Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപേട്ടൻ വിളിച്ചത് രാത്രി 12 ന്, ഭക്ഷണവും കഴിച്ച് മടങ്ങി.;മനസ്സ് തുറന്ന് ശാലു മേനോൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 03:10 pm IST
in Entertainment

ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് മനസുതുറന്ന് നടി ശാലു മേനോൻ. കാവ്യ മാധവനുമായി വളരെ ചെറുപ്പത്തിൽ തന്നെ തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ആ സൗഹൃദമാണ് ദിലീപുമായി അടുത്തതിന് പിന്നിലെന്നും അവർ പറഞ്ഞു.

ദിലീപേട്ടനെക്കാളും ഞാനും കാവ്യയുമായാണ് നല്ല ബന്ധം. കാവ്യയും ഞാനും ഒരുമിച്ച് സ്റ്റേറ്റിൽ മത്സരിച്ചതാണ്. ഞങ്ങൾ അവിടെ വെച്ചാണ് യഥാർത്ഥത്തിൽ പരിചയപ്പെടുന്നത്. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഞങ്ങൾ രണ്ടുപേരും മോഹിനിയാട്ടത്തിനായിരുന്നു മത്സരിച്ചത്. എന്റെ കഴിഞ്ഞാണ് കാവ്യയുടേത്. അതും വെളുപ്പിന് നാലരയ്‌ക്കായിരുന്നു മത്സരം. കാവ്യ ഇരുന്ന് ഇങ്ങനെ ഉറക്കം തൂങ്ങും, ഞാൻ ഇപ്പുറത്ത് ഇരിക്കും. അങ്ങനെ അവിടെ വെച്ചാണ് ‘എവിടെയാ വീട്, പേര് എന്താ’ എന്നിങ്ങനെ പരിചയപ്പെട്ടത്.പിന്നീട് കാവ്യ സിനിമയിലൊക്കെ എത്തി. അന്ന് എനിക്കായിരുന്നു ഒന്നാം സ്ഥാനം, കാവ്യയ്‌ക്ക് ഗ്രേഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.

അങ്ങനെ പിന്നീട് ഞാൻ ഒരു സിനിമ ചെയ്തിരുന്നു. പേര് പറയുന്നില്ല. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ആ സിനിമ മുടങ്ങി. അന്ന് കാവ്യയും ദിലീപേട്ടനും ആ സിനിമയിൽ ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ഞങ്ങൾ വീണ്ടും ഭയങ്കര കൂട്ടായത്. പിന്നെ പഴയ കാര്യങ്ങളൊക്കെ ഓർത്ത് മിണ്ടി. അങ്ങനെ പിന്നീട് നമ്പർ വാങ്ങി. ദിലീപേട്ടനുമായി ആ സമയത്ത് വലിയ അടുപ്പമൊന്നും ഇല്ലായിരുന്നു, പക്ഷേ പരിചയം ഉണ്ടായിരുന്നു. പിന്നീട് എവിടെയെങ്കിലും ഫങ്ഷനുകളിൽ വെച്ച് കാണുമ്പോൾ ബന്ധം പുതുക്കുമായിരുന്നു.

പിന്നീട് ഇവർ നമ്പറുകളൊക്കെ മാറ്റി. കുറച്ച് കാലം കഴിഞ്ഞ് ഞാൻ വീണ്ടും നമ്പർ കണ്ടെത്തി കാവ്യയെ വിളിച്ചു. നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 25-ാം വാർഷികം ആയിരുന്നു. ആ പരിപാടിക്ക് ദിലീപേട്ടൻ ഉദ്ഘാടകനായി വന്നാൽ നന്നായിരിക്കും എന്ന ആഗ്രഹം ഉണ്ടായി. അദ്ദേഹത്തെ നേരിട്ട് വിളിക്കാൻ പറ്റില്ലല്ലോ. കാവ്യയോട് പറഞ്ഞപ്പോൾ കാവ്യ പറഞ്ഞു: “ദിലീപേട്ടന്റെ നമ്പർ തരാം, ശാലു വിളിക്ക്. ഫ്രീ ആണെങ്കിൽ വരും, ഒരു കുഴപ്പവുമില്ല.” അങ്ങനെ കാവ്യ എനിക്ക് നമ്പർ നൽകി, ഞാൻ ദിലീപേട്ടനെ വിളിച്ചു.

ദിലീപേട്ടനെ വിളിച്ചപ്പോൾ നമ്മുടെ സ്വന്തം ആളുകളെ പോലെ തന്നെയായിരുന്നു സംസാരിച്ചത്. “ഞാൻ ഇവിടെ ഷൂട്ട് നടക്കുകയാണ്, അങ്ങോട്ട് വാ. നമുക്ക് നേരിട്ട് സംസാരിക്കാം,” എന്ന് പറഞ്ഞു. ഞാൻ അത് കേട്ട ഉടൻ തന്നെ സമയം കണ്ടെത്തി അവിടെ പോയി. കാര്യങ്ങളൊക്കെ വ്യക്തമായി സംസാരിച്ചു. “ഞാൻ വന്നോളാം,” എന്ന് അദ്ദേഹം പറഞ്ഞു

ഞാൻ ചോദിച്ചു ബാക്കി കാര്യങ്ങളൊക്കെ എങ്ങനെയാണെന്ന്. “ബാക്കി കാര്യങ്ങളൊന്നുമില്ല, ഞാൻ വരാം. തീയതിയും സമയവും ഒന്ന് കൂടി അറിയിച്ചാൽ മതി,” എന്ന് പറഞ്ഞു. അങ്ങനെ ഞാൻ തിരിച്ച് വന്ന് ബ്രോഷർ അടിച്ചു. ആ പരിപാടിക്ക് ദിലീപേട്ടൻ വന്നു. ശരിക്കും ദിലീപേട്ടനായിരുന്നു ആ പ്രോഗ്രാമിന്റെ ഹൈലൈറ്റ്. അന്ന് മുതൽ ഒരു ബന്ധം തുടർന്നു. ഇടയ്‌ക്ക് മെസ്സേജുകൾ അയക്കും. നല്ല ബോണ്ടായിരുന്നു. ആ സമയത്ത് ഒരു പ്രശ്നവും ഉണ്ടായിരുന്നല്ലോ. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വഴിപാട് ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ദിലീപേട്ടൻ പെട്ടെന്ന് വിളിച്ചു പറഞ്ഞു: “എനിക്ക് അവിടെ വഴിപാട് ഉണ്ട്. നീ അവിടെ കാണുമോ?” എന്ന്. ഞാൻ പറഞ്ഞു ഉണ്ടാകും എന്ന്.

രാത്രി 12 മണിക്ക് വിളിച്ചു. രാവിലെ അഞ്ച് മണിയോടെ തിരിച്ചു വിളിച്ചു. ദിലീപേട്ടനൊപ്പം ഞങ്ങൾ ക്ഷേത്രത്തിൽ പോയി വഴിപാടൊക്കെ നടത്തി. പിന്നീട് അദ്ദേഹം എന്റെ വീട്ടിൽ വന്നു. ആദ്യം തന്നെ പറഞ്ഞിരുന്നു, ഞാൻ വരുന്ന കാര്യം ആരെയും അറിയിക്കരുത്, ബഹളം ആയിരിക്കും എന്ന്. പക്ഷേ ക്ഷേത്രത്തിലെത്തിയപ്പോൾ തന്നെ ആരാധകരുടെ തിരക്ക് ആയി. എന്തായാലും എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ദിലീപേട്ടനുമായും കാവ്യയുമായും ഇപ്പോഴും നല്ല ബന്ധമാണ്, ശാലു പറഞ്ഞു.

Tags: Actor DileepKavya MadhavanLatest newsShalu Menon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

Sport

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)
Football

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പുതിയ വാര്‍ത്തകള്‍

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.