Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിബിഐ അന്വേഷണം: എസ്‌ഐടിയുടെ എതിര്‍പ്പ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍; പാളികളുടെ പരിശോധനാ ഫലം ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 01:50 pm IST
in Kerala

പത്തനംതിട്ട: വ്യവസായി വിജയ് മല്യ 1998-ല്‍ സ്വര്‍ണം പൊതിഞ്ഞ് സ്ഥാപ്ച്ച പാളികള്‍ തന്നെയാണൊ ശബരിമല ശ്രീകോവിലില്‍ ഉളളതെന്നറിയാന്‍ വിഎസ്എസ്‌സിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനാ ഫലം ഉടന്‍ ലഭിക്കും. പരിശോധന അന്ത്യഘട്ടത്തിലാണ്. പാളികള്‍ വിദേശത്തേക്ക് കടത്തിയോ അതൊ സ്വര്‍ണക്കവര്‍ച്ച മാത്രമായിരുന്നൊ ലക്ഷ്യം എന്നത് ഈ പരിശോധനാ ഫലത്തില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണത്തിന്റെ മാറ്റും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പൂശിയ സ്വര്‍ണത്തിന്റെ മാറ്റും റിപ്പോര്‍ട്ടില്‍ ഉണ്ടാകും.

ഒന്നര മാസം മുമ്പാണ് ശബരിമല ശ്രീകോവിലില്‍ നിന്നും ദ്വാരപാലക പാളികള്‍ അടക്കമുള്ളവയുടെ സാമ്പിളുകള്‍ എസ്‌ഐടി ശേഖരിച്ചത്.

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിലെ ലാബില്‍ നിന്ന് ഈ മാസം പത്തിനകം പരിശോധനാ ഫലം വന്നേക്കുമെന്നായിരുന്നു ആദ്യവിവരം. എന്നാല്‍ നാളെ ഫലം ലഭിച്ചേക്കുമെന്ന് അറിയുന്നു. പരിശോധനാ ഫലം വരും മുമ്പേ പാളികള്‍ വിദേശത്തേക്ക് കടത്തിയിട്ടില്ലെന്ന് എസ്‌ഐടി പറഞ്ഞത് വിവാദമായിരുന്നു. പരിശോധനാ ഫലം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനൗപചാരികമായി ലഭിച്ചതിനാലാണൊ എസ്‌ഐടി ഈ നിലപാടില്‍ എത്തിയതെന്നു വ്യക്തമല്ല. അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന എസ്‌ഐടി നിലപാടിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദമെന്ന ആരോപണവും ശക്തമാണ്.

സിബിഐ അന്വേഷണം ഏറ്റെടുത്താല്‍ പിണറായി സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും കൂടുതല്‍ പ്രതിസന്ധിയിലാകും. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളിയുടെ അറസ്റ്റിനും അപ്പുറത്തേക്കും സിബിഐ അന്വേഷണം പോവാം. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഉന്നതര്‍ ചോദ്യം ചെയ്യപ്പെടുന്നത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന ഭയം ഇടതു വലതു മുന്നണികള്‍ക്കുണ്ട്. പിണറായിയുടെ മൂന്നാമൂഴം എന്ന സിപിഎം പ്രതീക്ഷക്ക് ഇതു വെല്ലുവിളിയാകും. ഈ സാഹചര്യത്തില്‍ ഏതുവിധേനയും സിബിഐ അന്വേഷണത്തിന് തടയിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

കേസ് അന്വേഷണം രണ്ടു മാസം പിന്നിടുമ്പോള്‍ നഷ്ടസ്വര്‍ണത്തിന്റെ പത്തിലൊന്നുപോലും തിരിച്ചുപിടിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ പിടിച്ചെടുത്തത് നഷ്ടമായ സ്വര്‍ണത്തിന്റെ തത്തുല്യ അളവിലുള്ള സ്വര്‍ണമാണെന്നാണ് എസ്‌ഐടി അവകാശപ്പെടുന്നത്. അത് വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല. കട്ടിള പാളികളില്‍ രേഖകള്‍ പ്രകാരം ഉണ്ടായിരുന്ന 2519 ഗ്രാം സ്വര്‍ണം, പാര്‍ശ്വപാളികളിലെ സ്വര്‍ണം, ദശാവതാരം, രാശി ചിഹ്നങ്ങള്‍, പ്രഭ, ശിവരൂപം തുടങ്ങി ഏഴ് പാളികളിലെ സ്വര്‍ണം എവിടെയെന്ന് എസ്‌ഐടിക്കും അറിയില്ല. ശ്രീകോവിലില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കവര്‍ന്നതായി എസ്‌ഐടി അടുത്തിടെയാണ് കണ്ടെത്തിയത്. അങ്ങനെ നോക്കിയാല്‍ കേസ് ഇപ്പോഴും പ്രാരംഭ ദിശയില്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ കേസ് അന്വേഷണം അന്ത്യഘട്ടത്തിലാണെന്നും സിബിഐ വേണ്ടെന്നുമുള്ള എസ്‌ഐടി നിലപാട് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനേ സഹായിക്കൂവെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു.

Tags: Vijay MallyaCBI (Central Bureau of Investigation)Sabarimala gold theft caseശബരിമല സ്വര്‍ണക്കൊള്ളദ്വാരപാലക പാളികള്‍ കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

പുതിയ വാര്‍ത്തകള്‍

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.