Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

1979ലെ ഇസ്ലാമിക വിപ്ലവത്തില്‍ പുറത്താക്കപ്പെട്ട അവസാനത്തെ ഷായുടെ മകന്‍ റിസ പഹ്ലവി ഇറാനിലേക്ക് മടങ്ങുന്നു, വീഴാറായി ആയത്തൊള്ള അലി ഖമേനി

ഇറാനില്‍ ഇസ്ലാമിക മതമൗലികവാദിയായ ആയത്തൊള്ള അലി ഖമേനി ഭരണത്തില്‍ നിന്നും നിലംപൊത്താറായി എന്ന സൂചന നല്‍കി അമേരിക്കയ്‌ക്ക് പ്രിയങ്കരനായ റിസ പഹ്ലവി ഇറാനിലേക്ക് മടങ്ങിവരുന്നതായുള്ള പ്രഖ്യാപനം പുറത്തുവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 11:25 pm IST
in World
റിസ പഹ്ലവി (ഇടത്ത്) അലി ഖമേനി (വലത്ത്)

റിസ പഹ്ലവി (ഇടത്ത്) അലി ഖമേനി (വലത്ത്)

ടെഹ്റാന്‍: ഇറാനില്‍ ഇസ്ലാമിക മതമൗലികവാദിയായ ആയത്തൊള്ള അലി ഖമേനിയുടെ ഭരണം നിലംപൊത്താറായി എന്ന സൂചന നല്‍കി അമേരിക്കയ്‌ക്ക് പ്രിയങ്കരനായ റിസ പഹ്ലവി ഇറാനിലേക്ക് മടങ്ങിവരുന്നതായുള്ള പ്രഖ്യാപനം പുറത്തുവന്നു. അലി ഖമേനി ഒളിച്ചിരിക്കുന്ന ഇടം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മിക്കവാറും അലി ഖമേനിയെ ജീവനോടെ പിടിക്കാനും സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

ഇറാനില്‍ രാജഭരണം നടത്തിയിരുന്ന പിതാവ് ഷാ 1979ല്‍ നടന്ന ഇസ്ലാമിക വിപ്ലവത്തെതുടര്‍ന്ന് അധികാരമൊഴിഞ്ഞ് ഇറാനില്‍ നിന്നും ഓടിപ്പോരേണ്ടി വന്നു. അന്ന് പിതാവിനൊപ്പം അമേരിക്കയില്‍ എത്തിയ മകന്‍ റിസ പഹ്ലവി 50 വര്‍ഷത്തിന് ശേഷമാണ് മാതൃരാജ്യമായ ഇറാനിലേക്ക് മടങ്ങിയെത്താന്‍ പോകുന്നത്. ഉടനെ വരും എന്ന് പ്രഖ്യാപിച്ചെങ്കിലും കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.

സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെടുന്ന വീഡിയോകള്‍ അനുസരിച്ച് ഖമേനിയുടെ പട്ടാളവും ജനങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷം നടക്കുകയാണ്. 36 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഖമേനി സര്‍ക്കാര്‍ അവകാശപ്പെടുന്നുവെങ്കിലും 62 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു. രണ്ട് ദിവസമായി ഇവിടെ ഇന്‍റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. ഏകദേശം 2300 പേരെ കലാപകാരികള്‍ എന്ന് മുദ്രുകുത്തി അലി ഖമേനിയുടെ പട്ടാളം പിടികൂടി തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

ഇസ്ലാമിക വിപ്ലവം എന്ന് വിളിക്കപ്പെടുന്ന 1979ലെ കലാപം ഇറാനെ ഇസ്ലാമിക മതമൗലികവാദത്തിന്റെ ഇരുട്ടിലേക്ക് തള്ളിയിട്ടു. അന്ന് രാജഭരണം നടത്തിയിരുന്ന ഷായെ അധികാരത്തില്‍ നിന്നും പുറത്താക്കി. പകരം ഇസ്ലാമിക മതമൗലികവാദിയായ ആയത്തൊള്ള ഖമേനി ഇറാന്റെ ഭരണം കയ്യാളി. 1979ല്‍ രാജഭരണം അവസാനിച്ചതായി പ്രഖ്യാപിച്ച ആയത്തൊള്ള ഖമേനി ഇറാനെ ഒരു ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചു. പര്‍ദ്ദധരിക്കല്‍, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കല്‍, ഇഷ്ടംപോലെ വിവാഹം കഴിച്ച് മൊഴിചൊല്ലല്‍ തുടങ്ങി സ്ത്രീവിരുദ്ധമായ ഇസ്ലാമിക നിയമങ്ങള്‍ ഇറാനില്‍ സ്ഥാപിക്കപ്പെട്ടു. ഇപ്പോഴിതാ ആയത്തൊള്ള ഖമേനിയുടെ മകനായ ആയത്തൊള്ള അലി ഖമേനിയുടെ ഇസ്ലാമിക ഭരണത്തിന് തിരശ്ശീല വീഴാറായി.

ഭരണത്തില്‍ തിരിച്ചെത്തിയാന്‍ താന്‍ രാജഭരണം മടക്കിക്കൊണ്ട് വരില്ലെന്ന് റിസ പഹ്ലവി അറിയിച്ചു. ഇറാനില്‍ സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നുണ്ടായ കലാപം രണ്ടാഴ്ച പിന്നിടുമ്പോള്‍ ഗ്രാമങ്ങളില്‍ നിന്നും നഗരപ്രദേശങ്ങളിലേക്കും ആളിപ്പടരുകയാണ്.

അലി ഖമേനിയുടെ ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ എത്തിയിട്ടില്ല. അതേ സമയം ഖത്തറില്‍ യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്‌ക്കാനുള്ള വിമാനം എത്തിച്ചേര്‍ന്നത് ഇറാന‍ില്‍ ഉടനെ അമേരിക്ക ഇടപെടുമെന്നതിന്റെ സൂചനയായി പറയപ്പെടുന്നു. ഇസ്രയേലും അമേരിക്കയും സംയുക്തമായിട്ടായിരിക്കും ഇറാനില്‍ ഇടപെടല്‍ നടത്തുക. ഇറാനിലെ ജനങ്ങളോട് കലാപത്തില്‍ അണി ചേരാന്‍ റിസ പഹ്ലവി ആഹ്വാനം ചെയ്തിട്ടുണ്ട്. എണ്ണ, ഊര്‍ജ്ജം, വാതകം, ഗതാഗതം എന്നീ മേഖലകളിലെ മുഴുവന്‍ തൊഴിലാളികളോടും ജോലി വിട്ട് വിപ്ലവത്തില്‍ അണിചേരാന്‍ റിസ പഹ്ലവി ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതോടെ പുതിയൊരു സ്വതന്ത്രലോകം തുറന്നുകിട്ടുമെന്ന ആവേശത്താല്‍ ജനങ്ങള്‍ കലാപത്തില്‍ അണിചേരുകയാണ്..

അതേ സമയം കലാപകാരികളെ അമര്‍ച്ച ചെയ്യുമെന്നും ഇവരെ കലാപത്തിന് പ്രേരിപ്പിക്കുന്നത് അമേരിക്കയാണെന്നും അലി ഖമേനി ആരോപിക്കുന്നു.

 

 

Tags: Islamic ruleAli KhameneiAyatollah Ali KhameneiIran protestRiza PehlaviTrump interventioniran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

A man looks at flames rising from an oil storage facility after it appeared to have been struck by an Israeli strike in Tehran, Iran, early Sunday, June 15, 2025. (AP Photo/Vahid Salemi)
News

യുദ്ധം നിർത്തുന്നതിൽ പാകിസ്ഥാനാണ് പ്രശ്‌നമെന്ന് അമേരിക്കൻ വിലയിരുത്തൽ

World

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉടൻ കൈമാറണം, നശിപ്പിക്കണം: ട്രംപ്

World

ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈൻ സ്ഥാപിക്കുന്ന ബോട്ടുകളും ബോംബിട്ട് തകർത്ത് അമേരിക്ക : മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്നു

World

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

പുതിയ വാര്‍ത്തകള്‍

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

സംരംഭകരും യുവാക്കളും തമ്മിലുള്ള സഹകരണം അനിവാര്യം: ഡോ. വീരേന്ദ്ര സിങ് സോളങ്കി

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എ.ജെ. ശ്രീനി ഇന്ന് വിരമിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.