Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ദിലീപേട്ടൻ വിളിച്ചത് രാത്രി 12 ന്, ഭക്ഷണവും കഴിച്ച് മടങ്ങി.;മനസ്സ് തുറന്ന് ശാലു മേനോൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 03:10 pm IST
inEntertainment

ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് മനസുതുറന്ന് നടി ശാലു മേനോൻ. കാവ്യ മാധവനുമായി വളരെ ചെറുപ്പത്തിൽ തന്നെ തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ആ സൗഹൃദമാണ് ദിലീപുമായി അടുത്തതിന് പിന്നിലെന്നും അവർ പറഞ്ഞു.

ദിലീപേട്ടനെക്കാളും ഞാനും കാവ്യയുമായാണ് നല്ല ബന്ധം. കാവ്യയും ഞാനും ഒരുമിച്ച് സ്റ്റേറ്റിൽ മത്സരിച്ചതാണ്. ഞങ്ങൾ അവിടെ വെച്ചാണ് യഥാർത്ഥത്തിൽ പരിചയപ്പെടുന്നത്. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഞങ്ങൾ രണ്ടുപേരും മോഹിനിയാട്ടത്തിനായിരുന്നു മത്സരിച്ചത്. എന്റെ കഴിഞ്ഞാണ് കാവ്യയുടേത്. അതും വെളുപ്പിന് നാലരയ്‌ക്കായിരുന്നു മത്സരം. കാവ്യ ഇരുന്ന് ഇങ്ങനെ ഉറക്കം തൂങ്ങും, ഞാൻ ഇപ്പുറത്ത് ഇരിക്കും. അങ്ങനെ അവിടെ വെച്ചാണ് ‘എവിടെയാ വീട്, പേര് എന്താ’ എന്നിങ്ങനെ പരിചയപ്പെട്ടത്.പിന്നീട് കാവ്യ സിനിമയിലൊക്കെ എത്തി. അന്ന് എനിക്കായിരുന്നു ഒന്നാം സ്ഥാനം, കാവ്യയ്‌ക്ക് ഗ്രേഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.

അങ്ങനെ പിന്നീട് ഞാൻ ഒരു സിനിമ ചെയ്തിരുന്നു. പേര് പറയുന്നില്ല. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ആ സിനിമ മുടങ്ങി. അന്ന് കാവ്യയും ദിലീപേട്ടനും ആ സിനിമയിൽ ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ഞങ്ങൾ വീണ്ടും ഭയങ്കര കൂട്ടായത്. പിന്നെ പഴയ കാര്യങ്ങളൊക്കെ ഓർത്ത് മിണ്ടി. അങ്ങനെ പിന്നീട് നമ്പർ വാങ്ങി. ദിലീപേട്ടനുമായി ആ സമയത്ത് വലിയ അടുപ്പമൊന്നും ഇല്ലായിരുന്നു, പക്ഷേ പരിചയം ഉണ്ടായിരുന്നു. പിന്നീട് എവിടെയെങ്കിലും ഫങ്ഷനുകളിൽ വെച്ച് കാണുമ്പോൾ ബന്ധം പുതുക്കുമായിരുന്നു.

പിന്നീട് ഇവർ നമ്പറുകളൊക്കെ മാറ്റി. കുറച്ച് കാലം കഴിഞ്ഞ് ഞാൻ വീണ്ടും നമ്പർ കണ്ടെത്തി കാവ്യയെ വിളിച്ചു. നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 25-ാം വാർഷികം ആയിരുന്നു. ആ പരിപാടിക്ക് ദിലീപേട്ടൻ ഉദ്ഘാടകനായി വന്നാൽ നന്നായിരിക്കും എന്ന ആഗ്രഹം ഉണ്ടായി. അദ്ദേഹത്തെ നേരിട്ട് വിളിക്കാൻ പറ്റില്ലല്ലോ. കാവ്യയോട് പറഞ്ഞപ്പോൾ കാവ്യ പറഞ്ഞു: “ദിലീപേട്ടന്റെ നമ്പർ തരാം, ശാലു വിളിക്ക്. ഫ്രീ ആണെങ്കിൽ വരും, ഒരു കുഴപ്പവുമില്ല.” അങ്ങനെ കാവ്യ എനിക്ക് നമ്പർ നൽകി, ഞാൻ ദിലീപേട്ടനെ വിളിച്ചു.

ദിലീപേട്ടനെ വിളിച്ചപ്പോൾ നമ്മുടെ സ്വന്തം ആളുകളെ പോലെ തന്നെയായിരുന്നു സംസാരിച്ചത്. “ഞാൻ ഇവിടെ ഷൂട്ട് നടക്കുകയാണ്, അങ്ങോട്ട് വാ. നമുക്ക് നേരിട്ട് സംസാരിക്കാം,” എന്ന് പറഞ്ഞു. ഞാൻ അത് കേട്ട ഉടൻ തന്നെ സമയം കണ്ടെത്തി അവിടെ പോയി. കാര്യങ്ങളൊക്കെ വ്യക്തമായി സംസാരിച്ചു. “ഞാൻ വന്നോളാം,” എന്ന് അദ്ദേഹം പറഞ്ഞു

ഞാൻ ചോദിച്ചു ബാക്കി കാര്യങ്ങളൊക്കെ എങ്ങനെയാണെന്ന്. “ബാക്കി കാര്യങ്ങളൊന്നുമില്ല, ഞാൻ വരാം. തീയതിയും സമയവും ഒന്ന് കൂടി അറിയിച്ചാൽ മതി,” എന്ന് പറഞ്ഞു. അങ്ങനെ ഞാൻ തിരിച്ച് വന്ന് ബ്രോഷർ അടിച്ചു. ആ പരിപാടിക്ക് ദിലീപേട്ടൻ വന്നു. ശരിക്കും ദിലീപേട്ടനായിരുന്നു ആ പ്രോഗ്രാമിന്റെ ഹൈലൈറ്റ്. അന്ന് മുതൽ ഒരു ബന്ധം തുടർന്നു. ഇടയ്‌ക്ക് മെസ്സേജുകൾ അയക്കും. നല്ല ബോണ്ടായിരുന്നു. ആ സമയത്ത് ഒരു പ്രശ്നവും ഉണ്ടായിരുന്നല്ലോ. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വഴിപാട് ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ദിലീപേട്ടൻ പെട്ടെന്ന് വിളിച്ചു പറഞ്ഞു: “എനിക്ക് അവിടെ വഴിപാട് ഉണ്ട്. നീ അവിടെ കാണുമോ?” എന്ന്. ഞാൻ പറഞ്ഞു ഉണ്ടാകും എന്ന്.

രാത്രി 12 മണിക്ക് വിളിച്ചു. രാവിലെ അഞ്ച് മണിയോടെ തിരിച്ചു വിളിച്ചു. ദിലീപേട്ടനൊപ്പം ഞങ്ങൾ ക്ഷേത്രത്തിൽ പോയി വഴിപാടൊക്കെ നടത്തി. പിന്നീട് അദ്ദേഹം എന്റെ വീട്ടിൽ വന്നു. ആദ്യം തന്നെ പറഞ്ഞിരുന്നു, ഞാൻ വരുന്ന കാര്യം ആരെയും അറിയിക്കരുത്, ബഹളം ആയിരിക്കും എന്ന്. പക്ഷേ ക്ഷേത്രത്തിലെത്തിയപ്പോൾ തന്നെ ആരാധകരുടെ തിരക്ക് ആയി. എന്തായാലും എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ദിലീപേട്ടനുമായും കാവ്യയുമായും ഇപ്പോഴും നല്ല ബന്ധമാണ്, ശാലു പറഞ്ഞു.

Tags: Actor DileepKavya MadhavanLatest newsShalu Menon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.