Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിഎംകെ ഭരണത്തിന് അന്ത്യം കുറിക്കും; മോദി നാളെ മധുരയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 12:48 pm IST
in India

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുര സന്ദര്‍ശനം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) ഭരണത്തിന് അന്ത്യം കുറിക്കാനുള്ള നിര്‍ണായക നീക്കമായിരിക്കുമെന്ന് തമിഴ്നാട് ബിജെപി വക്താവ് എ.എന്‍.എസ്. പ്രസാദ് പറഞ്ഞു. നാളെയാണ് മോദിയുടെ മധുര സന്ദര്‍ശനം.

ഡിഎംകെ ഭരണകൂടം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. അഴിമതിക്കാരായ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വെറും ഉപകരണം മാത്രമായി സര്‍ക്കാര്‍ മാറി. ഇത് തമിഴ്നാടിനെ 10.50 ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് തള്ളിവിട്ടു. ക്രമസമാധാന നില താറുമാറാക്കിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സംസ്ഥാനത്തെ ഭീകര ശക്തികളുടെ താവളമാക്കി മാറ്റിയതായും എ.എന്‍.എസ്. പ്രസാദ് ആരോപിച്ചു.

‘പ്രധാനമന്ത്രി മോദിയുടെ മധുരയിലേക്കുള്ള വരവ് അഴിമതി നിറഞ്ഞ ഡിഎംകെയുടെ ഭരണം അവസാനിപ്പിക്കും. തമിഴ്നാടിനെ കടക്കെണിയിലാക്കിയ, ക്രമസമാധാനം തകര്‍ത്ത സ്റ്റാലിനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും പകരം എഐഎഡിഎംകെ- ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഹിന്ദു മത- ധര്‍മസ്ഥാപന വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് 1,000 കോടിയിലധികം രൂപ ഡിഎംകെ സര്‍ക്കാര്‍ ആസൂത്രിതമായി തട്ടിയെടുത്തതായും അദ്ദേഹം ആരോപി
ച്ചു. ‘കഴിഞ്ഞ അഞ്ച് വര്‍ഷമായി, ഈ സര്‍ക്കാര്‍ ക്ഷേത്രങ്ങളിലെ പവിത്രമായ കുംഭാഭിഷേക ചടങ്ങുകളില്‍ പോലും അഴിമതി നടത്തി. ഭക്തരുടെ സംഭാവനകള്‍ ഉപയോഗിച്ച് 4,332 ക്ഷേത്രങ്ങളില്‍ കുംഭാഭിഷേകം നടത്തിയിട്ടും, ലജ്ജയില്ലാതെ ഈ സര്‍ക്കാര്‍ അതില്‍ അഴിമതി നടത്തുകയും അതിന്റെ ക്രെഡിറ്റ് എടുക്കാനും ശ്രമിക്കുന്നു. ഇ.വി. രാമസ്വാമി നായ്‌ക്കര്‍ (പെരിയാര്‍) ദൈവങ്ങള്‍ക്കെതിരെ സംസാരിച്ചിട്ടുണ്ടാകാം, എന്നാല്‍ സ്റ്റാലിനും മന്ത്രി ശേഖര്‍ ബാബുവും ദൈവത്തെ പോലും വഞ്ചിക്കുകയാണ് ചെയ്തത്. അവര്‍ വൈകാതെ തന്നെ ദൈവത്തിന്റെ ശിക്ഷ ഏറ്റുവാങ്ങും, ‘അദ്ദേഹം പറഞ്ഞു.

മധുരയിലെ തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതിന് തടസം നില്‍ക്കുന്ന ഡിഎംകെയുടെ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. തമിഴ്നാട് ഭരിക്കാനുള്ള ധാര്‍മിക അവകാശം അവര്‍ക്ക് നഷ്ടമായി. ടാസ്മാക് മദ്യവില്‍പനയിലൂടെ സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്ന ഡിഎംകെയ്‌ക്ക് സ്ത്രീകള്‍ വോട്ട് ചെയ്യില്ലെന്നും പ്രസാദ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി വാഗ്ദാനം ചെയ്ത പൊങ്കല്‍ സമ്മാനങ്ങള്‍ നല്‍കാതെ ജനങ്ങളെ വഞ്ചിച്ചുവെന്നും ബിജെപിയുടെ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് ഇപ്പോള്‍ തുക നല്‍കാന്‍ തയ്യാറായതെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി മോദിയുടെയും എടപ്പാടി പളനിസ്വാമിയുടെയും ‘ഡബിള്‍ എന്‍ജിന്‍’ ഭരണം തമിഴ്നാടിനെ ഡിഎംകെയില്‍ നിന്ന് മോചിപ്പിക്കും, സംസ്ഥാനത്തെ യഥാര്‍ത്ഥ പുരോഗതിയിലേക്ക് നയിക്കും. സൗജന്യങ്ങള്‍ നല്‍കി അധികാരം പിടിക്കാമെന്ന ഡിഎംകെയുടെ മോഹം ഇത്തവണ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Tamilnadu assembly elections 2026Modi to visit MaduraiNarendra ModiDMK rule
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സുരക്ഷിത മാതൃത്വത്തിലേക്കുള്ള ഭാരതത്തിന്റെ പ്രയാണം

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.