Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

വാസ്തവത്തില്‍ അന്ന് സ്റ്റേഡിയത്തില്‍ ഉണ്ടായ തിക്കിനും തിരക്കിനും കാരണക്കരാന്‍ മന്ത്രി അരൂപ് ബിശ്വാസാണെന്ന് സത്രാദു ദത്ത പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 10:03 pm IST
in India
പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

കൊല്‍ക്കൊത്ത: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട തൃണമൂല്‍ മന്ത്രി അരൂപ് ബിശ്വാസിനെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്ന് അറിയിച്ച് സ്പോര്‍ട്സ് സംഘാടകന്‍ സത്രാദു ദത്ത. കൊല്‍ക്കൊത്തയിലെ സാള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ മെസ്സിയെ കൊണ്ടുവരുന്ന പരിപാടി സംഘടിപ്പിച്ച സത്രാദു ദത്തയെ സ്റ്റേഡിയത്തില്‍ അമിതതിരക്ക് ഉണ്ടാക്കിയെന്ന ചെയ്യാത്ത കുറ്റം ആരോപിച്ച് തൃണമൂല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും 39 ദിവസം ജയിലില്‍ ഇടുകയും ചെയ്തു.

വാസ്തവത്തില്‍ അന്ന് സ്റ്റേഡിയത്തില്‍ ഉണ്ടായ തിക്കിനും തിരക്കിനും കാരണക്കരാന്‍ മന്ത്രി അരൂപ് ബിശ്വാസാണെന്ന് സത്രാദു ദത്ത പറയുന്നു.”മെസ്സി കൊല്‍ക്കൊത്തയിലെ സാള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ ഏറെ ഷൈന്‍ ചെയ്യാന്‍ പലതും ചെയ്തുകൂട്ടിയത് അരൂപ് ബിശ്വാസാണ്. സ്റ്റേഡിയത്തില്‍ വെച്ച് സമ്മതമില്ലാതെ തന്നെ അടുത്ത സ്നേഹിതരാണെന്ന ഭാവത്തില്‍ മെസ്സിയുടെ ദേഹത്തൂടെ കൈചൂറ്റിപ്പിടിച്ചതുള്‍പ്പെടെ ഇയാള്‍ പലതും ചെയ്തു.”- സത്രാദു ദത്ത പറയുന്നു.

“അന്ന് മെസ്സിയുമായി ചേര്‍ന്നുള്ള ഫോട്ടോ എടുക്കരുതെന്ന് ഞാന്‍ പറഞ്ഞതാണ് എന്നാല്‍ അരൂപ് ബിശ്വാസ് തലങ്ങും വിലങ്ങും ഫോട്ടോ എടുത്തുകൊണ്ടിരുന്നു. ഈ ഫോട്ടോകള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ താരമാകാനായിരുന്നു മന്ത്രിയുടെ ശ്രമം. പ്രവര്‍ത്തകരെ പരമാവധി സ്റ്റേഡിയത്തില്‍ കയറ്റി. ആളുകള്‍ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറുമ്പോള്‍ അനില്‍ ബിശ്വാസ് സന്തോഷിക്കുകയായിരുന്നു. പക്ഷെ ഇത് സ്റ്റേഡിയത്തിനുള്ളിലെ തിരക്ക് നിയന്ത്രണാതീതമാക്കി. എല്ലാം കൈവിട്ടുപോയി. ലക്ഷക്കണക്കിന് രൂപയുടെ ടിക്കറ്റെടുത്ത് വന്ന ബിസിനസുകാരുള്‍പ്പെടെയുള്ള കാണികള്‍ അസ്വസ്ഥരായി.”- സത്രാദു ദത്ത പറയുന്നു.

ഇത് മൂലം മെസ്സിയെ കാണാന്‍ വലിയ ടിക്കറ്റെടുത്ത് വന്നവര്‍ക്ക് കാണാന്‍ പോലും കഴിഞ്ഞില്ല. പരിപാടി കുളമായതിന്റെ പേരില്‍  മമതയുടെ പൊലീസ് അറസ്റ്റ് ചെയ്തത് സ്പോട്സ് സംഘാടകനായ സത്രാദു ദത്തയെ ആയിരുന്നു. അന്ന് സ്റ്റേഡിയത്തില്‍ ഉണ്ടായ അനിയന്ത്രിത സാഹചര്യത്തിന്റെ കുറ്റം സത്രാദു ദത്തയുടെ മേല്‍ കെട്ടിവെച്ച് അയാളെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നു മന്ത്രി അരൂപ് ബിശ്വാസ്. സത്രാദു ദത്തയെ അന്ന് 39 ദിവസത്തോളമാണ് സത്രാദു ദത്ത ജയിലില്‍ കിടന്നത്.

ജയന്‍റ് കില്ലറായി ബിജെപിയുടെ പാപിയ അധികാരി

പക്ഷെ പിന്നീട് ഈ പരിപാടിയുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നതോടെ യഥാര്‍ത്ഥ വില്ലന്‍ മന്ത്രി അരൂപ് ബിശ്വാസാണെന്ന് തെളിഞ്ഞു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ മന്ത്രിയ്‌ക്കെതിരെ വലിയ ആക്രമണം നടന്നു. നിവൃത്തിയില്ലാതെ അരൂപ് ബിശ്വാസ് രാജിവെച്ചു. എന്നാല്‍ വീണ്ടും ഇയാള്‍ക്ക് മത്സരിക്കാന്‍ മമത സീറ്റുകൊടുക്കുകയായിരുന്നു.മമതയുടെ ഇലക്ഷന്‍ മാനേജ്മെന്‍റ് ആകെ പാളി എന്നതിന്റെ തെളിവാണ് ഈ സംഭവം. ടോളി ഗഞ്ച് എന്ന മണ്ഡലം 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലാണ്. മമതയുടെ മുസ്ലിം ഗുണ്ടകള്‍ വിലസുന്ന സ്ഥലം. അവര്‍ ഇവിടെ അരൂപ് ബിശ്വാസിനെതിരെ മത്സരിച്ച പാപിയ അധികാരി എന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ കയ്യേറ്റം വരെ ചെയ്തു. നടി കൂടിയായ ബിജെപി സ്ഥാനാര്‍ത്ഥി പാപിയ അധികാരി ഇതിനെതിരെ പിടിച്ചു നിന്നു. ഒടുവില്‍ പാപിയ ജയന്‍റ് കില്ലര്‍ ആകുകയായിരുന്നു. ആറായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് ഇവര്‍ അരൂപ് ബിശ്വാസിനെ മലര്‍ത്തിയടിച്ചത്.

എല്ലാ തരത്തിലും താളം തെറ്റിയ മമതയുടെ ഇലക്ഷന്‍ മാനേജ് മെന്‍റ്

അരൂപ് ബിശ്വാസ് എത്രയോ വര്‍ഷങ്ങളായി രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ്. ടോളി ഗഞ്ചില്‍ 2021ല്‍ നടന്ന മത്സരത്തില്‍ അരൂപ് ബിശ്വാസ് തോല്‍പിച്ചത് പ്രശസ്ത ഗായകനും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയുമായി ബാബുല്‍ സുപ്രിയോയെ ആണ്. അത്രയ്‌ക്ക് ജനപ്രിയനായ അരൂപ് ബിശ്വാസ് പക്ഷെ മെസ്സി പരിപാടിയോടെ ജനങ്ങള്‍ വെറുത്ത കഥാപാത്രമായി. ജനങ്ങളുടെ മനസ്സില്‍ വെറുപ്പോടെ നിറഞ്ഞുനില്‍ക്കുന്ന ഈ നേതാവിന് എന്തിനാണ് മമത വീണ്ടും മത്സരിക്കാന്‍ സീറ്റ് നല്‍കിയത്. മമതയുടെ തെറ്റുകള്‍ ഓരോന്നായി തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പൊന്തിവരികയാണ്. ഒരു നേതാവിനോട് സ്ഥാനാര്‍ത്ഥിയാകാന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായി പരാതി ഇപ്പോള്‍ ഉയരുന്നുണ്ട്. ഇക്കുറി മമതയുടെ തൃണമൂലില്‍ ഒന്നും ശരിയായിരുന്നില്ല എന്നതാണ് സത്യം.

ഇപ്പോള്‍ അരൂപ് ബിശ്വാസിനെതിരെ അപകീര്‍ത്തികേസ് ഫയല്‍ ചെയ്യുമെന്നും വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകുമെന്നും ഉള്ള പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സത്രാദു ദത്ത.

Tags: MessiLionel MessiMamataLatest newsBENGAL ASSEMBLY ELECTION 2026Aroop BiswasPapiya Adhikari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

സുവേന്ദു അധികാരി
India

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)
India

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.