Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എഎംസി മുടങ്ങിയതോടെ അറ്റകുറ്റപ്പണികള്‍ നടത്തിയില്ല; കേന്ദ്രം സൗജന്യമായി നല്‍കിയ ലോ ഫ്‌ളോര്‍ ബസുകള്‍ കെഎസ്ആര്‍ടിസി നശിപ്പിച്ചു

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Jan 5, 2026, 02:01 pm IST
in Thiruvananthapuram, Kerala

തിരുവനന്തപുരം: കേന്ദ്രം സൗജന്യമായി നല്‍കിയ ലോ ഫ്‌ളോര്‍ ബസുകള്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താതെയും സ്‌പെയര്‍ പാര്‍ട്ടുകള്‍ മാറാതെയും നശിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജെഎന്‍എന്‍യുആര്‍എം) സ്‌കീമില്‍ രണ്ടു ഘട്ടമായി നരേന്ദ്രമോദി സര്‍ക്കാര്‍ 750 ബസ്സുകളാണ് കേരളത്തിനു സൗജന്യമായി നല്‍കിയത്.

260 വോള്‍വോ എസി ലോ ഫ്‌ളോര്‍ ബസുകളും, അശോക് ലൈലാന്‍ഡ്, ടാറ്റാ കമ്പനികളുടെ 490 നോണ്‍ എസി ലോ ഫ്‌ളോര്‍ ബസുകളുമാണ് ലഭിച്ചത്. സിറ്റിയില്‍ ഓടിക്കാന്‍ സൗകര്യ പ്രദമായ ലോ ഫ്‌ളോര്‍ ബസുകളായിരുന്നു അതില്‍ ഭൂരിഭാഗവും. അത് ദീര്‍ഘദൂര സര്‍വീസ്സിന് ഉപയോഗിക്കാന്‍ വേണ്ടി ആയിരുന്നില്ല. ദീര്‍ഘദൂര സര്‍വീസ് നടത്താനുള്ള ഘടനയായിരുന്നില്ല അവയ്‌ക്കുണ്ടായിരുന്നത്. എന്നാല്‍ ലാഭം മാത്രം ലക്ഷ്യമിട്ട് എ സി ലോ ഫ്‌ളോര്‍ ബസുകള്‍ കേരളത്തിലങ്ങോളമിങ്ങോളം സര്‍വീസ് നടത്തി.

2014ലാണ് കേന്ദ്ര സര്‍ക്കാര്‍ ലോ ഫ്‌ളോര്‍ ബസുകള്‍ കേരളത്തിന് നല്‍കിയത്. ലോ ഫ്‌ളോര്‍ ബസുകളുടെ നടത്തിപ്പിനായി 2015ല്‍ കെഎസ്ആര്‍ടിസിയുടെ കീഴില്‍ കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്നൊരു കമ്പനി രൂപികരിച്ചു. പ്രായമായവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അനായാസമായി കയറാനും ഇറങ്ങാനും കഴിയുന്ന ബസുകള്‍ വളരെ വേഗം തന്നെ കെഎസ്ആര്‍ടിസിയുടെ തിലകക്കുറിയായി മാറി. ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്റ്റ് (എഎംസി) പ്രകാരം മൂന്നു വര്‍ഷം കമ്പനി സൗജന്യമായി സര്‍വീസ് ചെയ്തു നല്‍കി. എന്നാല്‍ എഎംസി കാലാവധി കഴിഞ്ഞതോടെ സര്‍വീസിനും സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ക്കും കെഎസ്ആര്‍ടിസി പണം നല്‍കാതായതോടെ അറ്റകുറ്റപ്പണികള്‍ ചെയ്യാതെ ബസുകള്‍ വര്‍ക്ക്‌ഷോപ്പിലായി. താല്‍ക്കാലിക ആവശ്യം നിറവേറ്റാന്‍ ഒരു ബസില്‍ നിന്നു സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ എടുത്ത് മറ്റു ബസുകളില്‍ ഉപയോഗിക്കുന്നതും വ്യാപകമായി. അതോടെ കൂടുതല്‍ ബസുകള്‍ വര്‍ക്ക്‌ഷോപ്പില്‍ കയറ്റേണ്ടി വന്നു.

ദാനം കിട്ടിയ ബസുകള്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെയും സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ മാറാതെയും നാശത്തിലേക്ക് തള്ളി. 2019ല്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ജനങ്ങള്‍ പൊതുഗതാഗതത്തില്‍ നിന്ന് അകന്നതും കൂടി ആയപ്പോള്‍ ലോ ഫ്‌ളോര്‍ ബസുകളുടെ പതനം പൂര്‍ത്തിയായി.

കേവലം പത്തു വര്‍ഷമായപ്പോള്‍ തന്നെ ലോ ഫ്‌ളോര്‍ ബസുകളില്‍ പകുതിയിലധികവും കട്ടപ്പുറത്താക്കി. 250 എ സി ലോ ഫ്‌ളോര്‍ ബസുകളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. അതുപോലെ തന്നെയാണ് നോണ്‍ എ സി ലോ ഫ്‌ളോര്‍ ബസുകളുടെ കാര്യവും. കോടികള്‍ വിലവരുന്ന നൂറുകണക്കിന് ലോ ഫ്‌ളോര്‍ ബസുകളാണ് വിവിധ ഡിപ്പോകളിലായി തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്. യാര്‍ഡില്‍ സ്ഥലമില്ലാതെ വരുമ്പോള്‍ സ്‌ക്രാപ്പാക്കി വില്‍പ്പനയും നടത്തുണ്ട്.

Tags: Low Flour busCentral GovernmentKSRTCAMC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

Kerala

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

India

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

Kerala

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

Pathanamthitta

സീറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്കാരെ കയറ്റിയില്ല, കെഎസ്ആര്‍ടിസിക്ക് 35,146 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.