Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അജി ബുധനൂര്‍ by അജി ബുധനൂര്‍
Apr 9, 2026, 07:28 am IST
in Kerala

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന വിധി ദിനമാണ് ഇന്ന്. ജനാധിപത്യത്തില്‍ പൗരന്മാരുടെ ഏറ്റവും കരുത്തുറ്റ അവകാശമായ വോട്ട് ഔചിത്യപൂര്‍വം ചിന്തിച്ച് ഉപയോഗിക്കേണ്ട ദിവസം. തെരഞ്ഞെടുപ്പുകള്‍ പലതും കണ്ടെങ്കിലും ഇത്ര നിര്‍ണായകമായൊരു ഘട്ടം ഉണ്ടായിട്ടില്ല. ത്രികോണ മത്സരമെന്ന് പറയുമ്പോഴും ഫലത്തില്‍ രണ്ടു ചേരികളാണ് കളത്തില്‍.

ദേശീയതയും രാഷ്‌ട്രബോധവും വികസനവും ഏകതയും ലക്ഷ്യമാക്കി എന്‍ഡിഎ ഒരുവശത്തും വിഘടന- മത- തീവ്രവാദശക്തികളുമായി കൈകോര്‍ത്ത്, ഇടത്- വലത് മുന്നണികള്‍ മറുവശത്തും. രണ്ട് മുന്നണികളും പരസ്പര പോരിന്റെ മൂടുപടം അണിയുമ്പോഴും അവര്‍ പ്രതിനിധീകരിക്കുന്നത് ഒരേ ചിന്താ ധാരയേയാണ്. മതവും ഇസ്ലാമിക രാഷ്‌ട്രവുമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്നവരുമായാണ് അവരുടെ ചങ്ങാത്തം.

ആറു പതിറ്റാണ്ട് അധികാരം കയ്യാളിയിട്ടും സംസ്ഥാനത്തിന് ദിശാബോധം നല്‍കാന്‍ പോലും കഴിയാത്തവരാണ് ഇവര്‍. ദേശീയസുരക്ഷയോ രാഷ്‌ട്രചിന്തയോ മത സൗഹാര്‍ദമോ ഒന്നും അവര്‍ക്കു പ്രശ്‌നമല്ല. അധികാരം മാത്രമാണ് ലക്ഷ്യം. പ്രീണനകാലം പിന്നിട്ട് കീഴടങ്ങല്‍ രാഷ്‌ട്രീയത്തിന്റെ പാതയിലാണ് ഇരുമുന്നണികളും. അധികാരത്തിലിരിക്കാന്‍ വേണ്ടി എന്തും ചെയ്യുമെന്ന് മാനസികാവസ്ഥയിലാണ് ഇടതും വലതും. അത് ആവുംവിധം മുതലെടുക്കാന്‍ തയാറെടുക്കുകയാണ് വിഘടനവാദ ശക്തികള്‍.

രണ്ടു മുന്നണികള്‍ക്കുമുള്ള വോട്ട് ദേശവിരുദ്ധതയ്‌ക്കുള്ള അംഗീകാരമാകുമെന്ന തിരിച്ചറിവാണ് ഇന്ന് പോളിങ് ബൂത്തിലെത്തുമ്പോള്‍ ഒരോരുത്തര്‍ക്കും വേണ്ടത്. ദേശീയ ബോധത്തെ ഫാസിസമായി ചിത്രീകരിക്കുന്ന കാലത്തെ തെരഞ്ഞെടുപ്പാണിത്. 2.71 കോടി വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുക.
എന്‍ഡിഎക്ക് ഭരണം ലഭിച്ചാല്‍ തങ്ങള്‍ക്ക് കേരള രാഷ്‌ട്രീയത്തില്‍ സ്ഥാനമുണ്ടാവില്ലെന്ന് മനസിലാക്കിയതിന്റെ വെപ്രാളത്തില്‍ ഇരുകൂട്ടരും പോപ്പുലര്‍ ഫ്രണ്ട്, പിഡിപി, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുമായി പരസ്യമായും രഹസ്യമായും ചങ്ങാത്തമുണ്ടാക്കിയിരിക്കുകയാണ്.

മതമാണ് മതമാണ് വലുതെന്ന് പ്രസംഗിച്ചവര്‍ മുതല്‍ വോട്ടിന് വേണ്ടി താനൂര്‍ മണ്ഡലം പാക്കിസ്ഥാനെന്ന് പറഞ്ഞ മന്ത്രി അബ്ദുറഹ്‌മാന്‍ വരെ മത്സര രംഗത്താണ്. രാഷ്‌ട്രമല്ല മതമാണ് വലുതെന്ന് പറയുന്ന തീവ്രവാദികളുടെ വോട്ട് കിട്ടാനുള്ള ഡീലും ഇരുമുന്നണികളും ഉറപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നേമത്ത് ഉള്‍പ്പെടെ എസ്ഡിപിഐ വോട്ട് മറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Tags: Kerala assembly election 2026election 2026Today's verdict
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala

നരേന്ദ്രമോദിയോട് മുഖത്തുനോക്കി വിരൽചൂണ്ടി സംസാരിക്കുന്ന ആളായ കെ.സിയെ തെരുവിലിട്ട് കൈകാര്യം ചെയ്യാന്‍ സമ്മതിക്കില്ല: ടി. സിദ്ദിഖ്

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.