Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെനസ്വേലയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ കൊളംബിയ സന്ദര്‍ശനം വിവാദമാകുന്നു; മയക്കമരുന്നിന്റെ ഈ നാട്ടിലേക്ക് എന്തിന് പോയി?

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കൊളംബിയ സന്ദര്‍ശനം വെനസ്വേലയ്‌ക്കെതിരായ ട്രംപിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ട്രംപ് അമേരിക്കയിലേക്കുള്ള മയക്കമരുന്ന് കടത്തിന്റെ പേരില്‍ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ വിമര്‍ശിക്കുമ്പോള്‍, വാസ്തവത്തില്‍ അതിനേക്കാള്‍ അപകടകരമായ രാജ്യമാണ് കൊളംബിയ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 06:08 pm IST
in India
രാഹുല്‍ ഗാന്ധി കൊളംബിയക്കാരിയായ കാമുകി വെറോനിക്ക കാര്‍ട്ടെലിയ്ക്കൊപ്പം (വലത്ത്) കൊളംബിയയില്‍ ഒരു സംഗീതട്രൂപ്പിനൊപ്പം ഡ്രം കൊട്ടുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് മുകളില്‍) കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് താഴെ)

രാഹുല്‍ ഗാന്ധി കൊളംബിയക്കാരിയായ കാമുകി വെറോനിക്ക കാര്‍ട്ടെലിയ്ക്കൊപ്പം (വലത്ത്) കൊളംബിയയില്‍ ഒരു സംഗീതട്രൂപ്പിനൊപ്പം ഡ്രം കൊട്ടുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് മുകളില്‍) കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് താഴെ)

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കൊളംബിയ സന്ദര്‍ശനം വെനസ്വേലയ്‌ക്കെതിരായ ട്രംപിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ട്രംപ് അമേരിക്കയിലേക്കുള്ള മയക്കമരുന്ന് കടത്തിന്റെ പേരില്‍ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ വിമര്‍ശിക്കുമ്പോള്‍, വാസ്തവത്തില്‍ അതിനേക്കാള്‍ അപകടകരമായ രാജ്യമാണ് കൊളംബിയ.

അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ മയക്കമരുന്ന് കയറ്റി അയയ്‌ക്കുന്ന കൊളംബിയയിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എന്തിനാണ് പോയത്? അമേരിക്കയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറുന്നവരില്‍ നല്ലൊരു പങ്ക് കൊളംബിയയില്‍ നിന്നുള്ളവരാണ്. ഒരു പക്ഷെ വെനിസ്വേലയില്‍ നിന്നുള്ളവരേക്കാള്‍ അധികം. 2025 സെപ്തംബര്‍-ഒക്ടോബര്‍ കാലത്താണ് രാഹുല്‍ ഗാന്ധി കൊളംബിയയിലേക്ക് പോയത്. തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ ചിലി, പെറു, ബ്രസീല്‍ എന്നിവ സന്ദര്‍ശിക്കുന്ന കൂട്ടത്തിലാണ് കൊളംബിയയും സന്ദര്‍ശിച്ചത്. .

ഇന്ത്യയില്‍ ജനാധിപത്യം ഊട്ടിയുറപ്പിക്കാനാണ് രാഹുല്‍ കൊളംബിയയില്‍ പോയത് എന്നാണ് പറയപ്പെടുന്നത്. ജനാധിപത്യം കുടികൊള്ളുന്നത് മയക്കമരുന്ന് മാഫിയകളുടെ തലസ്ഥാനമായ കൊളംബിയയിലാണോ? മയക്കമരുന്ന്, ക്രൈം, തൊഴിലില്ലായ്‌മ, സാമ്പത്തിക പ്രതിസന്ധി എന്നിവയാല്‍ നട്ടം തിരിയുന്ന രാജ്യത്തെ യൂണിവേഴ്സിറ്റിയില്‍ ചെന്നിരുന്ന് ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ എങ്ങിനെയാണ് ഒരു നേതാവിന് കഴിയുക?കൊളംബിയയില്‍ പോയി രാഹുല്‍ ഗാന്ധി ഒരു സംഗീതഗ്രൂപ്പിനൊപ്പം ഡ്രം കൊട്ടുന്ന വീഡിയോ വരെ സമൂഹമാധ്യമങ്ങളില്‍ ഉണ്ട്.

What is this congress 🤣🤣.
Explain to our engineers please 🤣🤣 pic.twitter.com/iKsPKgq8zI

— manjunath v (ಮಂಜುನಾಥ) (@manjunath_61) October 4, 2025

എന്തായാലും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ഇന്ത്യയ്‌ക്കെതിരെ ആഗോളശക്തികളെ കൂട്ടാനുമാണ് രാഹുല്‍ ഗാന്ധി വിദേശരാജ്യങ്ങളില്‍ പോകുന്നത്. അതിന്റെ ഭാഗം തന്നെയായിരുന്നു കൊളംബിയയിലെ സന്ദര്‍ശനവും. അതിനപ്പുറം മയക്കമരുന്ന് ലോബിയുമായി ഇടപാടുകള്‍ ഉണ്ടോ എന്നും ആരോപണവും ഉയരുന്നുണ്ട്. എല്ലാ വിദേശയാത്രയിലും രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പമുള്ള സാം പിത്രോദ എന്ന ഗാന്ധി കുടുംബത്തിലെ വിശ്വസ്തനെ ഇവിടെയും കാണാം.

കൊളംബിയയിലെ ഒരു ശക്തനായ ഡ്രഗ് മാഫിയ തലവന്റെ മകളുമായി രാഹുല്‍ ഗാന്ധിക്ക് പ്രണയമുണ്ടായിരുന്നുവെന്ന് ബംഗ്ലാദേശ് കേന്ദ്രമായ ന്യൂസ് പേപ്പര്‍ ബ്ലിറ്റ്സ് പുറത്തുവിട്ട ചില റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. വെറോനിക്ക കാര്‍ട്ടെലി എന്നാണ് ഈ യുവതിയുടെ പേരെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷെ ഈ കൊളംബിയ യാത്രയില്‍ ഇവരെ കണ്ടുവോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടകളില്ല. അതേ സമയം കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ കാണാം. അതില്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്നും ജനാധിപത്യത്തിനെതിരെ ഹോള്‍സെയില്‍ ആക്രമണം നടക്കുന്ന സ്ഥലമാണ് ഇന്ത്യയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നതും കാണാം. വിവിധ രാജ്യങ്ങളിലെ ഇഷ്ടമില്ലാത്ത ഭരണാധികാരികളെ അട്ടിമറിച്ച് റബ്ബര്‍ സ്റ്റാമ്പുകാരായവരെ ഭരണാധികാരികളാക്കുന്ന അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളുടെ ഏജന്‍റാണ് രാഹുല്‍ഗാന്ധിയെന്നും അവരുടെ അജണ്ട അനുസരിച്ചാണ് വിദേശയാത്രകള്‍ പോകുന്നതും ഇന്ത്യയ്‌ക്കെതിരെ പ്രസംഗിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടര്‍. വിദേശത്ത് ചെന്ന് ഇന്ത്യയെ ഇങ്ങിനെ ആക്രമിക്കാന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് എവിടെ നിന്നാണ് ഇത്രയും ധൈര്യം കിട്ടുന്നത്? അപ്പനപ്പൂപ്പന്മാര്‍ ഭരിച്ച ഇന്ത്യ സ്വന്തം രാജ്യമാണെന്ന കൂടുംബവാഴ്ചയുടെ ധിക്കാരമാണോ ഇതിന് പിന്നില്‍? രാജ്യദ്രോഹപരമായ പ്രസ്താവനകള്‍ ഇറക്കുന്ന രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയല്ലേ എന്ന ചോദ്യവും ഉയരുന്നു.

രാഹുല്‍ ഗാന്ധി കൊളംബിയയിലെ ഡ്രഗ് മാഫിയ തലവന്റെ മകളുമായുള്ള ബന്ധം വിക്കിലീക്ക്സ് പ്രസിദ്ധീകരിച്ച രേഖകളില്‍ ഉണ്ടെന്നും പറയപ്പെടുന്നു. കൊളംബിയയില്‍ നിന്നാണ് അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ കൊക്കെയ്ന്‍ എന്ന അപകടകാരിയായ മയക്കമരുന്ന് ഒഴുകുന്നത്. ഒരു കിലോ കൊക്കെയ്ന് 27000 ഡോളര്‍ ആണ് വില. കൊളംബിയ കൊക്കെയ്ന്‍ വഴി അമേരിക്കയില്‍ നിന്നും വര്‍ഷം തോറും 3700 കോടി ഡോളര്‍ സമ്പാദിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങിനെയുള്ള കൊളംബിയയിലേക്ക് ഇന്ത്യയിലെ ജനാധിപത്യമില്ലായ്‌മയെക്കുറിച്ച് പ്രസംഗിക്കാനാണ് രാഹുല്‍ ഗാന്ധി പോയതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം.

 

Tags: Rahul GandhiDemocracywikileaksColombia visitcocaine capitalEIA UniversityVeronica CartelliDeep State agenda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

പുതിയ വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.