Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപ് അല്ലേ കാവ്യാ മാധവനെ കല്യാണം കഴിച്ചത്? പൃഥ്വിരാജ് ഒന്നും ഇതിന് വേണ്ടി ഇറങ്ങി പ്രവർത്തിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 06:58 pm IST
in Entertainment

നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ ദിലീപിനൊപ്പം നിന്നയാളാണ് നിർമ്മാതാവ് സജി നാന്ത്യാട്ട്. കേസിൽ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ അദ്ദേഹം അതിന്റെ കാരണങ്ങൾ നിരത്തി പല അഭിപ്രായ പ്രകടനങ്ങളും നടത്തിയിരുന്നു. ഇപ്പോഴിതാ ദിലീപ് കേസിലെ ജഡ്‌ജി ഹണി റോസിനെതിരെ വിമർശനം ഉന്നയിച്ച സാംസ്‌കാരിക പ്രവർത്തകർക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് സജി നന്ത്യാട്ട്. അഭിഭാഷക ടിബി മിനിയേയും സജി നന്ത്യാട്ട് വിമർശിച്ചു.

സജി നന്ത്യാട്ടിന്റെ വാക്കുകൾ ഇന്നാട്ടിലെ സാംസ്‌കാരിക പ്രവർത്തകരെ കുറിച്ച് ആദ്യം പറഞ്ഞിട്ട് ബാക്കി പറയാം. സംസ്‌കാരം എന്ന് പറയുന്നത് എന്താണെന്ന് ആദ്യം മനസിലാക്കുക. അതൊരു ചിന്താഗതിയാണ്. പൊതുസമൂഹത്തെ പരിവർത്തനത്തിലൂടെ മുന്നോട്ട് നയിക്കുക. സമൂഹത്തെ നല്ല നിലയിലേക്ക് നയിക്കുക. സമൂഹത്തിന് നല്ലത് പറഞ്ഞു കൊടുക്കുക. അങ്ങനെ സമൂഹത്തെ നവീകരിക്കുക. അവരുടെ ചിന്തകളിലൂടെ വേണം നല്ല വഴികൾ പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്.

എന്നാൽ കേരളത്തിൽ കുറച്ചെണ്ണം ഇറങ്ങിയിട്ടുണ്ട്, ഇവരെന്തോ വലിയ ചേനയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട്. സ്വയം പൊങ്ങികളാണ് ഇവരൊക്കെ. ഒവി വിജയൻ സാർ, അഴിക്കോടൻ സാർ, ഇവരെയൊക്കെ നമുക്ക് അംഗീകരിക്കാം. അതിൽ സുനിൽ പി ഇളയിടവും ഉണ്ടെന്നത് എന്നെ വളരെയധികം വേദനിപ്പിച്ചു. കാരണം അദ്ദേഹത്തെ ഞാൻ വളരെയധികം ഇഷ്‌ടപ്പെടുന്ന ആളാണ്. രാഷ്‌ട്രീയത്തിന് അപ്പുറം അദ്ദേഹത്തിന് കാഴ്‌ചപാട് ഉണ്ടായിരുന്നു. ധന്യ രാമൻ ഒക്കെ ചാനൽ ചർച്ചയിൽ ദിലീപിനെതിരെ സംസാരിക്കുന്ന ആളാണ്. അവർക്ക് ഒക്കെ വിവരമുള്ളതാണ്, എന്നിട്ടും വെറുതെ വിഷയം നോക്കാതെ പ്രതികരിക്കുകയാണ്. സാംസ്‌കാരിക പ്രവർത്തകർ എന്ന് ഇവർ തന്നെ പറയുകയാണ്. ഞാൻ സാമൂഹ്യ നിരീക്ഷണം നോക്കുന്ന ആളാണ്. ഇവരിൽ പലരെയും എനിക്ക് അറിയില്ല. അതിനകത്ത് അവർ കണ്ട പ്രശ്‌നം ടിബി മിനി ഉറങ്ങി എന്ന് ജഡ്‌ജി പറഞ്ഞതിലാണ്.

അത് സത്യമായിരുന്നില്ലേ? ഞാൻ ഉറങ്ങിയിട്ടുണ്ടാവാം എന്ന് മിനി തന്നെ പറഞ്ഞിട്ടുണ്ട്. ബോർ അടിക്കുമ്പോൾ ഉറങ്ങിപ്പോവും. ക്ഷീണം കൊണ്ട് ഉറങ്ങിപോവുന്നത് മനസിലാക്കാം. ഞാൻ ആദ്യായിട്ട് കേൾക്കുകയാണ് ബോർ അടിച്ച് ഉറങ്ങിപ്പോയെന്ന്. മുകളിൽ ഇരിക്കുന്ന ആൾക്ക് കാണാൻ കഴിയുന്നത് കൊണ്ടാണല്ലോ അവർ അത് പറഞ്ഞത്. അവർ പരാതി കൊടുത്തെന്നാണ് പറയുന്നത്. ചാനലുകൾ ഒന്നിനെയും എനിക്ക് ഇപ്പോൾ വിശ്വാസമില്ല. ഇത് വേറൊരു നീക്കമാണ്. താൻ ഉറങ്ങിയിട്ടില്ല എന്ന് വരുത്തി തീർക്കാൻ കോടതിയിൽ പോയിട്ട് തന്റെ ഭാഗത്ത് എന്തോ ന്യായമുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ്. കോടതിക്ക് എതിരായി എന്തൊക്കെ പുലഭ്യങ്ങളാണ് ഇവർ പറഞ്ഞു കൊണ്ടിരുന്നത്. അതാണ് കോടതിയലക്ഷ്യം. അതുപോലെ ചാൾസ് ജോർജ്, പുള്ളിയെ എനിക്ക് ഇഷ്‌ടമായിരുന്നു. മത്സ്യ തൊഴിലാളികളുടെ നേതാവ് ഒക്കെയായിരുന്നു പുള്ളി.

എന്തോ ദിലീപ് കോടതിയിൽ വന്നപ്പോൾ ജഡ്‌ജി എഴുന്നേറ്റ് നിന്നെന്നോ മറ്റോ പറഞ്ഞുവെന്നാണ് പുള്ളിക്കെതിരെ പറഞ്ഞു കേട്ടത്. അദ്ദേഹം വിവരമുള്ള ആളായിരുന്നു. അദ്ദേഹം എന്ത് അർത്ഥത്തിലാണ് അത് പറഞ്ഞത് എന്ന് എനിക്കറിയില്ല. ബൈജു കൊട്ടാരക്കരയ്‌ക്ക് ഒക്കെ പണി കിട്ടി ഇരിക്കുകയാണ്. ഹൈക്കോടതിയിൽ ലേലു അല്ലു ലേലു അല്ലു പറഞ്ഞയാളാണ്, ഓടിയ ആളാണ് ബൈജു. അപ്പുണ്ണിയെ പൾസർ സുനിയെ ഫോൺ വിളിച്ചു എന്നൊക്കെ പറഞ്ഞിരുന്നു. പഴയ ഓഡിയോ വല്ലതും ഉണ്ടെങ്കിൽ കൊണ്ട് വാ, അതിന് ശേഷമുള്ളതൊക്കെ ഫാബ്രിക്കേറ്റഡ് സ്‌റ്റോറി ആണെന്ന് കോടതി തന്നെ പറഞ്ഞു കഴിഞ്ഞു. കാശുള്ളവർ ആരും കാവ്യ മാധവനെ കല്യാണം കഴിച്ചിട്ടില്ലല്ലോ? ദിലീപ് അല്ലെ കഴിച്ചത്. ദിലീപിലേക്ക് എന്തിനാണ് ഇത് എത്തിയത് എന്ന് ചോദിച്ചാൽ എനിക്ക് കൃത്യമായി അറിയാം.

നല്ല തിരക്കഥയാണ് ഇതിന്റെ പിന്നിൽ. ഇതിന്റെ അകത്ത് സത്യമില്ലാത്തത് കൊണ്ടാണ് എവിടേം എത്താത്തത്. ഇപ്പോൾ മല്ലിക ചേച്ചി പറയുന്നുണ്ട്. ദിലീപ് അല്ലെങ്കിൽ ആരെന്ന് അന്വേഷിക്കണമെന്ന്. പൃഥ്വിരാജ് ഒന്നും ഇതിന് വേണ്ടി ഇറങ്ങി പ്രവർത്തിച്ചെന്ന് എനിക്ക് തോന്നുന്നില്ല. ദിലീപ് മാത്രമാണ് നുണ പരിശോധനയ്‌ക്ക് തന്നെ വിധേയനാക്കാൻ ആവശ്യപ്പെട്ടത്. വേറെ ഒറ്റ ഒരുത്തൻ അത് പറഞ്ഞിട്ടില്ല.

 

Tags: dileepActress assault caseKavya MadhavanLatest newsSaji Nanthiyatmalayalam movi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.