Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംപിമാരുടെ തര്‍ക്കം തീരുന്നില്ല; വെട്ടിലായി കോണ്‍. നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 02:00 am IST
in Kerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും എല്ലാ നിയോജകമണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വീമ്പിളക്കിയെങ്കിലും ചര്‍ച്ചകള്‍ എങ്ങുമെത്തുന്നില്ല. തീരുമാനിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും പ്രതിഷേധമുയരുന്നു. നിയമസഭയിലേക്ക് മത്സരിക്കണമെന്ന എംപിമാരുടെ കടുംപിടുത്തം നേതൃത്വത്തെ വട്ടംകറക്കുന്നുണ്ട്. മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും എംപിമാരായ കെ. സുധാകരനും അടൂര്‍ പ്രകാശും വഴങ്ങുന്നില്ല. ഇതോടെ നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച മറ്റ് എംപിമാരും ശക്തമായി രംഗത്തുവന്നു.

ജി. സുധാകരനോട് നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് സോണിയയും രാഹുലും പറഞ്ഞിട്ടും പിന്‍വാങ്ങുന്ന ലക്ഷണമില്ല. ഇതോടെ സുധാകരന്റെ മണ്ഡലത്തിലെയും അടൂര്‍ പ്രകാശിന്റെ മണ്ഡലത്തിലെയും സീറ്റുകളെ സംബന്ധിച്ച് തീരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. സുധാകരന് സീറ്റ് നല്‍കുകയാണെങ്കില്‍ തനിക്കും സീറ്റ് നല്‍കണമെന്ന് അടൂരും ശക്തമായി വാദിക്കുന്നുണ്ട്. പിന്നാലെ കൊടിക്കുന്നില്‍ സുരേഷും രംഗത്തുണ്ട്. കെ.സി. വേണുഗോപാല്‍, എം.കെ. രാഘവന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ക്കും സീറ്റ് വേണമെന്ന് ആഗ്രഹം ഇല്ലാതില്ല. എല്ലാപേരും സുധാകരനെ മുന്നില്‍ നിര്‍ത്തിയാണ് വിലപേശല്‍ നടത്തുന്നത്. പീഡനക്കേസിലെ പ്രതി എല്‍ദോസ് കുന്നപ്പള്ളിക്ക് സീറ്റ് നിഷേധിച്ചെന്നാണ് വിവരം. എന്നാല്‍ എല്‍ദോസിനെ മത്സരിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യം ഉന്നയിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനക്കേസില്‍പെട്ടതിനാല്‍ സീറ്റ് നല്‍കുന്നില്ല. ഇതോടെ എല്‍ദോസിനും സീറ്റ് നല്‍കരുതെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 55 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇതില്‍ 14 സീറ്റുള്ള തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനേ സാധിച്ചുള്ളൂ. ആലത്തൂരില്‍ നിന്ന് രമ്യാഹരിദാസിനെ ചിറിയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ മണ്ഡലത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ബിന്ദു കൃഷ്ണക്ക് വീണ്ടും സീറ്റ് നല്‍കിയതിലും അതൃപ്തി പുകയുന്നു. പാല്‍ സൊസൈറ്റിയിലും നിയമസഭയിലും പാര്‍ലമെന്റിലേക്കും മത്സരിച്ച് തോറ്റ ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കുന്നത് വീണ്ടും തോല്‍ക്കാനാണോ എന്നാണ് ഡിസിസി നേതൃത്വം ചോദിക്കുന്നത്.

കോണ്‍ഗ്രസില്‍ അനിശ്ചിതത്വം; ആദ്യപട്ടിക പുറത്തുവിട്ടു

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 48 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ അനിശ്ചിതത്വം. ഇന്നലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും പ്രധാന സീറ്റുകള്‍ ഒഴിച്ചിട്ടു. എംപിമാരായ കെപിസിസി മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ മത്സരിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ദേശീയ- സംസ്ഥാന നേതൃത്വങ്ങള്‍ അനുകൂലിച്ചില്ല. ഇതേതുടര്‍ന്ന് ഇരുവരും നേതൃത്വവുമായി ഇടഞ്ഞു. കെ. സുധാകരന്‍ ആവശ്യപ്പെട്ട കണ്ണൂര്‍, അടൂര്‍ പ്രകാശ് ആവശ്യപ്പെട്ട കോന്നി മണ്ഡലങ്ങള്‍ ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചത്. പട്ടികയില്‍ 19 സിറ്റിങ് എംഎല്‍എമാരുണ്ട്. എന്നാല്‍ ലെംഗിക പീഡനക്കേസില്‍പ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനുപകരം പാലക്കാട് മണ്ഡലത്തില്‍ ചലച്ചിത്രതാരം രമേഷ് പിഷാരടിയാണ് സ്ഥാനാര്‍ത്ഥി. വി.ഡി. സതീശന്‍ പറവൂരും രമേശ് ചെന്നിത്തല ഹരിപ്പാടും സണ്ണി ജോസഫ് പേരാവൂരിലും കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും മത്സരിക്കും. ആറന്മുളയിലും ചെങ്ങന്നൂരിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

 

Tags: election 2026Congress MPs' disputeKerala legislative Assembly election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

Kerala

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

Kerala

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.