Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

മുസ്ലീം വ്യക്തിനിയമം ഒരേസമയം നാല് ഭാര്യമാരെ വരെ അനുവദിക്കുന്നുവെന്നും അതിനാൽ ഈ വിഷയത്തിൽ സെക്ഷൻ 494 പ്രയോഗിക്കാൻ കഴിയില്ലെന്നും ഹർജിക്കാരനായ മുസ്ലിമിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 10:25 pm IST
in Kerala

ഭോപാല്‍: ആദ്യഭാര്യ കൂടെയിരിക്കെ രണ്ടാമതും ഒരു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി വിധി. ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്നായിരുന്നു ഇതിനെ ന്യായീകരിച്ച് മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ബി പി ശർമ്മ വിധിച്ചത്. അതിനാല്‍ ബിഗെമി (Bigamy- ഒരേ സമയം രണ്ട് ഭാര്യമാരെ വെച്ചിരിക്കല്‍) കുറ്റകരമാക്കുന്ന 494ാം വകുപ്പ് ഇയാള്‍ക്ക് ബാധകമാകില്ലെന്നും ജഡ്ജിയുടെ വിവാദ വിധിയില്‍ പറയുന്നു.

“ഒരു ഭാര്യ ഇരിയ്‌ക്കെ തന്നെ രണ്ടാമത് വിവാഹം കഴിക്കുന്ന ഒരു മുസ്ലീം പുരുഷനെതിരെ ദ്വിഭാര്യാത്വം എന്ന കുറ്റം ചെയ്യുന്നില്ല. കാരണം, ഒന്നിലധികം വിവാഹങ്ങൾ അയാളുടെ സമുദായത്തിന് അനുവദനീയമാണ്. അതിനാല്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 494 ഇക്കാര്യത്തില്‍ “അസാധുവാണ്” – ജഡ്ജി പറഞ്ഞു. ഒരു ഭാര്യ കൂടെ ജീവിക്കുമ്പോള്‍ രണ്ടാമതും ഒരു വിവാഹം കഴിക്കുന്ന ദ്വിഭാര്യാത്വം (ബിഗെമി-Bigamy) കുറ്റകരമാക്കുന്ന വകുപ്പാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 494.ാം വകുപ്പ്.

പകരം ഐപിസി 498-എ, 342, 323, 506 പാർട്ട്-II വകുപ്പുകൾ പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള അധിക കുറ്റങ്ങൾക്കായി വിചാരണ തുടരാമെന്നും കോടതി പറഞ്ഞു.

2002 ഡിസംബറില്‍ ആണ് ഹര്‍ജിക്കാരനായ മുസ്ലീം പുരുഷന്റെ ആദ്യ വിവാഹം നടന്നത്. എന്നാല്‍ ഈ ബന്ധത്തില്‍ കുട്ടിയുണ്ടായില്ല. അതിനാല്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് 2022 മെയ് മാസത്തിൽ അയാള്‍ രണ്ടാമത് വേറെ വിവാഹം ചെയ്തുവെന്നും പരാതിപ്പെട്ട് ആദ്യ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാത്രമല്ല പരസ്പര സമ്മതത്തോടെ അല്ലെങ്കിൽ “ഖുല” വഴി അദ്ദേഹത്തിന് “വിവാഹമോചനം” അനുവദിച്ചുകൊടുക്കാന്‍ സ്ത്രീയുടെ മേല്‍ സമ്മർദ്ദമുണ്ടെന്നും ആദ്യ ഭാര്യ പരാതിയില്‍ പറയുന്നു.

മുസ്ലീം വ്യക്തിനിയമം ഒരേസമയം നാല് ഭാര്യമാരെ വരെ അനുവദിക്കുന്നുവെന്നും അതിനാൽ ഈ വിഷയത്തിൽ സെക്ഷൻ 494 പ്രയോഗിക്കാൻ കഴിയില്ലെന്നും ഹർജിക്കാരനായ മുസ്ലിമിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഒരു മുസ്ലീം പുരുഷന്‍ അഞ്ചാമത് വിവാഹം കഴിക്കുന്ന സാഹചര്യത്തിൽ മാത്രമേ ഈ വകുപ്പ് പ്രാബല്യത്തിൽ വരൂ എന്നും കേരള ഹൈക്കോടതിയുടെ 2015 ലെ വിധി ഉദ്ധരിച്ചു കൊണ്ട് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.

Tags: islamic lawLatest newsMadhyaPradesh HighCourtBigamyFour viwes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.
India

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

India

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി
India

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.