Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷമയുടെ നെല്ലിപ്പടി കണ്ടു, പെരുമ്പാവൂരിലെ ഭായിമാര്‍ക്കെതിരെ സഹികെട്ട് നാട്ടുകാരുടെ പ്രകടനം; ഇനി കഞ്ചാവും പെണ്ണും പറ്റില്ലെന്ന് മുദ്രാവാക്യം

എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറികളില്‍ ജോലി ചെയ്യാനെത്തിത്തുടങ്ങുകയും പിന്നീട് വിവിധതൊഴിലുകളുമായി എത്തുകയും ചെയ്ത ഭായിമാര്‍ അസാന്മാര്‍ഗ്ഗിക പ്രവൃത്തിയുടെ വിളഭൂമിയാക്കി പെരുമ്പാവൂരിനെ മാറ്റുന്നതിനെതിരെ പ്രതികരിച്ച് ജനങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 12:22 am IST
in Kerala
റൂറല്‍ എസ് പി കെ. സുദര്‍ശന്‍ (ഇടത്ത്) അതിഥിത്തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ഭായികോളനിയില്‍ കഞ്ചാവും പെണ്ണുകേസും വര്‍ധിച്ചതോടെ അതിനെതിരെ നാട്ടുകാരുടെ പന്തംകൊളുത്തി പ്രകടനം (വലത്ത്)

റൂറല്‍ എസ് പി കെ. സുദര്‍ശന്‍ (ഇടത്ത്) അതിഥിത്തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ഭായികോളനിയില്‍ കഞ്ചാവും പെണ്ണുകേസും വര്‍ധിച്ചതോടെ അതിനെതിരെ നാട്ടുകാരുടെ പന്തംകൊളുത്തി പ്രകടനം (വലത്ത്)

പെരുമ്പാവൂര്‍: എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറികളില്‍ ജോലി ചെയ്യാനെത്തിത്തുടങ്ങുകയും പിന്നീട് വിവിധതൊഴിലുകളുമായി എത്തുകയും ചെയ്ത ഭായിമാര്‍ അസാന്മാര്‍ഗ്ഗിക പ്രവൃത്തിയുടെ വിളഭൂമിയാക്കി പെരുമ്പാവൂരിനെ മാറ്റുന്നതിനെതിരെ പ്രതികരിച്ച് ജനങ്ങള്‍. ഇനി ഇവിടെ കഞ്ചാവും പെണ്ണും അനുവദിക്കില്ലെന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചാണ് തദ്ദേശീയര്‍ അതിഥിത്തൊഴിലാളികള്‍ എന്ന് വിളിക്കപ്പെടുന്ന ഭായിമാര്‍ക്കെതിരെ പ്രതിഷേധിച്ചത്.

ഇതോടെ ഈ പ്രദേശത്ത് നാട്ടുകാരും അതിഥിത്തൊഴിലാളികളും തമ്മില്‍ സംഘര്‍ഷംനിലനില്‍ക്കുകയാണ്.. ഇതരസംസ്ഥാനത്തൊഴിലാളിയുടെ പരാതിയില്‍ വെങ്ങോല പഞ്ചായത്ത് പ്രസിഡന്‍റിന്റെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതോടെ നാട്ടുകാര്‍ കൂടുതല്‍ പ്രക്ഷുബ്ധരാണ്. നാട്ടുകാര്‍ അക്രമാസക്തരായതോടെ കണ്ടന്തറയില്‍ പഞ്ചായത്ത് അധികൃതരും എക്സൈസ് അധികൃതരും പാഞ്ഞെത്തിയിരിക്കുകയാണ്. വാഴക്കുളം, വെങ്ങോല പഞ്ചായത്ത് അധികൃതരാണ് പരിശോധിക്കെത്തിയത്. സംഘര്‍ഷസാഹചര്യം നിലനില്‍ക്കുന്നതിനാല്‍  നാട്ടുകാരേയും ഇതരസംസ്ഥാനത്തൊഴിലാളികളേയും വിളിച്ചുചേര്‍ത്ത് റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇവിടെ ലഹരിവ്യാപനം കൂടിയിട്ടുണ്ടെന്നും നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും റൂറല്‍ എസ് പി കെ. സുദര്‍ശന്‍ പറഞ്ഞു. 2023, 2024,2025 വര്‍ഷങ്ങളില്‍ ലഹരി ഉപയോഗം നേരെ ഇരട്ടിയായി വര്‍ധിക്കുകയാണ്. ലഹരി വ്യാപനത്തിനും പെണ്‍വാണിഭത്തിനും എതിരെയാണ് ജനങ്ങള്‍ പോരാടുന്നത്. ഇതിന് പിന്തുണനല‍്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് വിശ്വാസമില്ല.

ഇവിടെ ഭായി കോളനി എന്നറിയപ്പെടുന്ന ഭായിമാര്‍ തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് അനാശാസ്യവും മയക്കമരുന്ന് വില്‍പനയും ക്രമാതീതമായ തോതില്‍ വര്‍ധിച്ചിരുന്നു. ഇത് തേടി പല ദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നതും പതിവായി. ഇതോടെ കഞ്ചാവ്, മരുന്ന്, പെണ്ണ് ഇത് ചോദിച്ച് ഇവിടെ വരുന്നവരെ തല്ലും എന്ന ബോര്‍ഡ് നാട്ടുകാര്‍ സ്ഥാപിച്ചത്. എന്നാല്‍ പൊലീസ് ഇത് വന്ന് എടുത്തുമാറ്റുകയായിരുന്നു.ഇതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ഇതോടെയാണ് ശക്തമായ പന്തംകൊളുത്തി പ്രതിഷേധം നടന്നത്. നേരിയ സംഘര്‍ഷാവസ്ഥപോലും ഇവിടെ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

വന്‍ മയക്കമരുന്ന് റാക്കറ്റിന്റെ പിടിയിലാണ് വടക്കേയിന്ത്യയില്‍ നിന്നുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരിലെ ചില പ്രദേശങ്ങള്‍. എന്നാല്‍ ഇതിനെതിരെ ഫലപ്രദമായ പ്രതിരോധ നടപടി പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ഈയിടെ കാലടി പൊലീസ് സ്റ്റേഷനിലെ സിപിഒ സുബീറിനെ എറണാകുളം റൂറല്‍ എസ്പി ഹേമലത സസ്പെന്‍റ് ചെയ്തിരുന്നു. കാരണം പെരുമ്പാവൂര്‍ ഭാഗത്തുളള മയക്കമരുന്ന് വേട്ട വേണ്ടതുപോലെ നടക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ സസ്പെന്‍ഷന്‍. കഴിഞ്ഞ മാസം സുബീറിന്റെ ബന്ധുവിന്റെ വാടകക്കെട്ടിടത്തില്‍ നിന്നും പൊലീസ് ഒമ്പത് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതേ ഭായി കോളനിയിലെ മറ്റൊരു വീട്ടില്‍ നിന്നും എക്സൈസ് 9.33 ലക്ഷം രൂപയും നോട്ടെണ്ണുന്ന യന്ത്രവും ഹെറോയിനും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുക്കാതെ സൂക്ഷിക്കപ്പെടുന്ന മയക്കമരുന്ന് ഇതിന്റെ എത്രയോ മടങ്ങാണെന്ന് ജനങ്ങള്‍ പറയുന്നു.

സിപിഎം ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയപാര്‍ട്ടികളുടെ പിന്തുണയും ഭായിമാര്‍ക്കുണ്ടെന്ന് പറയപ്പെടുന്നു. കേരളത്തിലെവിടെയായാലും വടക്കേയിന്ത്യയില്‍ നിന്നും മറ്റ് അനധികൃത കുടിയേറ്റക്കാര്‍ക്കും സിപിഎം ബാന്ധവുമുള്ളതായി പറയുന്നു. കഴിഞ്ഞ ദിവസം സിപിഎം സെക്രട്ടറി ഗോവിന്ദന് അനുകൂലമുദ്രാവാക്യവുമായി അതിഥിത്തൊഴിലാളി സംഘമെത്തിയത് വലിയ വാര്‍ത്തയായിരുന്നു. പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍റ് പരിസരങ്ങളില്‍ ഞായറാഴ്ച ദിവസങ്ങളില്‍ തദ്ദേശീയരായ നാട്ടുകാര്‍ പോകാന്‍ പോലും മടിക്കുകയാണ്. അത്രയ്‌ക്കാണ് ഇവിടുത്തെ ഭായിമാരുടെ സാന്നിധ്യം.

Tags: sex tradedrugsGanjaPerumbavurLatest newsBhai colonyAdithithozhilaliVengola Panchayat President
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.