Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കേരളത്തിലെ തൊഴിലാളികളുടെ കുട്ടികൾ ഡോക്ടറാവണ്ടേ? പിണറായിയോട് കേന്ദ്രമന്ത്രി ശോഭ; മുഖ്യമന്ത്രിയുടേത് മുതലക്കണ്ണീർ

കൊല്ലം മെഡിക്കൽ കോളെജ് നഷ്ടമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2026, 04:00 pm IST
in News, Kerala

തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളികളുടെ മക്കൾ ഡോക്ടറാകണ്ടേ എന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചു. കേന്ദ്ര ബജറ്റ് സംബന്ധിച്ച വിശകലനവിശദീകരണം നടത്താൻ മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ കൊല്ലത്ത് കേന്ദ്ര സർക്കാർ അനുവദിച്ച ഇഎസ്‌ഐ മെഡിക്കൽ കോളെജ് സംസ്ഥാനത്തിന് നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് പറയുകയായിരുന്നു കേന്ദമന്ത്രി.
കൊല്ലത്ത് കേന്ദ്ര സർക്കാരിന്റെനിയന്ത്രണത്തിലുള്ള ഇഎസ്‌ഐസി (എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ), കൊല്ലത്ത് മെഡിക്കൽ കോളെജ് തുടങ്ങാനുള്ള സന്നദ്ധത അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ‘എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്’ 2026 ഫെബ്രുവരി മൂന്നിന് മുമ്പ് നൽകേണ്ടതായിരുന്നു. പക്ഷേ ചെയ്തില്ല, അതിനാൽ നാണഷൽ മെഡിക്കൽ കമ്മീഷൻ അനുമതി റദ്ദാക്കിയേക്കും. പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാരണം. രാജ്യത്ത് 17 ഇഎസ്‌ഐസി മെഡിക്കൽ കോളെജുകൾ നടക്കുന്നു. അവിടെ ഒരു മെഡിക്കൽ കോളെജിൽ 1550 മെഡിക്കൽ സീറ്റുകളിൽ 608 സീറ്റിൽ തൊഴിലാളികളുടെ കുട്ടികൾക്കാണ് പ്രവേശനം കിട്ടുക. പക്ഷേ, കേരളം അത് പാഴാക്കി. എന്താ കേരളത്തിലെ തൊഴിലാളികളുടെ കുട്ടികൾ ഡോക്ടർമാരാകേണ്ട എന്നാണോ സർക്കാർ നിലപാട്, കേന്ദ്രമന്ത്രി ശോഭ ചോദിച്ചു.
കേന്ദ്ര സർക്കാർ വയനാട്ടിലും കാസർകോട്ടും മെഡിക്കൽ കോളെജുകൾ തുടങ്ങാൻ സന്നദ്ധത അറിയിച്ച് അനുവദിച്ചതാണ്, ഇതുവരെ നടപടികൾ ഒന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
കേരള മുഖ്യമന്ത്രി വിവാദങ്ങൾക്കു പകരം വികസനത്തിലേക്ക് ശ്രദ്ധവെക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ആയുഷ്മാൻ ആരോഗ്യപദ്ധതി കേരളം പാഴാക്കി. കേരളത്തിൽ അർഹതപ്പെട്ട കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയുടെ ചികിത്സാ സൗജന്യം ലഭിക്കുന്ന പദ്ധതി വിനിയോഗിച്ചില്ല. ഈ സൗകര്യം യുപിയിലെ, തെലങ്കാനയിലെ, ആന്ധ്രയിലെ, ഗുജറാത്തിലെ കുട്ടികൾക്ക് ലഭിക്കുന്നു. എന്താ കേരളത്തിലെ കുടുംബങ്ങൾക്ക് അത് നിഷേധിക്കുന്നത്, ശോഭാ കരന്തലജെ ചോദിച്ചു.
പല കേന്ദ്ര പദ്ധതികളും കേരളത്തിന് ഈ സർക്കാർ നഷ്ടപ്പെടുത്തുകയാണ്. കേന്ദ്ര പദ്ധതികൾ വിനിയോഗിക്കുക, രാഷ്‌ട്രീയം വികസനകാര്യത്തിൽ വേണ്ട. തെരഞ്ഞെടുപ്പിന്റെ മൂന്നുമാസം രാഷ്‌ട്രീയമാകാം, അതുകഴിഞ്ഞുള്ള അഞ്ചുവർഷം രാഷ്‌ട്ര വികസനത്തിന് മാറ്റിവെക്കാം, ജനക്ഷേമത്തിന് വിനിയോഗിക്കാം, കേന്ദ്ര മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, വെറുപ്പിന്റെ വർത്തമാനം നിർത്തണം. ഞാൻ പറയുന്നത് കണക്കുകളുമായാണ്. മുഖ്യമന്ത്രി കണക്കും അക്കങ്ങളും നിരത്തി സംസാരിക്കുമോ? കഴിഞ്ഞ 10 വർഷത്തെയും അതിനുമുമ്പുള്ള കാലത്തെയും താരതമ്യം ചെയ്യാൻ തയാറുണ്ടോ? മറ്റ് സംസ്ഥാനങ്ങൾക്കു കിട്ടുന്നതെല്ലാം കേരളത്തിനും കിട്ടുന്നു.പിന്നെ എന്താണ് കേരളത്തിന്റെ പ്രശ്‌നം? കേന്ദ്രമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രി ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. യഥാർത്ഥ പോരാട്ടമല്ല, വോട്ടിനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. കിട്ടിയ മെഡിക്കൽ കോളെജ് നടപ്പിലാക്കാൻ കഴിയാത്തതുപോലെ ഏറെ ഉദാഹരണങ്ങളുണ്ട്, ശോഭാ കരന്തലജെ പറഞ്ഞു.

 

Tags: #SobhaKarantalajeVsPinarayi#KollamMCH#Keralalapseddevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

India

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.