Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളെയും മുസ്ലിം വോട്ടര്‍മാരെയും വിഴുങ്ങുന്നു; നിസ്സഹായരായി ശിവകുമാറും സിദ്ധരാമയ്യയും

കര്‍ണ്ണാടകയിലും എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കള്‍ക്കുള്ളിലും മുസ്ലിം അണികള്‍ക്കിടയിലും പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 08:40 pm IST
in Kerala, India
കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം വോട്ടര്‍മാരെയും മുസ്ലിം നേതാക്കളെയും വിഴുങ്ങുന്നു (ഇടത്ത്) ദാവണ്‍ഗരെ സൗത്ത് തെരഞ്ഞെടുപ്പിലെ എസ് ഡിപി ഐ സ്ഥാനാര്‍ത്ഥി അഫ്സര്‍ കോഡ്ലിപെട്ടെ (വലത്ത്)

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം വോട്ടര്‍മാരെയും മുസ്ലിം നേതാക്കളെയും വിഴുങ്ങുന്നു (ഇടത്ത്) ദാവണ്‍ഗരെ സൗത്ത് തെരഞ്ഞെടുപ്പിലെ എസ് ഡിപി ഐ സ്ഥാനാര്‍ത്ഥി അഫ്സര്‍ കോഡ്ലിപെട്ടെ (വലത്ത്)

ബെംഗളൂരു: കര്‍ണ്ണാടകയിലും എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കള്‍ക്കുള്ളിലും മുസ്ലിം അണികള്‍ക്കിടയിലും പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയയ്‌ക്കോ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോ രാഹുല്‍ഗാന്ധിയ്‌ക്കോ ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

കര്‍ണ്ണാകയില്‍ ഏപ്രില്‍ 9ന് നടന്ന ദാവണ്‍ഗരെ നിയമസഭാ സീറ്റിലേക്കുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളില്‍ വലിയൊരു വിഭാഗവും മുസ്ലിം അണികളും എത്രത്തോളം എസ് ഡി പിഐയുടെ ദാസന്‍മാരാണെന്ന കാര്യം മറനീക്കി പുറത്തുവന്നത്. അവിടെ ഈയിടെ അന്തരിച്ച മുതിര്‍ന്ന പഴയകാല കോണ്‍ഗ്രസ് നേതാവായ ഷമനൂര്‍ ശിവശങ്കരപ്പയുടെ ചെറുമകനായ സമര്‍ത്ഥ് ഷമനൂരായിരുന്നു ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മുഖ്യമന്ത്രി സിദ്ധരാമയ്യയയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സംയുക്തമായാണ് സമര്‍ത്ഥ് ഷമനൂരിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ കര്‍ണ്ണാകയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം എസ് ഡിപി ഐ അഫ്സര്‍ കോഡ്ലിപെട്ടെയ്‌ക്ക് വേണ്ടി പരോക്ഷമായി പ്രവര്‍ത്തിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രധാന മുസ്ലിം നേതാക്കളായ മന്ത്രിയായ സമീര്‍ അഹമ്മദ് ഖാന്‍, എംഎല്‍സിയായ നസീര്‍ അഹമ്മദ്, ജബ്ബാര്‍ എന്നിവര്‍ എസ് ഡിപിഐ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഹൈക്കമാന്‍റ് കര്‍ണ്ണാടക കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തെത്തന്നെ പിരിച്ചുവിടുകയായിരുന്നു. സിദ്ധരാമയ്യയുടെ പേഴ്സണല്‍ സെക്രട്ടറിയായി എംഎല്‍സി കൂടിയായ നസീര്‍ അഹമ്മദിനെയും തല്‍സ്ഥാനത്ത് നിന്നും പിരിച്ചുവിട്ടു. കര്‍ണ്ണാടക കോണ്‍ഗ്രസ് ന്യൂനപക്ഷവിഭാഗം അധ്യക്ഷനായ കെ. അബ്ദുള്‍ ജബ്ബാറിനെയും ആ സ്ഥാനത്ത് നിന്നും പിരിച്ചുവിടുകയും ന്യൂനപക്ഷ വിഭാഗത്തെ തന്നെ പിരിച്ചുവിടുകയും ചെയ്തു.

ദാവണ്‍ ഗരെയില്‍ കോണ്‍ഗ്രസ് ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ആവശ്യം കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷ ചെയര്‍മാന്‍ കെ. അബ്ദുള്‍ ജബ്ബാറിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറിനും പൊതുസമ്മതനായ സ്ഥാനാര‍്ത്ഥിയായി അന്തരിച്ച പഴയകാല കോണ്‍ഗ്രസ് നേതാവായ ഷമനൂര്‍ ശിവശങ്കരപ്പയുടെ ചെറുമകനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ വോട്ടര്‍മാര്‍ കാര്യമായി ബൂത്തില്‍ എത്തിയില്ല. ദാവണ്‍ഗരെ സൗത്തില്‍ ഏകദേശം 80,000 മുസ്ലിം വോട്ടര്‍മാരുണ്ട്. ഇവര്‍ ഒന്നടങ്കം എസ് ഡിപിഐ നേതാവിന് വോട്ട് ചെയ്തോ എന്നാണ് കോണ്‍ഗ്രസ് സംശയിക്കുന്നത്. എന്തായാലും കുറച്ചുനാളായി കോണ്‍ഗ്രസിലെ ന്യൂനപക്ഷവിഭാഗത്തെ എസ് ഡിപിഐ വിഴുങ്ങുകയാണ്. അതിന്റെ പ്രകടമായ ഉദാഹണമാണ് ദാവണ്‍ഗരെ ഉപതെരഞ്ഞെടുപ്പില്‍ സംഭവിച്ചത്.

എസ് ഡിപിഐഐക്ക് വേണ്ടി പ്രവര്‍ത്തിച്ച സമീര്‍ അഹമ്മദിനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റാന്‍ സാധ്യതയുണ്ട്. പൊതുവേ കര്‍ണ്ണാടകയിലെ മുസ്ലിം വോട്ടര്‍മാരെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന വികാരം ശക്തമാണ്. അത് ആളിക്കത്തിക്കാന്‍ എസ് ഡിപിഐയ്‌ക്ക് സാധിക്കുന്നുമുണ്ട്. കോണ്‍ഗ്രസിനേക്കാള്‍ മുസ്ലിങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന പാര്‍ട്ടി എന്ന വികാരം മുസ്ലിങ്ങള്‍ക്കിടയില്‍ നിറയ്‌ക്കാന്‍ എസ് ഡിപിഐയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.

എസ് ഡിപിഐ- കോണ്‍ഗ്രസ് ബാന്ധവം മഞ്ചേശ്വരത്ത് സാധിച്ചെങ്കിലും ദാവണ്‍ഗരെയില്‍ സാധിച്ചില്ല

സാധാരണ മുസ്ലിം വോട്ടുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസും എസ് ഡിപിഐയും തമ്മില്‍ നല്ല ധാരണയുണ്ടാകാറുണ്ട്. മുസ്ലിംവോട്ടുകള്‍ ഭിന്നിച്ചാല്‍ അത് ബിജെപിയ്‌ക്ക് ഗുണം ചെയ്തെങ്കിലോ എന്ന് കരുതി ഇവര്‍ തമ്മില്‍ ധാരണയുണ്ടാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയാണ് പതിവ്. പക്ഷെ ആ ധാരണ കര്‍ണ്ണാടകയിലെ ദാവണ്‍ഗരെ സൗത്തിലെ ഉപതെരഞ്ഞെടുപ്പില്‍ പാളിപ്പോയി എന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇവിടെ എസ് ഡിപിഐ സ്ഥാനാര്‍ത്ഥി ശക്തമായ പ്രചാരണം നടത്തുകയും കോണ്‍ഗ്രസിന്റെ മുസ്ലിം നേതാക്കള്‍ പരോക്ഷമായി എസ് ഡിപിഐയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി കോണ്‍ഗ്രസ് അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു. കേരളത്തില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വരെ വോട്ടിന് വേണ്ടിയുള്ള എസ് ഡിപിഐ- കോണ്‍ഗ്രസ് സഖ്യം നിലനിന്നിരുന്നെങ്കിലും ഏത് സമയവും കേരളത്തിലും കോണ്‍ഗ്രസിലെ മുസ്ലിം വോട്ടര്‍മാരെ എസ് ഡിപി ഐ വിഴുങ്ങിയേക്കാം. എന്തായാലും ഇക്കഴിഞ്ഞ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ എസ് ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദം വിജയിച്ചിരുന്നു. കെ. സുരേന്ദ്രനെതിരെ മുസ്ലിം വോട്ടുകള്‍ വിഭജിച്ചുപോകാതിരിക്കാന്‍ ഏറെ സമ്മര്‍ദ്ദത്തിന് ശേഷമാണ് മഞ്ചേശ്വരത്തെ എസ് ഡിപിഐ സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയത്.

ദാവണ്‍ഗരെ സൗത്ത് തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യാഘാതം വലുത്

മെയ് നാലിനാണ് ദാവണ്‍ഗരെ സൗത്തിലെ ഫലം പുറത്തുവരിക. ദാവണ്‍ഗരെ സൗത്തില്‍ പിന്നാക്ക വര്‍ഗ്ഗക്കാരനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. അതിനാല്‍ ഹിന്ദുവോട്ടുകളും പിന്നാക്ക വിഭാഗം വോട്ടുകളും ലിംഗായത്ത് വോട്ടുകളും ശേഖരിക്കാനാകും എന്ന് ബിജെപി കരുതുന്നു. ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ അത് ബി.എസ്. യെദിയൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്രയുടെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിക്ക് വലിയ തിളക്കമേകും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ അത് സിദ്ധരാമയ്യയുടെ വിജയമായി കണക്കാക്കും. എസ് ഡിപിഐ വിജയിച്ചാല്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വോട്ട് ബാങ്ക് മോഹക്കൊട്ടാരങ്ങള്‍ പൊളിച്ചടുക്കി മതമൗലിക ശക്തികളുടെ വന്‍കുതിപ്പിന് ഭാവിയില്‍ കര്‍ണ്ണാടക സാക്ഷ്യം വഹിക്കും. ദാവണ്‍ഗരെ സൗത്ത് മോഡല്‍ കര്‍ണ്ണാടകത്തിലെ മുസ്ലിം വോട്ടര്‍മാര്‍ അധികമുള്ള മണ്ഡലങ്ങളില്‍ എസ് ഡിപിഐ പയറ്റും.

Tags: Congress Muslim LeadersZameer Ahmed KhanDK ShvkumarsdpiLatest newsK Abdul JabbarAfsar KodlipeteDavangere SouthCongress Muslim voters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)
India

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും
Kerala

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)
India

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

പുതിയ വാര്‍ത്തകള്‍

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം, മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണം: ഉപഭോക്താക്കൾക്ക് ആശ്വാസം

വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

ആര്‍എസ്പിക്ക് പുതുജീവന്‍

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.