Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2026, 11:15 pm IST
in Entertainment

വെള്ളാരം കണ്ണുകളുമായി ചെറിയ പ്രായം മുതൽ അഭിനയിച്ച് തുടങ്ങിയ താരമാണ് മോഹിനി. വിവാഹശേഷം അഭിനയം വിട്ട താരം അമേരിക്കയിലാണ് ഇപ്പോൾ താമസം. ബിസിനസുകാരനായ ഭരതാണ് നടിയുടെ ഭർത്താവ്. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. ഇപ്പോഴിതാ വളരെ നേരത്തെയുള്ള വിവാഹവും കുഞ്ഞിന്റെ ജനനവും തന്നെ എങ്ങനെയാണ് ബാധിച്ചതെന്ന് വെളിപ്പെടുത്തുകയാണ് നടി.

കേടാകാതിരിക്കാൻ പാലും തൈരുമെല്ലാം ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്ന വിവരം പോലും വിവാഹം കഴിഞ്ഞ സമയത്ത് തനിക്ക് ഉണ്ടായിരുന്നില്ലെന്ന് നടി പറയുന്നു. ‘ ദാമ്പത്യ ജീവിതത്തിനായി പെൺകുട്ടികളെ തയ്യാറാക്കുന്ന രീതി ഞങ്ങളുടെ കൾച്ചറിൽ ഉണ്ടായിരുന്നില്ല.ജോലിക്കാരി ഒരു ദിവസം വന്നില്ലെങ്കിൽ അടുത്ത ദിവസമാകുമ്പോഴും കിച്ചൺ നാശമായി കിടക്കുന്നുണ്ടാകും. അതുകണ്ട് ആരാണ് നിങ്ങളെ കല്യാണം കഴിപ്പിച്ച് അയച്ചത് എന്നൊക്കെ ജോലിക്കാരി പിറുപിറുത്ത് പറയുമായിരുന്നു. ഇരുപത്തിരണ്ട് വയസിൽ വിവാഹിതയായി.

ഇരുപത്തിമൂന്നിൽ കുഞ്ഞും പിറന്നു. കുഞ്ഞ് കരഞ്ഞാൽ ഞാനും ഒപ്പമിരുന്ന് കരയും. പാല് കൊടുത്തോ, ഡയപ്പർ മാറ്റിയോ, വയറുവേദനയാകുമോ, വെള്ളം കൊടുത്തോ ഇത് മാത്രമാണ് കുഞ്ഞിന്റെ കാര്യത്തിൽ എനിക്ക് അറിയാവുന്ന കാര്യങ്ങൾ. അതിന് അപ്പുറം കുഞ്ഞിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അത് എങ്ങനെ പരിഹരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു.കുഞ്ഞ് കരയുമ്പോൾ അവനെ ആശ്വസിപ്പിക്കാൻ കഴിയാതെ വരുമ്പോൾ ‍ഞാൻ അമ്മയെ വിളിച്ച് കരയും. താരാട്ട് പാട്ടും ഉറക്കണ്ട രീതിയും അമ്മ പറഞ്ഞ് തരും. അത് ഞാൻ അതേപടി ചെയ്യും

അദ്ദേഹവും ഞാനും തമ്മിൽ ഏഴ് വയസ് വ്യത്യാസമുണ്ട്. വളരെ ക്ഷമയുള്ള വ്യക്തിയാണ്. അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി. വേറാരെങ്കിലും ആയിരുന്നുവെങ്കിൽ എന്റെ തലയിൽ കല്ലെ‌ടുത്ത് ഇടുമായിരുന്നു. വഴക്കുണ്ടാക്കിയാൽ ഞാൻ ഉടനടി പറയുന്ന കാര്യം എന്റെ അപ്പയോട് പറഞ്ഞ് കൊടുക്കുമെന്നാണ്. എക്സ്ട്രീം ലെവൽ ചൈൽഡിഷ് പെരുമാറ്റമായിരുന്നു എനിക്ക്.

എന്നേയും മകനേയും അദ്ദേഹമാണ് വളർത്തിയതെന്ന് പറയുന്നതാകും ശരി. ഇപ്പോൾ എന്റെ ബെസ്റ്റ് ഫ്രണ്ട് അദ്ദേഹമാണ്. വിവാഹ​ശേഷം കരിയറും ഫിനാഷ്യൽ ഫ്രീഡവും എല്ലാം ഞാൻ മിസ് ചെയ്തിരുന്നു. എന്റെ പണം നിന്റേയും കൂടിയാണ്. അതുകൊണ്ട് ഫോർമലായി പെരുമാറേണ്ടതില്ല. ആവശ്യം പോലെ ഉപയോ​ഗിക്കാമെന്ന് അദ്ദേഹം പറയുമെങ്കിലും എനിക്ക് ഒരു മടിയാണ്. നല്ലൊരു ഭർത്താവിനെ കിട്ടിയതുകൊണ്ട് ജോലി ചെയ്യാതിരുന്നിട്ടും എന്റെ ഇഷടം പോലെ ജീവിതം കെട്ടിപടുക്കാൻ കഴിഞ്ഞു.“ മോഹിനി പറയുന്നു.

 

Tags: FilmMohini
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

India

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

Entertainment

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

Kerala

‘ സ്ത്രീ സൗഹൃദങ്ങൾ ഭാര്യയ്‌ക് അറിയാം ; സദാചാര വിരുദ്ധമായ കാര്യങ്ങൾ ചെയ്യാത്തിടത്തോളം എനിക്ക് പൊതുസമൂഹത്തെ പേടിയില്ല ‘ 

India

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

പുതിയ വാര്‍ത്തകള്‍

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.