Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്പിക്ക് പുതുജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 07:30 am IST
in Kerala

കൊല്ലം: ചവറ മുതല്‍ ചവറ വരെയുള്ള പാര്‍ട്ടിയെന്ന് ഒരുഘട്ടത്തില്‍ നെഹ്‌റു വിശേഷിപ്പിച്ച പാര്‍ട്ടിയാണ് ആര്‍എസ്പി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പാര്‍ട്ടിക്ക് നിയമസഭയില്‍ പ്രാതിനിധ്യമില്ല. ആകെയുള്ളത് കൊല്ലം ലോകസഭാ സീറ്റ് മാത്രമാണ്. ഇതില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ തുടര്‍ച്ചയായി വിജയിക്കുന്നതിനാലാണ് സിപിഎമ്മിന്റെ പല വെല്ലുവിളികളും ആര്‍എസ്പി അതിജീവിച്ചത്.

അഞ്ചിടങ്ങളില്‍ മത്സരിച്ചെങ്കിലും ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ ആര്‍എസ്പിക്കായത് പാര്‍ട്ടിക്ക് തന്നെ പുതുജീവനായി. ഇരവിപുരം, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളിലാണ് ജയിച്ചത്. മൂന്നിടത്തും എല്‍ഡിഎഫിനെ മികച്ച മാര്‍ജിനിലാണ് തോല്‍പ്പിച്ചത്. എട്ട് സീറ്റില്‍ മത്സരിച്ച് ആറു സീറ്റില്‍ ജയിച്ച 1980ല്‍ ആര്‍എസ്പി മൂന്ന് ശതമാനം വോട്ടാണ് നേടിയത്. 1987ല്‍ അഞ്ച് സീറ്റിലും 1991ല്‍ രണ്ട് സീറ്റിലും 1996ല്‍ അഞ്ച് സീറ്റിലും വിജയിച്ചു. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകളില്‍ വേരോട്ടമുള്ള ഈ പാര്‍ട്ടിയെ ശിഥിലമാക്കുന്നതില്‍ സിപിഎം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇടതുസ്വഭാവത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ വ്യതിയാനത്തെ കാലാകാലങ്ങളില്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ഈ വൈര്യം മൂര്‍ച്ഛിച്ചത്.

നാല്‍പ്പതുകളില്‍ ഇടത് പാര്‍ട്ടിയായി രൂപീകരിച്ച ആര്‍എസ്പി പില്‍ക്കാലത്ത് പല പിളര്‍പ്പുകളേയും നേരിട്ടു. 1970ല്‍ കോണ്‍ഗ്രസ് പങ്കാളിത്തമുള്ള മുന്നണിയില്‍ ആര്‍എസ്പി ചേര്‍ന്നത് കേന്ദ്രകമ്മിറ്റി ഒക്ടോബര്‍ മൂന്നിന് ചേര്‍ന്ന യോഗത്തില്‍ വിലക്കി. ബൂര്‍ഷ്വ പാര്‍ട്ടിയായ കോണ്‍ഗ്രസുമായി ചേരുന്നത് നയവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണിത്. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് കേരള ഘടകം പാര്‍ട്ടിവിട്ടു. ഇത് കേരളത്തില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായി. ശ്രീകണ്ഠന്‍ നായര്‍, ടി.കെ. ദിവാകരന്‍, ബേബി ജോണ്‍ എന്നിവരായിരുന്നു നേതൃത്വം. അതേസമയം ദേശീയ ആര്‍എസ്പി പി. പരമേശ്വരന്റ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഈ വിഭാഗം സിപിഎമ്മുമായി യോജിച്ചു. എന്നാല്‍ ഇതിനിടയില്‍ കേരളഘടകം ആര്‍എസ്പിക്ക് സംസ്ഥാനപാര്‍ട്ടിയായി ഇലക്ഷന്‍ കമ്മിഷന്റെ അംഗീകാരം കിട്ടി. എന്നാല്‍ 1979ല്‍ കേരള ആര്‍എസ്പി ഇടത് മുന്നണിയില്‍ ചേര്‍ന്നപ്പോള്‍ ശ്രീകണ്ഠന്‍ നായരുടെ ഗ്രൂപ്പ് എതിര്‍ത്തു. പിന്നീട് പിളര്‍പ്പായി. ശ്രീകണ്ഠന്‍ഗ്രൂപ്പ് 1981ല്‍ യുഡിഎഫില്‍ ചേര്‍ന്നു. ബേബി ജോണിന്റെ ആര്‍എസ്പി എല്‍ഡിഎഫില്‍ തുടര്‍ന്നു. മറ്റ് രണ്ട് ആര്‍എസ്പികളും കാലക്രമേണ ഇല്ലാതായി. 1998ലാണ് ബേബി ജോണിന്റെ ആര്‍എസ്പി പിളര്‍ന്നത്. ഇങ്ങനെയുണ്ടായ ആര്‍എസ്പി ബേബിജോണ്‍ വിഭാഗം പിന്നീട് ഒന്നര പതിറ്റാണ്ട് മുമ്പ് ഷിബുവിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക ആര്‍എസ്പിയില്‍ ലയിക്കുകയായിരുന്നു.

 

Tags: RSPNK Premachandran MPshibu baby johnKerala assembly election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോണ്‍, അഭിലാഷിന് 5 ദിവസത്തിനുളളില്‍ വീണ്ടും സ്ഥലംമാറ്റം

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Kerala

രണ്ടു പേർ സഗൗരവം, 19 പേർ ദൈവനാമത്തിൽ; വ്യത്യസ്തരായി സി.പി. ജോണും ഷിബു ബേബി ജോണും, മുരളീധരൻ ഇംഗ്ലീഷിൽ

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.