Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്ന് പേരെ വിഷം കൊടുത്ത് കൊന്ന സ്വയം പ്രഖ്യാപിത ആൾദൈവം ബാബ കമറുദ്ദീൻ ആരാണ് ? ഇയാൾ ബാബ വേഷം കെട്ടി വധിച്ചത് നിരവധി പേരെ

നേരത്തെ ബാബ കമറുദ്ദീൻ ധനഭാഗ്യത്തിന്റെ പേരിൽ ഇരകളെ വശീകരിച്ച് അവരുടെ ഇരകളെ വശീകരിക്കുകയും മാനസികമായി സ്വാധീനിക്കുകയും പിന്നീട് ലഡ്ഡുവിൽ വിഷം കലർത്തി കൊലപ്പെടുത്തുകയും പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നെടുക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 06:25 pm IST
in India

ന്യൂദൽഹി: ദൽഹിയിലെ
പീരാഗഢി ഫ്ലൈഓവറിന് സമീപം കാറിനുള്ളിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദൽഹി പോലീസ് ബുധനാഴ്ച സ്വയം പ്രഖ്യാപിത ബാബയായ കമറുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആദ്യ അറസ്റ്റാണിത്. ‘മൗലാന’ എന്നും മന്ത്രവാദി എന്നും വിശേഷിപ്പിച്ച പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 76, 47, 40 വയസ്സുള്ള രൺധീർ, ശിവ് നരേഷ് സിംഗ്, ലക്ഷ്മി ദേവി എന്നിവരെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു നിർത്തിയിട്ട കാറിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രൺധീർ ഡ്രൈവർ സീറ്റിലും മറ്റ് രണ്ട് പേർ പിൻസീറ്റിലുമാണ് ഇരുന്നിരുന്നത്.

അതേ സമയം ഒരു വർഷത്തോളമായി കമറുദ്ദീൻ ഈ മൂന്നുപേരുമായും ബന്ധപ്പെട്ടിരുന്നുവെന്നും ആ ദിവസം രാവിലെ കാറിന്റെ മുൻ സീറ്റിൽ ഇരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടതായും പോലീസ് പറഞ്ഞു. തുടർന്ന് മരണത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി കമറുദ്ദീനിനെ പിടികൂടി ചോദ്യം ചെയ്യവെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
കാർ മരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ സ്വയം പ്രഖ്യാപിത ആൾദൈവം ‘താന്ത്രിക് ആചാരങ്ങൾ’ വഴി മരിച്ച മൂന്ന് പേർക്കും ‘സർപ്രൈസ് മണി’ അല്ലെങ്കിൽ ധനഭാഗ്യം വാഗ്ദാനം ചെയ്തതായി പോലീസ് കണ്ടെത്തി. കൂടാതെ ഇയാൾ ഒരു പതിവ് കുറ്റവാളിയാണെന്നും മുമ്പ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ബാബ കമറുദ്ദീൻ സർപ്രൈസ് മണിയുടെ പേരിൽ ഇരകളെ വശീകരിച്ച് അവരെ മാനസികമായി സ്വാധീനിക്കുകയും പിന്നീട് ലഡ്ഡുവിൽ വിഷം കലർത്തി കൊലപ്പെടുത്തുകയും പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നെടുക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക നേട്ടത്തിനായുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതികൾ മൂന്ന് പേരെയും കൊലപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ ശർമ്മ പറഞ്ഞു. കമറുദ്ദീന്റെ ചോദ്യം ചെയ്യലിനുശേഷം മരിച്ച സ്ത്രീയായ ലക്ഷ്മിയെ ജനഗിർപുരി നിവാസിയായ സലിം എന്ന വ്യക്തി കമറുദ്ദീന് പരിചയപ്പെടുത്തിയതായി മനസ്സിലായി. തുടർന്ന് അവർ മറ്റ് രണ്ട് ഇരകളായ നരേഷിനെയും രൺധീറിനെയും ബാബയ്‌ക്ക് പരിചയപ്പെടുത്തി.

പോലീസ് അന്വേഷണത്തിൽ കമറുദ്ദീൻ സമാനമായ പ്രവർത്തനരീതിയുമായി ബന്ധപ്പെട്ട കുറഞ്ഞത് രണ്ട് കൊലപാതക കേസുകളിലും പ്രതിയാണെന്ന് കണ്ടെത്തി. 2014-ൽ രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ബാബ കമറുദ്ദീനെതിരെ കേസെടുത്തിരുന്നു.
ഇതിനു പുറമെ കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ ഫിറോസാബാദിലെ മഖൻപൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഇരട്ട കൊലപാതക കേസിലും ഇയാൾ ഉൾപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ താമസിക്കുന്ന ബാബ കമറുദ്ദീൻ, ഗാസിയാബാദിലെ ലോണിയിൽ താന്ത്രിക് സെന്റർ നടത്തുന്നയാളാണ്.

Tags: murderMaulanaKamaruddin Babatantric rituals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ യുവാവിന്റെ കൊലപാതകം: പ്രതി അനൂപ് അറസ്റ്റില്‍

India

ദു​ര​ഭി​മാ​ന​ക്കൊ​ല: ബ​ന്ധു​വാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച​തി​ന് 17 കാരിയായ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി പി​താ​വ്

India

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പേർ അറസ്റ്റിൽ

India

മദ്രസയിൽ നിന്നും നന്നാക്കാൻ കൊണ്ടുവന്ന ഫാനിൽ രേഖപ്പെടുത്തിയത് ” മെയ്ഡ് ഇൻ പാകിസ്ഥാൻ”  : മൗലാനയ്‌ക്ക് ഈ ഫാൻ എങ്ങനെ കിട്ടി ?

Kerala

അയല്‍വാസികളായ ദമ്പതികളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.