Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രചാരണ ദിനം കുറഞ്ഞത് ആൾക്ക് ഗുണമാകും?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2026, 10:25 pm IST
in Kerala, News
തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന് സമാപനംകുറിച്ച് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നടന്ന കൊട്ടിക്കലാശത്തില്‍ അണിനിരന്ന എന്‍ഡിഎ പ്രവര്‍ത്തകര്‍

തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന് സമാപനംകുറിച്ച് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നടന്ന കൊട്ടിക്കലാശത്തില്‍ അണിനിരന്ന എന്‍ഡിഎ പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് 2026 /പ്രചാരണം എങ്ങനെ തിരിയും?

തിരുവനന്തപുരം: വോട്ടിങ് ശതമാനം കുറഞ്ഞാൽ, ഉറപ്പാണ് ഇടതുപക്ഷത്തിന് വിജയമെന്ന് വിധിയെഴുതുന്നതായിരുന്നു പണ്ടത്തെ പതിവ്. കാലത്തതുനെ ന സംഘടിതമായി പോളിങ് ബൂത്തിൽ പോയി വോട്ടുചെയ്ത് കവലകളിൽ തല്ലും ബഹളവുമുണ്ടാക്കി വോട്ടിങ് തടസപ്പെടുത്തുമായിരുന്ന കമ്മ്യൂണിസ്റ്റ് ഗുണ്ടായിസത്തിന്റെ കാലത്തായിരുന്നു ആ പതിവ്. പയ്യെപ്പയ്യെ മറ്റു പാർട്ടിക്കാരും ആദ്യമാദ്യം വോട്ടുചെയ്യാൻ തുടങ്ങിയപ്പോൾ ആ ഫലപ്രവചന സാധ്യത പോയി.
മാത്രമല്ല, സാങ്കേതിക സംവിധാനം കൂടിയപ്പോൾ കാര്യങ്ങൾ കള്ളകത്തരം കാണിക്കുന്നവരുടെ നിയന്ത്രണത്തിൽനിന്നു മാറി.
പ്രചാരണ പരിപാടികളിലൂടെ ഉണ്ടാക്കുന്ന ധാരണകൾ വോട്ടിങ്ങിനെ സ്വാധീനിക്കുന്ന കാലവും ഉണ്ടായിരുന്നു. കൊട്ടിക്കലാശത്തിന്റെയും പ്രകടങ്ങളുടെയും ആളെണ്ണം നോക്കി, ശക്തി നോക്കി വിജയം പറയുന്നകാലം. ഇന്നിപ്പോൾ പ്രചാരണത്തിന് പുതിയ പുതിയ സംവിധാനങ്ങൾ വന്നതോടെ ആ സാധ്യതയും മങ്ങി.
ഇപ്പോൾ ആധുനിക സാങ്കേതിക സംവിധാനങ്ങൾ വന്നിട്ടുള്ളതിനാൽ പ്രചാരണം ഒരു പ്രശ്‌നമല്ല. എന്നാലും വെറും 25 ദിവസം മാത്രം പ്രചാരണത്തിനായതിൽ എല്ലാ പാർട്ടിക്കാർക്കും മുന്നണികൾക്കുമുണ്ട് നിരാശയും ആശങ്കയും. പ്രചാരണത്തിന് 25 ദിവസമേ ഉള്ളു, വോട്ടുകഴിഞ്ഞാൽ 25 ദിവസം ഫലം വരാൻ കാത്തിരിക്കുകയും വേണം എന്നാണ് സ്ഥിതി.
കാലം കുറഞ്ഞത് അനുഗുണമാക്കാനാണ് എല്ലാ പാർട്ടികളുടെയും പരിശ്രമം. ആർക്കുകിട്ടും കൂടുതൽ ഗുണമെന്നതാണ് കണ്ടറിയേണ്ടത്.
ബിജെപിയും സിപിഎമ്മും പ്രചാരണ പരിപാടികളിൽ ഏറെ മുന്നിലാണ്. കോൺഗ്രസ്സും യുഡിഎഫും ഇനിയും തുടങ്ങിയിട്ടില്ല. അതിൽ എൽഡിഎഫിന്റെ പ്രചാരണം സർക്കാർ ചെലവിൽ നടത്തിയ പ്രചാരണങ്ങളാണ്. അതിന്റെ സ്വാധീനം ഇപ്പോൾപോലും നിലനിൽക്കുന്നില്ല, അപ്പോൾ അടുത്ത 24 ദിവസംകൂടി ആ വഴിയിൽ നേട്ടമുണ്ടാക്കാൻ എളുപ്പമല്ല.
എന്നാൽ സോഷ്യൽ മീഡിയ, ടെലിവിഷൻ ചർച്ചകൾ, പൊതുയോഗങ്ങൾ, ഗൃഹസമ്പർക്ക സമ്മേളനങ്ങൾ എന്നിവയാണ് പ്രതീക്ഷയുള്ള മേഖല. ദൈർഘ്യം കുറഞ്ഞത് ഏറെ കുറഞ്ഞുപോയി എന്നാണ് പൊതുവേ പരാതി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇനി കുറഞ്ഞകാലംകൊണ്ട് കൂടുതൽ നേടുന്ന ട്വന്റി 20 കളിയുടെ രീതിയായിരിക്കും എല്ലാ പാർട്ടികളും സ്വീകരിക്കുക. അതുകൊണ്ടുതന്നെ ഹിറ്റ് ആൻഡ് റൺ എന്ന മാതൃക സ്വീകരിക്കാനാവും ശ്രമിക്കുക. ആരോപണങ്ങൾ ഉന്നയിക്കുക, അടിസ്ഥാനമില്ലാത്തത് പറയുക, ആക്ഷേപങ്ങൾ വിവാദങ്ങളാക്കുക തുടങ്ങിയ രീതികൾ. വ്യാജ പ്രചാരണങ്ങൾ, പ്രസംഗങ്ങളും ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണങ്ങളുമായിരിക്കും തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങൾ.
എന്നാൽ, ആ തരത്തിലുള്ള കുപ്രചാരണങ്ങൾ, വ്യാജ ദൃശ്യ നിർമ്മിതികൾ തുടങ്ങിയവ കണ്ടെത്താനും കർശന നടപടികൾ എടുക്കാനും പ്രത്യേക വിപുല സംവിധാനങ്ങൾ ഉണ്ടാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പുകമ്മീഷണർ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: keralamECIsocialmedia#Election2026#CampaignDays
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

News

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

News

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

പുതിയ വാര്‍ത്തകള്‍

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.