Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൈനയുടെ ആയുധങ്ങള്‍ വെനസ്വേലയില്‍ നനഞ്ഞ പടക്കമായി…ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ മുന്‍പിലും ചൈനയുടെ റഡാറുകള്‍ തോറ്റു

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളെ മുന്‍കൂട്ടി അടയാളപ്പെടുത്താന്‍ കഴിയാതിരുന്ന ചൈനയുടെ റഡാറുകള്‍ വെനസ്വേലയിലും പരാജയപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 07:16 pm IST
inKerala

കാരക്കാസ് : ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളെ മുന്‍കൂട്ടി അടയാളപ്പെടുത്താന്‍ കഴിയാതിരുന്ന ചൈനയുടെ വ്യോമപ്രതിരോധസംവിധാനം വെനസ്വേലയിലും പരാജയപ്പെട്ടു. യുഎസ് മിന്നല്‍ വ്യോമാക്രമണം കൃത്യമായി തിരിച്ചറിയുന്നതില്‍ ചൈനയുടെ എച്ച് ക്യു9 എന്ന വ്യോമപ്രതിരോധസംവിധാനം പരാജയപ്പെട്ടിരുന്നു. അന്ന് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിലും വ്യോമബേസുകളിലും ആക്രമണം നടത്തിയപ്പോള്‍ ചൈനയുടെ എച്ച് ക്യു9 എന്ന വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കോ, എസ് വൈ 80 അഥവാ എച്ച് ക്യു 16നോ അവയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തിരിച്ചറിഞ്ഞുവരുമ്പോഴേക്കും ബ്രഹ്മോസ് നാശം വിതച്ചിരുന്നു. വെനസ്വേലയിലെ തിരിച്ചടി കൂടി എത്തിയതോടെ ചൈനയുടെ മുഖം നഷ്മമായിരിക്കുകയാണ്.

150 യുഎസ് യുദ്ധവിമാനങ്ങള്‍ പാഞ്ഞുചെന്ന് തെക്കന്‍ വെനസ്വേലയില്‍ മഡൂറോയുടെ കൊട്ടാരത്തിന് ചുറ്റും ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ ഒരു ചൈന കൊട്ടിഘോഷിച്ചിരുന്ന ചൈനയുടെ എച്ച് ക്യു 9ല്‍ നിന്നും ഒരു മിസൈല്‍ പോലും യുഎസിന്റെ എഫ് 35, എഫ് 22 യുദ്ദവിമാനങ്ങള്‍ക്ക് നേരെ പാഞ്ഞു ചെന്നില്ല. ഭൂതലത്തില്‍ നിന്നും ആകാശത്തിലേക്ക് തൊടുക്കാവുന്ന നിരവധി തരം അപകടകാരികളായ മിസൈലുകള്‍ ചൈനയുടെ എച്ച് ക്യു 9 എന്ന വ്യോമപ്രതിരോധസംവിധാനത്തില്‍ ഉണ്ടായിരുന്നു. ഇത്തരം നിരവധി എച്ച് ക്യു 9 വ്യോമപ്രതിരോധങ്ങള്‍ വെനസ്വേല വിന്യസിച്ചിരുന്നു. നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടിക്കാനായി യുഎസ് വിമാനങ്ങള്‍ താഴെ കൊട്ടാരത്തിലേക്ക് ഇറക്കിവെട്ട നിര്‍ഭയരായ ഡെല്‍റ്റ ഫോഴ്സ് പട്ടാളക്കാരെ സഹായിക്കാനായിരുന്നു യുഎസ് യുദ്ധവിമാനങ്ങള്‍ മഡൂറോയുടെ കൊട്ടാരത്തിന് ചുറ്റും ബോംബുകള്‍ വര്‍ഷിച്ചത്. അതുപോലെ ചൈനയുടെ ജെവൈ27 എ റഡാറുകളും സമ്പൂര്‍ണ്ണപരാജയമായി. ഇവയ്‌ക്ക് യുഎസ് യുദ്ധവിമാനങ്ങളെ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

വെനസ്വേല 2010നും 2020നും ഇടയില്‍ ഇറക്കുമതി ചെയ്ത ആയുധങ്ങളില്‍ 16 ശതമാനവും ചൈനയില്‍ നിന്നുള്ള ആയുധങ്ങളായിരുന്നു. ഇതില്‍ ചൈനയുടെ ജെവൈ27 എ റഡാറുകളും ഭൂതലത്തില്‍ നിന്നും ആകാശത്തിലേക്ക് തൊടുക്കാവുന്ന എച്ച് ക്യു 9 വ്യോമപ്രതിരോധവും ഉള്‍പ്പെടുന്നു.

യുഎസ് സ്റ്റെല്‍ത് ജെറ്റുകളെ പിടിക്കാന്‍ ചൈനയുടെ ജെവൈ27എ റഡാറുകള്‍ക്ക് കഴിഞ്ഞില്ല

സ്റ്റെല്‍ത് (ഒളിച്ചിരിക്കാന്‍ കഴിവുള്ള) യുദ്ധജെറ്റുകളെ അടയാളപ്പെടുത്തുന്നതില്‍ പ്രത്യേക മിടുക്കുള്ളതാണ് ജെവൈ27എ എന്ന ചൈനയുടെ റഡാര്‍ എന്ന് കൊട്ടിഘോഷിക്കപ്പെട്ടിരുന്നു. എന്നാല്‍ യുഎസിന്റെ എഫ് 22 കാപ്റ്റര്‍ എന്ന അഞ്ചാം തലമുറ സ്റ്റെല്‍ത് ജെറ്റിനെ കൃത്യമായി കണ്ടുപിടിക്കുന്നതില്‍ ജെവൈ27എ പരാജയപ്പെട്ടു.

മാത്രമല്ല, ചൈനയുടെ എച്ച് ക്യു 9 എന്ന വ്യോമപ്രതിരോധത്തെയും ജെവൈ 27 എ റഡാറുകളെയും അമേരിക്ക സൈബര്‍ ആക്രമണത്തിലൂടെ നേരത്തെ തന്നെ ജാം ചെയ്തതിരുന്നതായി പറയുന്നു. അതിനാല്‍ യുഎസ് വ്യോമാക്രമണസമയത്ത് ഇവ പ്രവര്‍ത്തിച്ചതുമില്ല.

യുഎസ് ആയുധഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ചൈനയില്‍ നിന്നും വെനസ്വേല ആയുധങ്ങള്‍ വാങ്ങിയത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ തോറ്റപ്പോള്‍ ചൈന ചെയ്ത ചതി
പാകിസ്ഥാനിലെ 11 ഭീകരകേന്ദ്രങ്ങളെയും പാക് സൈന്യത്തിന്റെ വ്യോമബേസുകളെയും തകര്‍ത്തെറിഞ്ഞത് 19 ബ്രഹ്മോസ് മിസൈലുകളാണ്. ഇവ ഇന്ത്യയുടെ യുദ്ധക്കപ്പലുകളില്‍ നിന്നും സുഖോയ് യുദ്ധവിമാനങ്ങളില്‍ നിന്നുമാണ് പാഞ്ഞുചെന്നത്. ഇവയെ പിടിക്കാന്‍ ചൈനയുടെ എച്ച് ക്യു 9 എന്ന വ്യോമപ്രതിരോധസംവിധാനം പരാജയപ്പെട്ടു. അതുപോലെ റഫാല്‍ യുദ്ധവിമാനങ്ങളില്‍നിന്നും പാഞ്ഞുചെന്ന സ്കോല്‍പ് ക്രൂയിസ് മിസൈലുകളും എച്ച് ക്യു 9 എന്ന ചൈനയുടെ വ്യോമപ്രതിരോധസംവിധാനങ്ങളിലെ റഡാറുകളുടെ കണ്ണുവെട്ടിച്ച് പാകിസ്ഥാനില്‍ നാശം വിതച്ചിരുന്നു. അന്ന് മുഖം രക്ഷിക്കാന്‍ ചൈന ഒരു ചതി ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ലോകത്തിലെ പല മാധ്യമങ്ങളെയും വിലയ്‌ക്കെടുത്ത് ഫ്രാന്‍സ് ഇന്ത്യയ്‌ക്ക് നല്കിയ റഫാല്‍ യുദ്ധവിമാനങ്ങള്‍ പരാജയമാണെന്ന പ്രചാരണം അഴിച്ചുവിട്ടു. മൂന്ന് റഫാലുകളെ പാകിസ്ഥാന്‍ ചൈനയുടെ മിസൈല്‍ ഉപയോഗിച്ച് അടിച്ചു വീഴ്‌ത്തിയെന്നും നുണപ്രചാരണം നടത്തി. ഇതെല്ലാം നുണയായിരുന്നുവെന്ന് പിന്നീട് യുഎസ് ഇന്‍റലിജന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

Tags: HQ9 air defence systemchinaXi JinpingF35us attackUS Venezuela warF22JY27Z Radar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.