Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ലീഗിന്റെ പച്ചക്കൊടി എന്തിന്? ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 06:08 pm IST
inKerala

തിരുവനന്തപുരം : വി ഡി ആയാലും കെ സി ആയാലും ചെന്നിത്തല ആയാലും ജമാഅത്തെ ഇസ്ലാമിയുടെ പച്ചക്കൊടി കിട്ടിയാലേ കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ സാധിക്കൂ എന്നതാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്.

മൂന്നുപേരില്‍ ജമാ അത്ത് ഇസ്ലാമി അമീറിന്റെ ശരിക്കുള്ള അടിമ ആരാണെന്ന് അന്വേഷിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ്. മുസ്ലിം ലീഗ് ഭാസ്‌കര പട്ടേലരും കോണ്‍ഗ്രസ് തൊമ്മിയുമായി മാറിക്കഴിഞ്ഞു. ഇതിനല്ല മതേതര കേരളം കോണ്‍ഗ്രസ് മുന്നണിക്ക് വോട്ട് ചെയ്തത്.
കര്‍ണാടകയില്‍ നിന്നുള്ള ഒരു മുസ്ലിം മന്ത്രി പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ വന്നത് ഏറെ ദുരൂഹമാണ്. ഷാഫി പറമ്പിലിന്റെ കൂറുമാറ്റവും കര്‍ണാടക മന്ത്രിയുടെ സന്ദര്‍ശനവുമെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയാണെന്നന്നും അഡ്വ എസ് സുരേഷ് ആരോപിച്ചു.

മുസ്ലിം ലീഗാണ് കേരളത്തില്‍ ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് തീരുമാനിക്കാന്‍ ഒരുങ്ങിനില്‍ക്കുന്നത്. മുസ്ലിം ലീഗിന്റെയും എസ്ഡിപിഐ യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകൊണ്ട് മാത്രമല്ല നിങ്ങള്‍ അധികാരത്തില്‍ എത്തിയതെന്ന് കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കുന്നു. സുരേഷ് പറഞ്ഞു.

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്‍പത് ദിവസം പിന്നിട്ടിരിക്കുകയാണ്. സ്വപ്നതുല്യമായ ഭൂരിപക്ഷം കിട്ടിയിട്ടും കോണ്‍ഗ്രസിന് ഇതുവരെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ സാധിച്ചിട്ടില്ല.

മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഗ്രൂപ്പ് പോര് തെരുവിലേക്ക് പടര്‍ന്നിരിക്കുന്നു. ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധങ്ങളും അക്രമങ്ങളും നടക്കുന്നു. ചില എംഎല്‍എമാര്‍ക്ക് മലബാര്‍ മേഖലയില്‍ കാലുകുത്താന്‍ പറ്റാത്ത സാഹചര്യമാണ്. ഇത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്.
ഇടതുപക്ഷം മാറി വലതുപക്ഷം വന്നതുകൊണ്ട് ഗുണമൊന്നുമില്ലെന്ന് ബിജെപി നേരത്തെ പറഞ്ഞത് ശരിയാണെന്ന് ഈ ദിവസങ്ങള്‍ തെളിയിക്കുന്നു.

സ്‌കൂളുകള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ പാഠപുസ്തകങ്ങള്‍ തയ്യാറായിട്ടില്ല. സ്‌കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്നു. മഴക്കാല രോഗങ്ങള്‍ പടരുമ്പോഴും ആരോഗ്യ സംവിധാനങ്ങള്‍ താറുമാറായി കിടക്കുകയാണ്. പിഎം ശ്രീ (PM SHRI) പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കേണ്ട 440 കോടി രൂപ നഷ്ടമാകുന്ന അവസ്ഥയാണെന്നും സുരേഷ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരില്‍ യുഡിഎഫുകാര്‍ ആയുധങ്ങളുമായി അക്രമം അഴിച്ചുവിടുന്നു. ആടിനെ പൊതുനിരത്തില്‍ കഴുത്തറുത്ത് കൊല്ലുകയും ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ബോംബ് വെച്ച് തകര്‍ക്കുകയും ചെയ്യുന്നു. ഇത് താലിബാന്‍ മോഡല്‍ അക്രമമാണ്. കൂടാതെ, മഞ്ചേശ്വരത്തും കാസര്‍കോടും ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും ലീഗും ഒത്തുകളിച്ച് വോട്ട് മറിച്ചുവെന്ന് ഐഎന്‍എല്‍ (INL) നേതാവ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നുവെന്നും അഡ്വ എസ് സുരേഷ് പറഞ്ഞു. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: bjpMuslim LeagueSchoolAdvocate Suresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.