Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 11:34 am IST
inPathanamthitta
Elephant attack worker

Elephant attack worker

റാന്നി: നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടം വടശ്ശേരിക്കര പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ഭീഷണിയായി തുടരുന്നു. ഒളികല്ല്, കുമ്പളത്താമണ്‍, ബൗണ്ടറി, ചിറയ്‌ക്കല്‍പ്പടി, എം.ആര്‍.എസ്. തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്. ഈ മേഖലകളില്‍ എവിടെയെങ്കിലും ഒരിടത്ത് രാത്രിയില്‍ കാട്ടാനക്കൂട്ടം ഉറപ്പാണ്. വനപാലകര്‍ നാട്ടുകാരുമായി ചേര്‍ന്ന് ബഹളംവെച്ചും പടക്കംപൊട്ടിച്ചും ഇവയെ കാട്ടിലേക്ക് ഓടിക്കാന്‍ ശ്രമം നടത്തും. വനപാലകര്‍ മടങ്ങുന്നതോടെ ഇവ വീണ്ടും നാട്ടിന്‍പുറത്തേക്ക് തിരികെയെത്തും. എത്രകാലം ഇങ്ങനെ വന്യമൃഗങ്ങളെ ഭയന്ന് ജീവിക്കാനാകും എന്നാണ് ഇവിടെയുള്ളവര്‍ ചോദിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയില്‍ ചിറയ്‌ക്കല്‍ സത്യന്റെ രണ്ട് റബ്ബര്‍മരവും സോളാര്‍വേലിയും ആനകള്‍ തകര്‍ത്തിരുന്നു. ഒരുഭാഗത്ത് കാട്ടാനയാണെങ്കില്‍, മറ്റൊരിടത്ത് കാട്ടുപോത്തുകളുണ്ടാകും. ഭീതിയോടെയാണ് ഈ പ്രദേശങ്ങളിലെ ജനം കഴിയുന്നത്. വടശ്ശേരിക്കര ടൗണിന് സമീപഭാഗങ്ങളില്‍വരെ കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. ഈ സ്ഥിതി തുടങ്ങിയിട്ട് ആറുമാസത്തിലേറെയായി. ഇന്നലെയും വിവിധ ഇടങ്ങളില്‍ ആന ഇറങ്ങി. ചിറയ്‌ക്കല്‍പ്പടി ഭാഗത്ത് ഇവ നാശനഷ്ടങ്ങളുണ്ടാക്കി. ഏതാനും റബ്ബര്‍മരങ്ങളും പുരയിടത്തില്‍ സ്ഥാപിച്ച സോളാര്‍ വേലിയുമെല്ലാം തകര്‍ത്തു.

മുമ്പൊക്കെ ഒറ്റയാനാണ് എത്തിയിരുന്നതെങ്കില്‍, ഇപ്പോള്‍ കൂട്ടമായാണ് വരവ്. മൂന്നുമുതല്‍ പത്തുവരെ ആനകളാണ് മിക്ക ദിവസങ്ങളിലും ജനവാസ മേഖലകളിലെത്തുന്നത്. ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു. കാട്ടാനകള്‍ ഇറങ്ങുന്നത് നോക്കിയിരിക്കുകയാണ് നാട്ടുകാര്‍. കാണുന്നവര്‍ അപ്പോള്‍ത്തന്നെ വാട്സാപ്പ് ഗ്രൂപ്പിലൂടെ ഈ മേഖലയിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മൂന്ന് കാട്ടാന റബ്ബര്‍ത്തോട്ടത്തിലൂടെ എത്തി വടശ്ശേരിക്കര-ഒളികല്ല് റോഡ് മുറിച്ചുകടന്നുപോയി. ബൈക്കുയാത്രികന്‍ ഇതിന്റെ മുമ്പില്‍പ്പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മുന്‍പ് രാത്രി ഇരുട്ടിയശേഷമെത്തിയിരുന്നവ, ഇപ്പോള്‍ സന്ധ്യയ്‌ക്കുമുന്‍പേ ജനവാസമേഖലയിലേക്ക് എത്തുന്നു. നേരം പുലരുംമുമ്പ് മടങ്ങിയിരുന്നവ, ഇപ്പോള്‍ രാവിലെ ഏഴിനുശേഷമാണ് മടക്കം. രാത്രിയിലും പുലര്‍ച്ചെയും കാട്ടാനകളെ ഭയന്ന് വടശ്ശേരിക്കര-ഒളികല്ല്, ബൗണ്ടറി-എം.ആര്‍.എസ്. സ്‌കൂള്‍ റോഡിലൂടെ യാത്രചെയ്യാന്‍ ജനത്തിന് ഭയമാണ്. ആരും ഇപ്പോള്‍ ഈ സമയങ്ങളില്‍ ഇതുവഴി നടന്നുപോകാറില്ല.

Tags: pathanamthittawild animals
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.