Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രനാഥ് രഥിന്റെ മകനെ ദത്തെടുക്കുമെന്ന് സുവേന്ദു അധികാരി, ചന്ദ്രനാഥ് രഥ് ഹരേകൃഷ്ണാ ആശ്രമത്തില്‍ പഠിച്ച സന്യാസിയാകന്‍ മോഹിച്ച പയ്യന്‍

ചന്ദ്രനാഥ് രഥിന്റെ മകനെ താന്‍ ദത്തെടുത്ത് വളര്‍ത്തുമെന്ന് മുഖ്യമന്ത്രിസുവേന്ദു അധികാരി. ഇനിയുള്ള കാലം മകന്റെ വിദ്യാഭ്യാസത്തിനുള്ള എല്ലാ ചെലവും വഹിക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 08:31 pm IST
in India

കൊല്‍ക്കൊത്ത: ചന്ദ്രനാഥ് രഥിന്റെ മകനെ താന്‍ ദത്തെടുത്ത് വളര്‍ത്തുമെന്ന് മുഖ്യമന്ത്രിസുവേന്ദു അധികാരി. ഇനിയുള്ള കാലം മകന്റെ വിദ്യാഭ്യാസത്തിനുള്ള എല്ലാ ചെലവും വഹിക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞു.

സുവേന്ദു അധികാരിയുടെ വിശ്വസ്തനും എല്ലാ പ്രവര്‍ത്തനങ്ങളും സമര്‍ത്ഥമായി ഏകോപിപ്പിക്കുകയും ചെയ്ത ചെറുപ്പക്കാരനായിരുന്നു ചന്ദ്രനാഥ് രഥ്. അതുകൊണ്ട് തന്നെയാണ് എതിരാളികളുടെ നോട്ടപ്പുള്ളിയായത്. പ്രത്യേകിച്ചും ഭവാനിപൂരില്‍ മമതയ്‌ക്കെതിരായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതില്‍ ചന്ദ്രനാഥ് രഥ് മുഖ്യ പങ്ക് വഹിച്ചിരുന്നു. ബംഗാള്‍ രാഷ്‌ട്രീയത്തില്‍ സുവേന്ദു അധികാരിയുടെ കുതിച്ചുയരലിന് പിന്നില്‍ ചന്ദ്രനാഥ് രഥിന്റെ കഠിനാധ്വാനമുണ്ട്. ഭാര്യയും മകനുമൊത്ത് താമസിച്ചുവരികയായിരുന്നു ചന്ദ്രനാഥ് രഥ്. 20 വര്‍ഷത്തില്‍ അധികമായി സുവേന്ദു അധികാരിക്ക് വേണ്ടി രാജ് ജോലി ചെയ്യുന്നു. കൊല്ലപ്പെടുമ്പോള്‍ 41 വയസ്സായിരുന്നു. സുവേന്ദു അധികാരി അധികാരത്തില്‍ എത്തിയാല്‍ ചന്ദ്രനാഥ് രഥിന് ഉയര്‍ന്ന ഭരണകാര്യ പദവി ലഭിയ്‌ക്കുമായിരുന്നു. അതാണ് കൊലപാതകത്തിലൂടെ ഇല്ലാതായത്.

ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം വന്ന രാത്രിയിലാണ് സുവേന്ദു അധികാരിയുടെ പിഎ ആയിരുന്ന ചന്ദ്രനാഥ് രഥിനെ ബൈക്കില്‍ പിന്തുടര്‍ന്ന കൊലയാളി സംഘം കാറിനുള്ളിലേക്ക് വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്. മൂന്ന് ബുള്ളറ്റുകള്‍ തറച്ചാണ് ചന്ദ്രനാഥ് രഥ കൊല്ലപ്പെട്ടത്.

പ്രതിയെ കുടുക്കിയത് ടോള്‍ പ്ലാസയില്‍ നല്‍കിയ ഡിജിറ്റല്‍ പേമെന്‍റ്

ഇപ്പോള്‍ മൂന്ന് കൊലയാളികള്‍ പിടിയിലായി. ഇതില്‍ ഒരാള്‍ കൊലപാതകം കഴിഞ്ഞ ഏതാനും മിനിറ്റുകള്‍ക്കകം നിവേദിത സേതുവിലെ ബാലി ടോള്‍ പ്ലാസയില്‍ യുപിഐ വഴി പണം നല്‍കിയതാണ് കൊലപാതകിയെക്കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കിയത്. ഫാസ്ടാഗ് വഴിയോ നേരിട്ട് പണം കൊടുക്കുകയോ അല്ലാതെ ഡിജിറ്റല്‍ പേയ്‌മെന്‍റ് വഴി പണം നല്‍കിയതില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. ഈ യുപിഐ പണമിടപാടുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറില്‍ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം അറിയുന്നത്.

കൊലപാതകി ഷാര്‍പ് ഷൂട്ടര്‍
കൊലപാതകികളായ മൂന്ന് പേരില്‍ ഒരാളായിരിക്കണം ചന്ദ്രനാഥിന് നേരെ നിറയൊഴിച്ചത്.ഇവര്‍ വാടകക്കൊലയാളികളാണ് . പല സംസ്ഥാനങ്ങളില്‍ നിന്നാണ് കൊലയാളികള്‍ എത്തിയത്. ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ചന്ദ്രനാഥ് രഥിനെതിരെ നിറയൊഴിച്ചയാള്‍ ഷാര്‍പ് ഷൂട്ടറാണ്. നാല് ബുള്ളറ്റുകള്‍ ഉതിര്‍ത്തതില്‍ മൂന്നും ചന്ദ്രനാഥിന്റെ മര്‍മ്മസ്ഥാനങ്ങളില്‍ തുളഞ്ഞുകയറിയിരുന്നു. തല്‍ക്ഷണം മരിച്ചു. ഈ കൊലയാളി ഒരു ഷാര്‍പ് ഷൂട്ടറാണെന്ന് തെളിഞ്ഞിട്ടുണ്ട്. മൂന്ന് പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇവരില്‍ നിന്നും കിട്ടുമെന്ന് കരുതുന്നു. കൊലപാതകികള്‍ക്ക് വേണ്ടി വാഹനസൗകര്യം ഏര്‍പ്പെടുത്തിയ ആളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

ഇവരെ വാടകയ്‌ക്കെടുത്ത ആള്‍ ശക്തനാണ്. ഇനി ആരാണ് കൊലയാളികള്‍ക്ക് പണം നല്‍കിയത്, ഇവര്‍ക്ക് ആയുധം നല്‍കിത്  എന്നീ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

സന്യാസിയാകാന്‍ മോഹിച്ച പയ്യന്‍

നേരത്തെ ബംഗാളിലെ ഹരേകൃഷ്ണ സ്കൂളില്‍ പഠിച്ച ചന്ദ്രനാഥ് രഥ് ആത്മീയകാര്യങ്ങള്‍ ഏറെ തല്പരനായിരുന്നു. സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ ആത്മീയ കാഴ്ചപ്പാടുകളിലേക്ക് ആഴത്തില്‍ ചന്ദ്രനാഥ് രഥ് ആകര്‍ഷിക്കപ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ സന്യാസിയാകാന്‍ മോഹിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യന്‍ വ്യോമസേനയുടെ സ്കൂളില്‍ പ്രവേശനം ലഭിച്ചു. എന്നാല്‍ ഇത് ഉപേക്ഷിച്ചാണ് ചന്ദ്രനാഥ് രഥ് എന്ന മിടുക്കന്‍ സുവേന്ദു അധികാരിയുടെ പിഎ ആയത്.

Tags: BengalSuvendhu AdhikariLatest newsBENGAL ASSEMBLY ELECTION 2026Chandranath rathChandranath rath murder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

പുതിയ വാര്‍ത്തകള്‍

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.