Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 02:45 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: കേരള സര്‍വകലാശാല സെൻ്റർ ഫോർ പെർമോമിങ് ആന്റ് വിഷ്വല്‍ ആര്‍ട്‌സിന്റെ മുന്‍ ഡയറക്ടറും എഴുത്തുകാരനുമായ ഡോ. രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് മര്‍ദ്ദനേമറ്റു. ഒരു പുസ്തക പ്രസിദ്ധീകരണവുമായി ബന്ധെപ്പട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ അദ്ദേഹത്തെ മുന്‍ ഡിവൈഎഫ്ഐ നേതാവുകൂടിയായ താല്ക്കാലിക എഡിറ്റര്‍ മേനഷാണ് മര്‍ദ്ദിച്ചത്. അദ്ദേഹം ഇപ്പോൾ തിരുവനന്തപുരം ജനറല്‍ ആശുപ്രതിയില്‍ ചികിത്സയിലാണ്. മ്യൂസിയം പോലീസ് കേസെടുത്തു.

ഡോ. കാര്‍ത്തികേയന്‍ നായര്‍ ഡയറക്ടറായിരിക്കെയാണ് സ്‌കൂള്‍ ഓഫ് ഡ്രാമയുടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിെന്റ ഭാഗമായുള്ള ‘രംഗാവതരണം’ എന്ന പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്നതിന് ഡോ. രാജാവാര്യേരാട് ആവശ്യപ്പെട്ടത്. കാവാലം നാരായണപണിക്കര്‍, ജി. അരവിന്ദന്‍ തുടങ്ങിയവരുടെതുള്‍പ്പടെ 20 ലേഖനങ്ങള്‍ മാത്രമുണ്ടായിരുന്ന പുസ്തകത്തെ വര്‍ത്തമാനകാല പഠനക്രമത്തിന്റെ ഭാഗമായി സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ട് 60 ലേഖനങ്ങളുമായിട്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രസിദ്ധീകരണത്തിനായി സമര്‍പ്പിച്ചത്.

നാലുവര്‍ഷമായിട്ടും ഒരുനടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് ഡയറക്ടര്‍ സത്യനെ കാണാന്‍ സമയം നല്കി. അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി ഇതുസംബന്ധിച്ച് ഡയറക്ടറുമായി വിശദമായി സംസാരിച്ചു. ഇതിന്റെ ചുമതലയുണ്ടായിരുന്ന മനീഷ് മനഃപൂര്‍വ്വം പുസ്തകം പ്രസിദ്ധീകരിക്കാതെ വച്ചുതാമസിപ്പിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഡയറക്ടറുമായി സംസാരിച്ച് പുറത്തിറങ്ങിയ അേദ്ദഹം അവിടെ നില്‍ക്കുകയായിരുന്നു മേനഷിനോട് ‘ഹായ്, മേനഷ് ഗുഡ് ഈവനിംഗ്’ എന്നു പറഞ്ഞേതാടെയാണ് പ്രകാപിതനായി ഡോ. രാജാവാര്യെര മര്‍ദ്ദിച്ചത്. ഇക്കാര്യത്തില്‍ ഡയറക്ടറുടെ ഒരിടെപടലുമുണ്ടായില്ല.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇപ്പോൾ നടക്കുന്നത് സിപിഎമ്മിന്റെ തേര്‍വാഴ്ചയാണ്. മികച്ച എഴുത്തുകാരുെട കൃതികള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയും പാര്‍ട്ടിക്കാരുടെയും സില്‍ബന്ധികളുടെയും പത്താംകിട പുസ്തകങ്ങള്‍ യേഥഷ്ടം പ്രസിദ്ധീകരിക്കുകയുമാണ്. മാ്ത്രമല്ല, പുസ്തക പ്രസിദ്ധീകരണത്തിന് കൈക്കൂലി നല്‍കേണ്ട ഗതികേടും ഉണ്ടെന്നാണ് ഉയരുന്ന ആരോപണം. സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. രാജാവാര്യെര മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കാന്‍ പുരോഗമനത്തിെന്റ പേരു പറഞ്ഞുനടക്കുന്ന ഒരു എഴുത്തുകാരേനാ സാംസ്‌കാരിക പ്രവര്‍ത്തകേനാ തയ്യാറായില്ല എന്നുള്ളത് കേരളത്തിന്റെ അപഹാസ്യമായ ‘ബുദ്ധിജീവി സാംസ്‌കാരിക പ്രവര്‍ത്തനം’ ഒരിക്കല്‍ തുറന്നുകാട്ടുകയാണ്.

Tags: attackDr. Raja warierBhasha Institute
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പുതിയ വാര്‍ത്തകള്‍

ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം;പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.