Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീനിവാസനെ കാണാന്‍ വരാത്ത നടന്‍ ജയറാമിനെതിരെ സൈബറാക്രമണം..’തറ ഫാമിലി’ എന്ന് വരെ വിമര്‍ശനം

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്നും സൂര്യയും പാര്‍ത്ഥിപനും ഉള്‍പ്പെടെയുള്ളവര്‍ കാണാനെത്തി. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും എത്തി. എന്നിട്ടും ജനകീയ നടനായ ജയറാം എത്തിച്ചേരാത്തതില്‍ ആരാധകര്‍ക്ക് വിഷമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 05:22 pm IST
in Kerala, Mollywood, Entertainment

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്നും സൂര്യയും പാര്‍ത്ഥിപനും ഉള്‍പ്പെടെയുള്ളവര്‍ കാണാനെത്തി. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും എത്തി. എന്നിട്ടും ജനകീയ നടനായ ജയറാം എത്തിച്ചേരാത്തതില്‍ ആരാധകര്‍ക്ക് വിഷമം. ഈ വിഷമം ക്രമേണ സൈബര്‍ ആക്രമണമായി മാറുകയായിരുന്നു. ‘തറ ഫാമിലി’ എന്ന് വരെ ജയറാമിനെ ചിലര്‍ വിളിച്ചു.

മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ ശ്രീനിവാസന്റെ ഭൗതികശരീരത്തിന് സമീപം ദു:ഖിതരായി നില്‍ക്കുന്ന കാഴ്ച എല്ലാവരേയും സങ്കടപ്പെടുത്തിയിരുന്നു. തമിഴ് നടന്‍ പാര്‍ത്ഥിപന്‍ ചെന്നൈയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് എത്തിയത്. വിമാനത്തില്‍ ജീവനക്കാരുടെ സീറ്റിലിരുന്ന് പാര്‍ത്ഥിപന്‍ ശ്രീനിവാസനെ അവസാനമായി കാണാന്‍ എത്തിയത് വാര്‍ത്തയായിരുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയും നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. കുട്ടിക്കാലം മുതലേ ശ്രീനിവാസന്‍ സിനിമയുടെ ഫാന്‍ ആണ് എന്ന് പറയാന്‍ പോലും സൂര്യ മടികാട്ടിയില്ല. മടികമലഹാസന്‍, രജനീകാന്ത് എന്നിവര്‍ സോഷ്യല്‍ മീഡഡിയയിലൂടേയും ആദരാഞ്ജലികള്‍ നേര്‍ന്നു.

 

എണ്‍പതുകളിലും തൊണ്ണൂറുകളിലും കേരളം കീഴടക്കിയ ശ്രീനിവാസന്‍ ജയറാം കോംബോ
എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും നിരവധി സിനിമകളില്‍ ജയറാമും ശ്രീനിവാസനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ തിരക്കഥയില്‍ ജയറാം നായകനായ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. തലയണമന്ത്രം, പാവം പാവം രാജകുമാര്‍, സന്ദേശം തുടങ്ങിയ പ്രസിദ്ധമാണ്. ജയറാം നായകനായ യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് എന്ന സത്യന്‍ അന്തിക്കാട് സിനിമയുടെ കഥ എഴുതിയത് ശ്രീനിവാസനാണ്. ജയറാമും ശ്രീനിവാസനും മത്സരിച്ചഭിനയിച്ച, രഘുനാഥ് പലേരി തിരക്കഥ എഴുതിയ പൊന്മുട്ടയിടുന്ന താറാവ് മറക്കാന്‍ കഴിയില്ല. സന്ദേശം എന്ന സിനിമയും ശ്രീനിവാസന്റെ തിരക്കഥയാണ്. ഇതില്‍ ശ്രീനിവാസനും ജയറാമും മത്സരിച്ചഭിനയിച്ചിരിക്കുന്നു. ശ്രീനിവാസന്‍ തിരക്കഥ രചിച്ച് ശ്രീനിവാസനും ജയറാം ഒന്നിച്ചഭിനയിച്ച മറ്റൊരു ചിത്രമാണ് തലയണമന്ത്രം. ഇതുപോലെ എത്രയോ സിനിമകള്‍ ഇവരുടെ കോംബോയില്‍ ഇറങ്ങിയിട്ടുണ്ട്.

ജയറാമിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് വിനയത്തോടെ പെരുമാറുന്ന ജയറാമിനെ അങ്ങേയറ്റം സ്നേഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ജയറാം ശ്രീനിവാസന്റെ മൃതദേഹം കാണാന്‍ എത്താത്തതും സോഷ്യല്‍ മീഡിയയില്‍ ഒരു അനുശോചന സന്ദേശം പോലും പങ്ക് വെക്കാത്തതിലും ആണ് താരത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ജയറാമിന്റെ കുടുംബത്തെ തറഫാമിലി എന്ന് അധിക്ഷേപിച്ചുള്ള പോസ്റ്റ് വരെ എത്തി.

‘കൂടെ അഭിനയിച്ച ഒരു സഹപ്രവര്‍ത്തകന്‍ മരിച്ചാല്‍ പോലും തിരിഞ്ഞു നോക്കാന്‍ പറ്റാത്ത എന്ത് തിരക്കു ആണ് ഇയാള്‍ക്ക് ഉള്ളത്..വന്ന വഴി ഒരിക്കലും മറക്കരുത് ജയറാം.’ എന്നാണ് ഒരാളുടെ കമന്‍റ്. .

മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും തുടങ്ങി മലയാള സിനിമയിലെ പലരും വന്നു. സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയതുകൊണ്ട് അങ്ങേരുടെ തിരക്കുകള്‍ മനസിലാക്കാം. ആ സുരേഷ് ഗോപി പോലും ശവസംസ്കാരം കഴിഞ്ഞതിന്റെ രണ്ടാം ദിവസം എത്തി. പക്ഷെ ജയറാം? ഇയാള്‍ ഒന്ന് കാണാന്‍ പോലും വന്നില്ലല്ലോ?
പാര്‍വതിയും ശ്രീനിവാസന്റെ ഫാന്‍ ആണ്. ‘വടക്കു നോക്കി യന്ത്രം’ എന്ന സിനിമയിലെ പാര്‍വ്വതി-ശ്രീനിവാസന്‍ കൂട്ടുകെട്ട് ആരും മറക്കില്ല. എന്നിട്ടും പാര്‍വതി എത്തിയില്ല. നടന്‍ സൂര്യ ഷൂട്ടിംഗ് നിര്‍ത്തി വച്ചാണ് വന്നത്. . ഇത്രയും ബന്ധമുള്ള ജയറാമും പാര്‍വതിയും വന്നില്ല ഇനി വേറെ വല്ല ഒഴിവാക്കാന്‍ പറ്റാത്ത situation ആണോ എന്നറിയില്ല’ എന്നാണ് മറ്റൊരു കമന്റ്. ‘ഇത്രക്ക് തിരക്കുള്ള നടനാണോ ജയറാം…? ശ്രീനിവാസന്‍ മരിച്ചിട്ട് കേരളത്തില്‍ നിന്ന് മാത്രമല്ല, തമിഴ് സിനിമയില്‍ നിന്ന് കൂടി താരങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വന്നു… വരാന്‍ കഴിയാത്തവര്‍ അവരുടെ ദുഃഖം സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കു വെച്ചു.. പക്ഷെ മലയാളത്തിന്റെ പ്രിയപെട്ട ജയറാം ശ്രീനിവാസനെ കാണാന്‍ വന്നില്ല… ??’ ഒരാള്‍ ചോദിക്കുന്നു.

ജയറാമിനും ഭാര്യ പാര്‍വതിക്കും വേണ്ടി ഒത്തിരി എഴുതിയിട്ടും, കൂടെ അഭിനയിച്ചിട്ടും ഉള്ള ആളല്ലേ ശ്രീനിവാസന്‍, അതെങ്കിലും ഓര്‍മിക്കാമായിരുന്നു,’ എന്നാണ് മറ്റൊരാള്‍ പറയുന്നത്. അതേസമയം ജയറാമിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു മരണവീട്ടില്‍ വന്നില്ല എന്നത് കൊണ്ട് അയാളെ കുറ്റപ്പെടുത്തുന്നത് എന്തിനാണ് എന്നും ചിലര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ മരിച്ച് കിടക്കുന്നത് കാണുന്നതില്‍ ബുദ്ധിമുട്ടുണ്ടാകും അതുകൊണ്ടാണ് വരാതിരുന്നത് എന്നും പലരും ജയറാമിനെ ന്യായീകരിക്കുന്നു.

 

Tags: malayalam cinemaSreenivasanLatest infoSreenivasan deathJayaram family ParvathyJayaram parvathy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

India

ഹൈദരാബാദിലെ സിങ്കപ്പെണ്ണായി രീതി രാജ് ഐപിഎസ്…അനാശാസ്യം നടക്കുന്ന പബ്ബില്‍ സാദാവേഷത്തില്‍ കടന്നു ചെന്നു, പുലര്‍ച്ചെ റെയ്ഡ്.

Entertainment

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

Entertainment

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

പുതിയ വാര്‍ത്തകള്‍

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.