Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

ഒ.വി. വിജയന്റെ സാഹിത്യ ദര്‍ശനം: സാഹിത്യ വിചാരത്തില്‍ ആഷാമേനോന്‍, റഷീദ് പാനൂര്‍, ശ്രീജിത്ത് മൂത്തേടത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 06:46 am IST
in Kerala
ഒ.വി.വിജയന്റെ സാഹിത്യദര്‍ശനത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ആഷാ മേനോന്‍ സംസാരിക്കുന്നു

ഒ.വി.വിജയന്റെ സാഹിത്യദര്‍ശനത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ആഷാ മേനോന്‍ സംസാരിക്കുന്നു

കോഴിക്കോട്: ഒ.വി. വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ മലയാളത്തില്‍ ശ്രമം നടക്കുന്നുവെന്ന് പ്രൊഫ.കെ.പി. ശശിധരന്‍. തപസ്യ സാംസ്‌കാരികോത്സവത്തില്‍ ഒ.വി. വിജയന്റെ സാഹിത്യദര്‍ശനം എന്ന വിഷയത്തില്‍ നടന്ന സാഹിത്യ വിചാരത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

വിജയനോടുള്ള എതിര്‍പ്പല്ല മറിച്ച് അദ്ദേഹത്തിന്റെ കഥകളിലെ പ്രമേയത്തെ ഭയന്നാണ് അദ്ദേഹത്തിന്റെ കൃതികളെ അരികിലേക്ക് മാറ്റിനിര്‍ത്താന്‍ ശ്രമം നടക്കുന്നത്. ഒ.വി. വിജയന്റെ എല്ലാ നോവലുകളും ആര്‍ഷചിന്തയിലേക്ക് നയിക്കുന്നു. അത് ഗുരുസാഗരത്തില്‍ മാത്രമല്ല. ആദ്യ നോവലായ ഖസാക്കിന്റെ ഇതിഹാസത്തില്‍ തന്നെ ഗുരുസാഗരത്തിന്റെ വിത്ത് കിടക്കുന്നുണ്ട്. ഗുരുസാഗരം മലയാളത്തിലെ ഇതിഹാസമാണ്. സ്വന്തം മകള്‍ തന്റെ ഗുരുവായി മാറുന്നതാണ് ഗുരു സാഗരത്തിന്റെ പ്രമേയം. മലയാള നോവല്‍ സാഹിത്യത്തിലെ പാരമ്പര്യത്തിന്റെ വീണ്ടെടുപ്പാണ് വിജയന്റെ കൃതികള്‍. ഒരു പുതിയ ഭാഷ സൃഷ്ടിക്കാന്‍ വിജയന് കഴിഞ്ഞു അദ്ദേഹം പറഞ്ഞു. ആഷാമേനോന്‍ സാഹിത്യ വിചാരം ഉദ്ഘാടനം ചെയ്തു.

ഒ.വി. വിജയനില്‍ അന്തര്‍ലീനമായ ഒരു ആദ്ധ്യാത്മിക പ്രേരണയുണ്ടെന്ന് ആഷാമേനോന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ നോവലുകളിലും ഇത് ഉണ്ട്. ഖസാക്കില്‍ രവിയുടെ ആത്മീയതയെ കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. രവിയുടെ ഉള്‍ക്കാഴ്ചയെന്താണ്, അയാള്‍ എന്താണ് തേടുന്നത്, എന്താണ് പൊരുള്‍ എന്ന് ആരും ചിന്തിച്ചില്ല. ഗുരുസാഗരം മതാത്മകമാണെന്ന ആരോപണം മ്ലേഛമാണ്. അതില്‍ മതാത്മകതയല്ല. മറിച്ച് യോഗത്മകതയാണുള്ളത്. മനുഷ്യനെ മാത്രമല്ല, മറ്റ് ജീവജാലങ്ങളെയും അദ്ദേഹം ആവിഷ്‌കരിക്കുന്നു. അത് ഹൈന്ദവ ദര്‍ശനമാണ്. അദ്ദേഹം പറഞ്ഞു.

മനസ്സിന്റെ സൂക്ഷ്മാംശങ്ങളും ചലനങ്ങളും പകര്‍ത്തിയ എഴുത്താണ് വിജയന്റേതെന്ന് റഷീദ് പാനൂര്‍ പറഞ്ഞു. മലയാളത്തിന്റെ ഭാഷാപരമായ പരിമിതി കൊണ്ടാണ് വിജയന്റെ എഴുത്ത് ലോകസാഹിത്യത്തില്‍ എത്താതിരുന്നത്. വിജയന്റെ ധര്‍മ്മപുരാണം സമഗ്രാധിപത്യത്തെ ശക്തമായി എതിര്‍ക്കുന്നു. അതിനദ്ദേഹം ഉപയോഗിച്ചത് വിസ്‌ഫോടനത്തിന്റെ ഭാഷാ ശൈലിയാണ്. അദ്ദേഹം പറഞ്ഞു. കൃത്രിമത്വവും നാട്യങ്ങളുമില്ലാതെ സത്യസന്ധമായി എഴുതാന്‍ ഒ.വി. വിജയന് കഴിഞ്ഞുവെന്ന് ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു.

ഭാരതീയത ഹൈന്ദവതയാണെന്ന തിരിച്ചറിവ് പരസ്യമായി പറയാന്‍ അദ്ദേഹം മടികാണിച്ചില്ല. ഇതു കാരണം അദ്ദേഹം ഏറെ ആക്രമിക്കപ്പെട്ടു. വാക്കിലും വരിയിലും ഏറെ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സാമൂഹ്യവിമര്‍ശനത്തിന് കാര്‍ട്ടൂണുകളെ ഫലപ്രദമായി ഉപയോഗിച്ചു. കള്‍ച്ചറല്‍ കാര്‍ട്ടൂണെന്ന പുതിയ ശാഖതന്നെ ആരംഭിച്ചു. അദ്ദേഹം പറഞ്ഞു.

യുവ എഴുത്തുകാര്‍ക്കുള്ള ചെറുകഥാ മത്സരവിജയിക്കുള്ള ഒ.വി. വിജയന്‍ പുരസ്‌ക്കാരം മാധ്യമ പ്രവര്‍ത്തകന്‍ മിഥുന്‍ അയ്യപ്പന്‍ ഏറ്റുവാങ്ങി. സാഹിത്യ വിചാരത്തോടനുബന്ധിച്ച് ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡ് ചിത്രകാരന്മാരുടെ കൂട്ടായ്‌മ ഒ.വി. വിജയന്റെ ഗുരുസാഗരം നോവലിന്റെ ചിത്രവിഷ്‌ക്കാരണം നടത്തി. സുരേഷ് ഉണ്ണി ,രാംദാസ് കക്കട്ടില്‍, ഹാറൂണ്‍ അല്‍ ഉസ്മാന്‍, പി. സതീഷ്‌കുമാര്‍ എന്നിവര്‍ രചനയില്‍ പങ്കെടുത്തു. ഡോ. ലക്ഷ്മി ദാസ്, പി.ജി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

 

Tags: തപസ്യ സുവര്‍ണോത്സവംTapasya Kala Sahitya Vediപ്രൊഫ. കെ.പി.ശശിധരന്‍Prof. K.P. Sasidharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ സര്‍ഗോത്സവ സമാപനസാംസ്‌കാരികോത്സവം തമിഴ് എഴുത്തുകാരനും പദ്മശ്രീ ജേതാവുമായ ആര്‍.എന്‍. ജോ
ഡിക്രൂസ് ഉദ്ഘാടനം ചെയ്യുന്നു. കെ.ടി. രാമചന്ദ്രന്‍, ആര്‍. സഞ്ജയന്‍. ഡോ. സ്വപന്‍ മുഖോപാധ്യായ, പി.ആര്‍. നാഥന്‍, കെ. ലക്ഷ്മിനാരായണ്‍, ഡോ. സി. മഹേഷ്, പ്രൊഫ. പി.ജി. ഹരിദാസ്, ഗോപിനാഥ് കോലിയത്ത് എന്നിവര്‍ സമീപം
Kerala

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

Main Article

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു
Kerala

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.
Kerala

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

അനുശ്രീ ചന്ദ്രന്‍ (കവിത), മിഥുന്‍ അയ്യപ്പന്‍ (കഥ), സുബിന്‍ ധര്‍മ്മല്‍ (ലേഖനം)
Kerala

തപസ്യ സുവര്‍ണോത്സവം: സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ഗൈനക് സര്‍ജന്‍മാരുടെ സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍

ആര്‍ജി കര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച: മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൈക്കൂലി കേസില്‍ അറസ്റ്റിലായ ജിമ്മി സ്‌കറിയ, ശ്രീജിത് സി.പി.

ഉടുമ്പ് കേസില്‍ ‘സെറ്റില്‍മെന്റ്’ വാഗ്ദാനം; ഒരു ലക്ഷം കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടിയില്‍

സ്വത്ത് സഹോദരന് തിരികെ ലഭിക്കുമെന്ന വ്യവസ്ഥ അസാധുവെന്ന് ഹൈക്കോടതി

പിതൃസാന്നിധ്യം സാക്ഷി... എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ധീരബലിദാനി അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ മകള്‍ ഹൃദ്യക്ക് അമ്മ അഡ്വ. ലിഷ മധുരം നല്‍കുന്നു. മുത്തി വിനോദിനി സമീപം

ഹൃദ്യ രണ്‍ജീതിന്റെ വിജയത്തിന് പൊന്‍തിളക്കം

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ (സിസ)ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച കാര്‍ഷികമേളയും മാമ്പഴോത്സവവും ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും വിശിഷ്ടാതിഥികളും മാമ്പഴക്കൂടകളുമായി. രജത തമ്പി, എന്‍സിഡിസി റീജണല്‍ ഡയറക്ടര്‍ കെ.എന്‍. ശ്രീധരന്‍, എംഎസ്എംഇ ഡിഎഫ്ഒ ജി.എസ്. പ്രകാശ്, നിയുക്ത എംഎല്‍എ വി. മുരളീധരന്‍, തിരുവനന്തപു
രം മേയര്‍ വി.വി. രാജേഷ്, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡിനി പണിക്കര്‍, സിസ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സമീപം

കാര്‍ഷിക രംഗത്ത് ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം: കേന്ദ്രമന്ത്രി

ലോക്കപ്പില്‍ അടിവസ്ത്രം മാത്രം കര്‍ശന നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മിഷന്‍

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

ജല അതോറിറ്റിയില്‍ ‘വര്‍ക്കിങ് അറേഞ്ച്‌മെന്റ്’ മാഫിയ; ബിഎംഎസിന്റെ ഇടപെടലില്‍ ഉത്തരവുകള്‍ റദ്ദാക്കി

അപ്രതീക്ഷിത സമ്മാനങ്ങളും പ്രണയ സാഫല്യവും! സമ്പൂർണ്ണ രാശിഫലം (16 മെയ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.