായില്ല.

ആശമാര്‍ക്ക് 21,000 രൂപ നല്‍കുമെന്ന് പറഞ്ഞിട്ട് പ്രതിദിനം നൂറ് രൂപയെന്ന നിലയില്‍ 3000 രൂപയാണ് വര്‍ദ്ധിപ്പിച്ച് നല്‍കിയത്. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ പൂര്‍ണമായും സൗജന്യ യാത്ര ജൂണ്‍ 15ന് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വ്യക്തമായ പദ്ധതി ഇല്ല. സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാരെ പറ്റിച്ചു. 3000 രൂപ നല്‍കുമെന്ന് പറഞ്ഞത് ആദ്യ പ്രഖ്യാപനത്തില്‍ ഇല്ല. കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 1000 രൂപ ധനസഹായം, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി ഇവയൊന്നും പ്രഖ്യാപിക്കാനായില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഇനിയുമുണ്ടെങ്കിലും വയോജന വകുപ്പ് രൂപീകരിച്ച് തടിതപ്പി. വകുപ്പ് രൂപീകരിക്കുന്നതിനും കടമ്പകള്‍ ഏറെ. മന്ത്രിക്ക് വകുപ്പ് നല്‍കുന്നതല്ലാതെ ചട്ടങ്ങളും മറ്റും ഉണ്ടാക്കുന്നതിന് കാലതാമസം എടുക്കും.

സംസ്ഥാനത്തെ ഖജനാവ് കാലിയാണെന്നും ട്രഷറികളില്‍ പൂച്ച പെറ്റു കിടക്കുന്നെന്നും പറഞ്ഞ് നടന്ന വി.ഡി. സതീശന്‍ അധികാരമേറ്റ ശേഷം പറയുന്നത് സാമ്പത്തികം സംബന്ധിച്ച് ധവള പത്രം ഇറക്കുമെന്ന്.

Tags: UDF GovernmentCM VD Satheesanindira guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Editorial

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.