Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 07:00 am IST
in India
ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

കൊല്‍ക്കത്ത: ബംഗാളിന്റെ ഭാഷയും സംസ്‌കാരവും ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂലിന്റെ കാടത്തഭരണം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാള്‍ പുരുലിയയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നുഴഞ്ഞുകയറ്റക്കാരെ അനുകൂലിച്ച് വനവാസി വിരുദ്ധ സമീപനങ്ങളാണ് ടിഎംസി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. ബംഗാളിലെ സ്ത്രീകളോടും ഗോത്രവര്‍ഗക്കാരോടും ടിഎംസി സര്‍ക്കാര്‍ വന്‍ ചതിയാണ് ചെയ്തത്. മെയ് നാലിന് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ അഴിമതിക്കാര്‍ക്കും മാഫിയകള്‍ക്കും കടുത്ത ശിക്ഷ നല്‍കും.

പാര്‍ലമെന്റില്‍ സ്ത്രീ സംവരണ ബില്‍ പാസാക്കുന്നതിനെ എതിര്‍ത്തതിലൂടെ ടിഎംസി ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു. കോണ്‍ഗ്രസുമായി ചേര്‍ന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ടിഎംസി ഗൂഢാലോചനയും നടത്തി. സ്ത്രീകള്‍ക്ക് കൂടുതല്‍ രാഷ്‌ട്രീയ പ്രാതിനിധ്യം നല്‍കുന്ന സംവരണ നിയമം പാസാക്കുന്നതിനെ എതിര്‍ത്തു. ബംഗാളിലെ സ്ത്രീകള്‍ 33 ശതമാനം സംവരണം ആഗ്രഹിച്ചു. മോദി സര്‍ക്കാര്‍ അത് ഉറപ്പാക്കി. എന്നാല്‍ ബംഗാളിലെ കൂടുതല്‍ പെണ്‍മക്കള്‍ എംഎല്‍എമാരും എംപിമാരുമാകുന്നതില്‍ ടിഎംസിക്ക് താത്പര്യമില്ല, അതുകൊണ്ടാണ് അവര്‍ സംവരണത്തെ എതിര്‍ത്തത്. ഈ കാടത്തഭരണം അവസാനിപ്പിക്കുക. വികസിത ഭാരതത്തിന്റെ നിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക് വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി 2029 മുതല്‍ സ്ത്രീ സംവരണം നടപ്പിലാക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ടിഎംസി ഗുണ്ടകള്‍ക്കും സിന്‍ഡിക്കേറ്റുകള്‍ക്കുമുള്ള അവസാന അവസരമാണിത്. 29നുള്ളില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്ക് കീഴടങ്ങാം. ഇല്ലെങ്കില്‍ മെയ് 4ന് ശേഷം ആരെയും വെറുതെവിടില്ല. ടിഎംസി നേതാക്കള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ഈ ഭീഷണികളെയെല്ലാം അവരുടെ പരാജയ ഭീതിയേയാണ് പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തിന് ആദ്യത്തെ ഗോത്രവര്‍ഗ വനിതാ രാഷ്‌ട്രപതിയെ നല്‍കിയത് ബിജെപിയാണ്. എന്നാല്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ അപമാനിക്കുന്ന നിലപാടാണ് ടിഎംസി എന്നും സ്വീകരിക്കുന്നത്. അവര്‍ക്ക് ഗോത്രവര്‍ഗക്കാരോടുള്ള വിദ്വേഷമാണ് ഇതിലൂടെ പ്രകടമാകുന്നത്. മോദി പറഞ്ഞു.

മറ്റ് ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ബംഗാളിലില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സൗജന്യ റേഷന്‍, ഗര്‍ഭിണികള്‍ക്ക് സാമ്പത്തിക സഹായം, സ്ത്രീകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ സഹായം. കുടുംബത്തിലെ ആര്‍ക്കെങ്കിലും വൃക്ക രോഗമുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ്. വീട് നിര്‍മാണത്തിന് സാമ്പത്തിക സഹായം തുടങ്ങിയ വനിതാക്ഷേമ പ്രവര്‍ത്തനങ്ങളും പദ്ധതികളും പ്രധാനമന്ത്രി ബങ്കുരയിലെ റാലിയില്‍ പങ്കെടുത്തുകൊണ്ട് അറിയിച്ചു.

ടിഎംസി നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്‌ക്കുകയാണ്. ബംഗാളിലെ ജനങ്ങള്‍ ബംഗാള്‍ കടുവകളെപ്പോലെ കരുത്തരാണ്. ടിഎംസിയുടെ ഈ അഴിമതികള്‍ക്കെതിരേ പോരാടണം. ബംഗാളിലെ ക്രൂരമായ ഭരണകൂടത്തിനെതിരെയുള്ള ജനരോഷത്തിന്റെ പ്രതിഫലനമാണ് ബിജെപി റാലികളിലെ ജനപങ്കാളിത്തമെന്ന് മോദി കൂട്ടിച്ചേര്‍ത്തു. ബങ്കൂരിന് പുറമേ ബിഷ്ണുപൂര്‍, ഝാര്‍ഗ്രാം, മേദിനിപൂര്‍ എന്നിവിടങ്ങളിലേയും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മോദി പങ്കെടുത്തു.

Tags: election 2026women of BengalNarendra ModiMamta BanerjeeBengal Assembly elections 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

India

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

Article

ബംഗാള്‍ പരിവര്‍ത്തനത്തിന്റെ സംഘഗാഥ

Article

തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

പുതിയ വാര്‍ത്തകള്‍

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അന്തരിച്ചു

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

നോര്‍ഡിക് രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.