Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 7, 2026, 08:42 am IST
in Editorial

മുസ്ലിം ലീഗിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളോര്‍ത്ത് വര്‍ഗീയ രാഷ്‌ട്രീയത്തെ എതിര്‍ക്കുന്നവര്‍, പ്രത്യേകിച്ച് ഹിന്ദു സമൂഹം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്തു തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മതമാണ് തങ്ങള്‍ക്ക് വലുതെന്നും, ഭരണമില്ലാതിരുന്ന പത്ത് വര്‍ഷക്കാലം നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനാണ് മുസ്ലിം ലീഗ് അധികാരത്തില്‍ വരുന്നതെന്നും ആ പാര്‍ട്ടിയുടെ ഒരു പ്രമുഖ നേതാവ്തന്നെ പരസ്യമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ ആശങ്ക വര്‍ധിക്കുകയുണ്ടായി. കേരളത്തിന്റെ മതേതര മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന വിധം ഈ വിദ്വേഷ പ്രസംഗം നടത്തിയ ലീഗ് നേതാവ് കെ.എന്‍. ഷാജി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. മത്സരിച്ച സീറ്റുകളിലെല്ലാം എന്നുതന്നെ പറയാം, മതപരമായ ധ്രുവീകരണത്തിലൂടെ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതോടെ യുഡിഎഫിലും, പുതുതായി രൂപീകരിക്കാന്‍ പോകുന്ന സര്‍ക്കാരിലും മുസ്ലിം ലീഗ് അമിതാധികാരം പ്രയോഗിക്കുമെന്ന് ഉറപ്പാണ്.

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ കാത്തുനില്‍ക്കാതെ മുസ്ലിംലീഗിലെ തീവ്രവാദികള്‍ തനിനിറം കാണിച്ചു തുടങ്ങി. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെ മതപരമായി വോട്ട് ചെയ്ത് തോല്‍പ്പിച്ചതിനെ തുടര്‍ന്ന് ലീഗുകാര്‍ നടത്തിയ ആഹ്ലാദ പ്രകടനം കേരളത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. കെ.സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബ് ഉപയോഗിച്ച് താലിബാന്‍ ശൈലിയില്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മലപ്പുറത്ത് ഈ സമാധാന മതക്കാര്‍ ആഹ്ലാദപ്രകടനം നടത്തിയത് ഒരാടിന്റെ അറുത്തെടുത്ത തലയുമായാണ്. ചോരത്തുള്ളികള്‍ ഇറ്റു വീഴുന്ന ഈ സാധുജീവിയുടെ തല ഒരു വടിയില്‍ കെട്ടിത്തൂക്കിയുള്ള ആഹ്ലാദ പ്രകടനം ബീഭത്സമായിരുന്നു. ഇങ്ങനെയൊരു ചെയ്തിയിലൂടെ ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജമ്മു കശ്മീരിലും മറ്റും ഇസ്ലാമിക ഭീകരര്‍ മനുഷ്യരുടെ തലകളാണ് ഇങ്ങനെ അറുത്തുമാറ്റാറുള്ളത്.

മുസ്ലിംലീഗിന് ആധിപത്യമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുള്ള അപകടം ഇതിനു മുന്‍പും കേരളം അനുഭവിച്ചിട്ടുള്ളതാണ്. മലപ്പുറം ജില്ല രൂപീകരണം മുതല്‍ അഞ്ചാം മന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും വേണ്ടിയുള്ള അവകാശവാദങ്ങളും മാറാട് കൂട്ടക്കൊലയും വരെയുള്ള നിരവധി കാര്യങ്ങള്‍ ഇതിന് തെളിവ് നല്‍കുന്നു. മതത്തിന്റെ പേരില്‍ രൂപീകരിക്കപ്പെടുകയും, മതവിഭാഗീയത സൃഷ്ടിച്ചു രാഷ്‌ട്രത്തെ വിഭജിക്കുകയും, മതപരമായ താല്പര്യം സംരക്ഷിക്കാനാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് സുപ്രീം കോടതിയില്‍ പോലും സത്യവാങ്മൂലം നല്‍കുകയും ചെയ്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ഈ ചരിത്രമൊക്കെ സമര്‍ത്ഥമായി മറച്ചുപിടിച്ച് മതേതരവാദികളായി മേനി നടിക്കുന്ന മുസ്ലിം ലീഗ് മതപരമായ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഉറപ്പാണ്. മതത്തിന്റെ പേരില്‍ വാങ്ങിയെടുത്ത മലപ്പുറം ജില്ല വിഭജിച്ച് മറ്റൊരു ജില്ല കൂടി രൂപീകരിക്കണമെന്നതാണ് ഇക്കൂട്ടരുടെ പുതിയ ആവശ്യം. അധികാരത്തിനു വേണ്ടി രാജ്യതാല്‍പ്പര്യം ബലി കഴിക്കാന്‍ മടിക്കാത്ത കോണ്‍ഗ്രസ് ഭരണത്തില്‍ വരുമ്പോള്‍ ലീഗിന്റെ അജണ്ട യാതൊരു എതിര്‍പ്പുമില്ലാതെ അംഗീകരിച്ച് കൊടുക്കുകയും ചെയ്യും.

മുസ്ലിം ലീഗ് എത്ര മറച്ചു പിടിക്കാന്‍ ശ്രമിച്ചാലും അവരുടെ മതഭീകരതയാണ് ഇപ്പോള്‍ ഒരിക്കല്‍ക്കൂടി പുറത്തുവരുന്നത്. മണിപ്പൂര്‍ കലാപത്തിനെതിരെ എന്ന പേരില്‍ മുസ്ലിം ലീഗുകാര്‍ കാഞ്ഞങ്ങാട്ട് നടത്തിയ കൊലവിളി പ്രകടനം മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ഹിന്ദുക്കളെ അമ്പലത്തിലിട്ട് പച്ചക്ക് ചുട്ടുകൊല്ലും എന്നായിരുന്നു ഈ പ്രകടനത്തില്‍ ലീഗുകാര്‍ വിളിച്ച മുദ്രാവാക്യം. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ല. മാറാട് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തവരെയും മുസ്ലിം ലീഗ് സംരക്ഷിക്കുകയായിരുന്നല്ലോ. ലീഗിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുള്ള അവസ്ഥ എന്തായിരിക്കും എന്നതിന്റെ തിരനോട്ടമാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇതിനെതിരെ യഥാര്‍ത്ഥ മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ജാഗ്രത പുലര്‍ത്തണം.

Tags: Muslim Leaguereligious terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

Kerala

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

Kerala

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആകാം:

Editorial

ഭരണം അവസരമാക്കാന്‍ മുസ്ലിം ലീഗ്

Kerala

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

സംരംഭകരും യുവാക്കളും തമ്മിലുള്ള സഹകരണം അനിവാര്യം: ഡോ. വീരേന്ദ്ര സിങ് സോളങ്കി

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എ.ജെ. ശ്രീനി ഇന്ന് വിരമിക്കും

ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്‌ക്ക് പൂര്‍ണ സജ്ജം: കരസേനാ മേധാവി

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി; മ്യാന്‍മര്‍ പ്രസിഡന്റ് യു മിന്‍ ആങ് ഹ്ലെയ്ങ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.