Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Feb 24, 2026, 02:16 am IST
in Kerala

തിരുവനന്തപുരം: തെര. പ്രചരണത്തിനായി, സര്‍ക്കാര്‍ ജീവനക്കാരുടേതുള്‍പ്പെടെ വ്യക്തി വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു സ്വകാര്യ പിആര്‍ ടീമിനു ചോര്‍ത്തിയതില്‍ കോടികളുടെ കച്ചവടം നടക്കുമെന്ന ആശങ്ക. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ കോടതിയിലേക്ക്. ഭരണഘടന ഉറപ്പേകുന്ന സ്വകാര്യതാ ലംഘനമാണ് ഡേറ്റ ചോര്‍ത്തലെന്നുകാട്ടി സെക്രട്ടേറിയറ്റ് ക്ലെറിക്കല്‍ അസി. കെ.എം. അനില്‍കുമാറും മലപ്പുറം കെടിഎം കോളജ് അസോ. പ്രൊഫ. ഡോ. പി. റഷീദ് അഹമ്മദും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അനുവാദമില്ലാതെ വിവരം ചോര്‍ത്തിയതിന് നഷ്ടപരിഹാരവും തേടി. വിവരച്ചോര്‍ച്ചയില്‍ സ്പാര്‍ക്കും മെഡിസെപ്പുമാണ് സംശയനിഴലില്‍.

ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യതയെന്ന സുപ്രീംകോടതി വിധി സര്‍ക്കാര്‍ ലംഘിച്ചു, ഡിജിറ്റല്‍ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്, എന്നിവ കാണിച്ചാണ് ഹര്‍ജി. കൂടുതല്‍ പേര്‍ നഷ്ടപരിഹാരം തേടിയാല്‍ സര്‍ക്കാര്‍ കോടതിയില്‍ വിയര്‍ക്കും.

2024ല്‍ നിയമസഭയില്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം കേരളത്തില്‍ 5,45,423 സ്ഥിരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം പേരുമുണ്ട്. പിണറായി സര്‍ക്കാര്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ 4,06,178 സംരംഭങ്ങള്‍ തുടങ്ങിയതായാണ് അവകാശ വാദം. ഇതെല്ലാം ചേര്‍ത്താല്‍ 72 ലക്ഷത്തോളം പേരുടെ ഡേറ്റകള്‍ കടത്തി.

2023ലെ ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ നിയമ പ്രകാരം ഡേറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യക്ക് പരാതി നല്‍കും. നിയമം ലംഘിച്ചതായി ബോര്‍ഡിന് ബോധ്യമായാല്‍ കനത്ത പിഴയാണ് ശിക്ഷ. ഡേറ്റ ചോര്‍ച്ച തടയുന്നതില്‍ പരാജയപ്പെട്ടതായി ബോധ്യമായാല്‍ ഉത്തരവാദികളായ കമ്പനികള്‍ക്ക് 250 കോടി വരെ പിഴ ചുമത്താം. ഇത് സ്പാര്‍ക്കിനും മെഡിസെപ്പിനും തിരിച്ചടിയായേക്കും.

ഡേറ്റ ലംഘനം നടന്നാല്‍ അത് പ്രൊട്ടക്ഷന്‍ ബോര്‍ഡിനെയോ ബാധിക്കപ്പെട്ട വ്യക്തിയെയോ അറിയിക്കാതിരുന്നാല്‍ 200 കോടി വരെയാണ് പിഴ. നിയമത്തിലെ മറ്റു വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 50 കോടി വരെയാണ് പിഴ. വിവരങ്ങള്‍ ചോര്‍ത്തുന്നത് സൈബര്‍ കുറ്റകൃത്യമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പോര്‍ട്ടല്‍ cybercrime.gov.in വഴി ഓണ്‍ലൈനായും നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1930ല്‍ വിളിച്ചും പരാതി നല്‍കാം.

ഡിപിബിഐ ശിക്ഷ വിധിച്ചാല്‍ 60 ദിവസത്തിനുള്ളില്‍ ടെലികോം ഡിസ്പ്യൂട്ട്‌സ് സെറ്റില്‍മെന്റ് ആന്‍ഡ് അപ്പലെറ്റ് ട്രിബ്യൂണലിന് അപ്പീല്‍ നല്‍കണം. അപ്പീല്‍ തള്ളിയാല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് വിധിച്ച ശിക്ഷ നിലനില്‍ക്കും. ബോര്‍ഡ് ഉത്തരവ് സിവില്‍ കോടതിയുടേതിനു തുല്യവും ലംഘിക്കുന്നത് കോടതിയലക്ഷ്യത്തിന് സമാനമായ കുറ്റവുമാണ്.

Tags: cpmKerala GovernmentData trading
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.