Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Feb 24, 2026, 02:16 am IST
in Kerala

തിരുവനന്തപുരം: തെര. പ്രചരണത്തിനായി, സര്‍ക്കാര്‍ ജീവനക്കാരുടേതുള്‍പ്പെടെ വ്യക്തി വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു സ്വകാര്യ പിആര്‍ ടീമിനു ചോര്‍ത്തിയതില്‍ കോടികളുടെ കച്ചവടം നടക്കുമെന്ന ആശങ്ക. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ കോടതിയിലേക്ക്. ഭരണഘടന ഉറപ്പേകുന്ന സ്വകാര്യതാ ലംഘനമാണ് ഡേറ്റ ചോര്‍ത്തലെന്നുകാട്ടി സെക്രട്ടേറിയറ്റ് ക്ലെറിക്കല്‍ അസി. കെ.എം. അനില്‍കുമാറും മലപ്പുറം കെടിഎം കോളജ് അസോ. പ്രൊഫ. ഡോ. പി. റഷീദ് അഹമ്മദും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അനുവാദമില്ലാതെ വിവരം ചോര്‍ത്തിയതിന് നഷ്ടപരിഹാരവും തേടി. വിവരച്ചോര്‍ച്ചയില്‍ സ്പാര്‍ക്കും മെഡിസെപ്പുമാണ് സംശയനിഴലില്‍.

ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യതയെന്ന സുപ്രീംകോടതി വിധി സര്‍ക്കാര്‍ ലംഘിച്ചു, ഡിജിറ്റല്‍ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്, എന്നിവ കാണിച്ചാണ് ഹര്‍ജി. കൂടുതല്‍ പേര്‍ നഷ്ടപരിഹാരം തേടിയാല്‍ സര്‍ക്കാര്‍ കോടതിയില്‍ വിയര്‍ക്കും.

2024ല്‍ നിയമസഭയില്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം കേരളത്തില്‍ 5,45,423 സ്ഥിരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം പേരുമുണ്ട്. പിണറായി സര്‍ക്കാര്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ 4,06,178 സംരംഭങ്ങള്‍ തുടങ്ങിയതായാണ് അവകാശ വാദം. ഇതെല്ലാം ചേര്‍ത്താല്‍ 72 ലക്ഷത്തോളം പേരുടെ ഡേറ്റകള്‍ കടത്തി.

2023ലെ ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ നിയമ പ്രകാരം ഡേറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യക്ക് പരാതി നല്‍കും. നിയമം ലംഘിച്ചതായി ബോര്‍ഡിന് ബോധ്യമായാല്‍ കനത്ത പിഴയാണ് ശിക്ഷ. ഡേറ്റ ചോര്‍ച്ച തടയുന്നതില്‍ പരാജയപ്പെട്ടതായി ബോധ്യമായാല്‍ ഉത്തരവാദികളായ കമ്പനികള്‍ക്ക് 250 കോടി വരെ പിഴ ചുമത്താം. ഇത് സ്പാര്‍ക്കിനും മെഡിസെപ്പിനും തിരിച്ചടിയായേക്കും.

ഡേറ്റ ലംഘനം നടന്നാല്‍ അത് പ്രൊട്ടക്ഷന്‍ ബോര്‍ഡിനെയോ ബാധിക്കപ്പെട്ട വ്യക്തിയെയോ അറിയിക്കാതിരുന്നാല്‍ 200 കോടി വരെയാണ് പിഴ. നിയമത്തിലെ മറ്റു വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 50 കോടി വരെയാണ് പിഴ. വിവരങ്ങള്‍ ചോര്‍ത്തുന്നത് സൈബര്‍ കുറ്റകൃത്യമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പോര്‍ട്ടല്‍ cybercrime.gov.in വഴി ഓണ്‍ലൈനായും നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1930ല്‍ വിളിച്ചും പരാതി നല്‍കാം.

ഡിപിബിഐ ശിക്ഷ വിധിച്ചാല്‍ 60 ദിവസത്തിനുള്ളില്‍ ടെലികോം ഡിസ്പ്യൂട്ട്‌സ് സെറ്റില്‍മെന്റ് ആന്‍ഡ് അപ്പലെറ്റ് ട്രിബ്യൂണലിന് അപ്പീല്‍ നല്‍കണം. അപ്പീല്‍ തള്ളിയാല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് വിധിച്ച ശിക്ഷ നിലനില്‍ക്കും. ബോര്‍ഡ് ഉത്തരവ് സിവില്‍ കോടതിയുടേതിനു തുല്യവും ലംഘിക്കുന്നത് കോടതിയലക്ഷ്യത്തിന് സമാനമായ കുറ്റവുമാണ്.

Tags: Kerala GovernmentData tradingcpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

Kerala

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.