Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

ഒ.വി. വിജയന്റെ സാഹിത്യ ദര്‍ശനം: സാഹിത്യ വിചാരത്തില്‍ ആഷാമേനോന്‍, റഷീദ് പാനൂര്‍, ശ്രീജിത്ത് മൂത്തേടത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 06:46 am IST
inKerala
ഒ.വി.വിജയന്റെ സാഹിത്യദര്‍ശനത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ആഷാ മേനോന്‍ സംസാരിക്കുന്നു

ഒ.വി.വിജയന്റെ സാഹിത്യദര്‍ശനത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ആഷാ മേനോന്‍ സംസാരിക്കുന്നു

കോഴിക്കോട്: ഒ.വി. വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ മലയാളത്തില്‍ ശ്രമം നടക്കുന്നുവെന്ന് പ്രൊഫ.കെ.പി. ശശിധരന്‍. തപസ്യ സാംസ്‌കാരികോത്സവത്തില്‍ ഒ.വി. വിജയന്റെ സാഹിത്യദര്‍ശനം എന്ന വിഷയത്തില്‍ നടന്ന സാഹിത്യ വിചാരത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

വിജയനോടുള്ള എതിര്‍പ്പല്ല മറിച്ച് അദ്ദേഹത്തിന്റെ കഥകളിലെ പ്രമേയത്തെ ഭയന്നാണ് അദ്ദേഹത്തിന്റെ കൃതികളെ അരികിലേക്ക് മാറ്റിനിര്‍ത്താന്‍ ശ്രമം നടക്കുന്നത്. ഒ.വി. വിജയന്റെ എല്ലാ നോവലുകളും ആര്‍ഷചിന്തയിലേക്ക് നയിക്കുന്നു. അത് ഗുരുസാഗരത്തില്‍ മാത്രമല്ല. ആദ്യ നോവലായ ഖസാക്കിന്റെ ഇതിഹാസത്തില്‍ തന്നെ ഗുരുസാഗരത്തിന്റെ വിത്ത് കിടക്കുന്നുണ്ട്. ഗുരുസാഗരം മലയാളത്തിലെ ഇതിഹാസമാണ്. സ്വന്തം മകള്‍ തന്റെ ഗുരുവായി മാറുന്നതാണ് ഗുരു സാഗരത്തിന്റെ പ്രമേയം. മലയാള നോവല്‍ സാഹിത്യത്തിലെ പാരമ്പര്യത്തിന്റെ വീണ്ടെടുപ്പാണ് വിജയന്റെ കൃതികള്‍. ഒരു പുതിയ ഭാഷ സൃഷ്ടിക്കാന്‍ വിജയന് കഴിഞ്ഞു അദ്ദേഹം പറഞ്ഞു. ആഷാമേനോന്‍ സാഹിത്യ വിചാരം ഉദ്ഘാടനം ചെയ്തു.

ഒ.വി. വിജയനില്‍ അന്തര്‍ലീനമായ ഒരു ആദ്ധ്യാത്മിക പ്രേരണയുണ്ടെന്ന് ആഷാമേനോന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ നോവലുകളിലും ഇത് ഉണ്ട്. ഖസാക്കില്‍ രവിയുടെ ആത്മീയതയെ കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. രവിയുടെ ഉള്‍ക്കാഴ്ചയെന്താണ്, അയാള്‍ എന്താണ് തേടുന്നത്, എന്താണ് പൊരുള്‍ എന്ന് ആരും ചിന്തിച്ചില്ല. ഗുരുസാഗരം മതാത്മകമാണെന്ന ആരോപണം മ്ലേഛമാണ്. അതില്‍ മതാത്മകതയല്ല. മറിച്ച് യോഗത്മകതയാണുള്ളത്. മനുഷ്യനെ മാത്രമല്ല, മറ്റ് ജീവജാലങ്ങളെയും അദ്ദേഹം ആവിഷ്‌കരിക്കുന്നു. അത് ഹൈന്ദവ ദര്‍ശനമാണ്. അദ്ദേഹം പറഞ്ഞു.

മനസ്സിന്റെ സൂക്ഷ്മാംശങ്ങളും ചലനങ്ങളും പകര്‍ത്തിയ എഴുത്താണ് വിജയന്റേതെന്ന് റഷീദ് പാനൂര്‍ പറഞ്ഞു. മലയാളത്തിന്റെ ഭാഷാപരമായ പരിമിതി കൊണ്ടാണ് വിജയന്റെ എഴുത്ത് ലോകസാഹിത്യത്തില്‍ എത്താതിരുന്നത്. വിജയന്റെ ധര്‍മ്മപുരാണം സമഗ്രാധിപത്യത്തെ ശക്തമായി എതിര്‍ക്കുന്നു. അതിനദ്ദേഹം ഉപയോഗിച്ചത് വിസ്‌ഫോടനത്തിന്റെ ഭാഷാ ശൈലിയാണ്. അദ്ദേഹം പറഞ്ഞു. കൃത്രിമത്വവും നാട്യങ്ങളുമില്ലാതെ സത്യസന്ധമായി എഴുതാന്‍ ഒ.വി. വിജയന് കഴിഞ്ഞുവെന്ന് ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു.

ഭാരതീയത ഹൈന്ദവതയാണെന്ന തിരിച്ചറിവ് പരസ്യമായി പറയാന്‍ അദ്ദേഹം മടികാണിച്ചില്ല. ഇതു കാരണം അദ്ദേഹം ഏറെ ആക്രമിക്കപ്പെട്ടു. വാക്കിലും വരിയിലും ഏറെ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സാമൂഹ്യവിമര്‍ശനത്തിന് കാര്‍ട്ടൂണുകളെ ഫലപ്രദമായി ഉപയോഗിച്ചു. കള്‍ച്ചറല്‍ കാര്‍ട്ടൂണെന്ന പുതിയ ശാഖതന്നെ ആരംഭിച്ചു. അദ്ദേഹം പറഞ്ഞു.

യുവ എഴുത്തുകാര്‍ക്കുള്ള ചെറുകഥാ മത്സരവിജയിക്കുള്ള ഒ.വി. വിജയന്‍ പുരസ്‌ക്കാരം മാധ്യമ പ്രവര്‍ത്തകന്‍ മിഥുന്‍ അയ്യപ്പന്‍ ഏറ്റുവാങ്ങി. സാഹിത്യ വിചാരത്തോടനുബന്ധിച്ച് ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡ് ചിത്രകാരന്മാരുടെ കൂട്ടായ്‌മ ഒ.വി. വിജയന്റെ ഗുരുസാഗരം നോവലിന്റെ ചിത്രവിഷ്‌ക്കാരണം നടത്തി. സുരേഷ് ഉണ്ണി ,രാംദാസ് കക്കട്ടില്‍, ഹാറൂണ്‍ അല്‍ ഉസ്മാന്‍, പി. സതീഷ്‌കുമാര്‍ എന്നിവര്‍ രചനയില്‍ പങ്കെടുത്തു. ഡോ. ലക്ഷ്മി ദാസ്, പി.ജി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

 

Tags: തപസ്യ സുവര്‍ണോത്സവംTapasya Kala Sahitya Vediപ്രൊഫ. കെ.പി.ശശിധരന്‍Prof. K.P. Sasidharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ നോവലിസ്റ്റ് പി.ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്യുന്നു. ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ പത്‌നി പ്രേമലത, ആര്‍ട്ടിസ്റ്റ് മദനന്‍, അഡ്വ. പി. മോഹന്‍ദാസ്, എ.പി. അഹമ്മദ്,
പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം. സതീശന്‍ എന്നിവര്‍ സമീപം
Kerala

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

Kerala

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.