Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇത്രയും സന്തോഷമുള്ള ദിവസമുണ്ടായിട്ടില്ല’ ഭോജ്ശാലയിലേക്ക് ഭക്തരെത്തിത്തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 06:48 am IST
in India

ഭോപ്പാല്‍: മധ്യപ്രദേശ് ഭോജ്ശാലയിലെ, കമല്‍ മൗലാന മോസ്‌ക് സരസ്വതീ ക്ഷേത്രം തന്നെയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രഖ്യാപിച്ചതിനു പിന്നാലെ അവിടേക്കു ഭക്തജനങ്ങള്‍ എത്തിത്തുടങ്ങി. ഹിന്ദുക്കള്‍ക്കു ഭോജ്ശാലയില്‍ പ്രവേശിക്കാനും തൊഴാനും മറ്റും കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. കോടതി വെള്ളിയാഴ്ച നിയന്ത്രണങ്ങള്‍ നീക്കുകയും നമാസ് വിലക്കുകയും ചെയ്തതോടെയാണ് വിവിധയിടങ്ങളില്‍ നിന്നു തീര്‍ത്ഥാടകര്‍ വലിയ തോതില്‍ എത്തിത്തുടങ്ങിയത്.

‘എത്രയോ കാലത്തിനു ശേഷമാണ് തടസമില്ലാതെ വാഗ്ദേവീ ദര്‍ശനത്തിനു ഞങ്ങള്‍ക്കനുമതി ലഭിക്കുന്നത്. കോടതി വിധി മഹത്തായതാണ്. ഇനി ഞാനെന്നും ഇവിടെയെത്തും, ഒരു ഭക്ത പറഞ്ഞു. ഇത്രയും സന്തോഷമുണ്ടായ ദിവസമില്ല. ഭോജ്ശാല ഉത്സവ സമിതി സംരക്ഷക് അശോക് കുമാര്‍ ജെയ്ന്‍ പറഞ്ഞു.

ഹിന്ദുസമൂഹം കാലങ്ങളായി ക്ഷേത്രം തുറന്നുകിട്ടാനുള്ള പ്രക്ഷോഭത്തിലാണ്. എന്റെ നാലു സഹോദരന്മാരില്‍ മൂന്ന് പേരും ഈ പ്രക്ഷോഭങ്ങളിലാണ് ബലിദാനികളായത്. അവരുടെയും എണ്ണമറ്റ മറ്റു പ്രക്ഷോഭകാരികളുടെയും ശ്രമങ്ങളുടെ ഫലമായാണ് ഭോജ്ശലയിലെ മാ സരസ്വതീ മന്ദിര്‍ തുറന്നുകിട്ടിയത്, അദ്ദേഹം പറഞ്ഞു.

ഹിന്ദു സമൂഹത്തിന്റെയൊന്നടങ്കമുള്ള പ്രക്ഷോഭ ഫലമാണിത്. ഭോജ്ശാല മുക്തിയജ്ഞ സംയോജകന്‍ ഗോപാല്‍ ശര്‍മ പറഞ്ഞു. ഇത് ഹിന്ദുസമൂഹത്തിന്റെ സനാതന ധര്‍മ വിജയമാണ്. തങ്ങള്‍ അപമാനിതരായെന്ന ചിന്തയിലാണ് 720 വര്‍ഷമായി ഹിന്ദുസമൂഹം ജീവിച്ചിരുന്നത്. ഒരുപാട് ത്യാഗങ്ങളനുഷ്ഠിച്ചു. ഒടുവില്‍ കോടതി വിധി അനുകൂലമായി.

ഭോജ്ശാലയിലെ ക്ഷേത്രം സമ്പൂര്‍ണമായി പുനരുദ്ധരിക്കാതെ, അവിടം രാജാ ഭോജന്റെ കാലത്തെപ്പോലെയാകാതെ ധറിലെ ഹിന്ദുസമൂഹം വെറുതേയിരിക്കില്ല. പ്രക്ഷോഭങ്ങള്‍ നയിച്ചവരെ ഞാന്‍ അനുസ്മരിക്കുന്നു. ഇവിടെ വന്ന് ദര്‍ശനം നടത്താനും പ്രാര്‍ത്ഥിക്കാനും ഞാന്‍ ഹിന്ദുസമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു, അദ്ദേഹം തുടര്‍ന്നു.

വെള്ളിയാഴ്ചയാണ് മധ്യപ്രദേശ് ഹൈക്കോടതി ഇന്‍ഡോര്‍ ബെഞ്ച് ഭോജ്ശാലയിലെ കമല്‍ മൗലാന മോസ്‌ക് സരസ്വതീ ക്ഷേത്രവും സംസ്‌കൃത പാഠശാലയുമാണെന്ന് പ്രഖ്യാപിച്ചത്. ഭോജരാജന്റെ കാലത്ത് സ്ഥാപിച്ച ക്ഷേത്രം തകര്‍ത്ത് അതിന്റെ തൂണുകളടക്കം ഉപയാഗിച്ചാണ് മോസ്‌ക് പണിതത്. 2003ല്‍ ഇവിടെ പുരാവസ്തു വകുപ്പ് നമാസ് അനുവദിക്കുകയും ക്ഷേത്ര ദര്‍ശനം നിയന്ത്രിക്കുകയും ചെയ്തിരുന്നു.

Tags: Bhojshala TempleMadhyaPradesh HighCourtKamal Maulana Mosque
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

Kerala

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

India

ഭോജ്ശാല ക്ഷേത്രത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ: പൂജയും ആരതിയും തുടരുന്നു; വെള്ളിയാഴ്ച നമാസ് നടത്താനും എഎസ്‌ഐ അനുമതി

പുതിയ വാര്‍ത്തകള്‍

എയര്‍പോര്‍ട്‌സ് അതോറിറ്റി ലോജിസ്റ്റിക്‌സ് കമ്പിനിയില്‍ സെക്യൂരിറ്റി സ്‌ക്രീനര്‍ ഒഴിവുകള്‍

ഭാരത ഇമാമിന് യുകെ കോടതി ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു

സിബിഎസ്ഇ 9, 10 ക്ലാസുകളില്‍ ഇനിമുതല്‍ മൂന്ന് ഭാഷകള്‍ പഠിക്കണം

രാഹുല്‍ വിദേശയാത്രാ വിവരങ്ങള്‍ ഔദ്യോഗികമായി പങ്കുവയ്‌ക്കുന്നില്ല: റിജിജു

‘ഇത്രയും സന്തോഷമുള്ള ദിവസമുണ്ടായിട്ടില്ല’ ഭോജ്ശാലയിലേക്ക് ഭക്തരെത്തിത്തുടങ്ങി

ആഭ്യന്തരം നല്‍കും; ചെന്നിത്തല വഴങ്ങി, ഇനി മന്ത്രിമാര്‍ക്കായി പിടിവലി, സത്യപ്രതിജ്ഞ നാളെ

യുവതീ പ്രവേശം, സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷിക്കണം; പ്രക്ഷോഭകേസുകള്‍ പിന്‍വലിക്കണം: ബിജെപി

സമാഹൃത അബോധത്തിലെ സമാനത

ഹൈന്ദവത നഷ്ടപ്പെട്ടാല്‍

കവിത: മഴയോര്‍മ്മയിലെ വെണ്‍താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.