Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിം അധോലോക നായകന്‍ ഹാജി മസ്താന്റെ മകള്‍ മോദിയ്‌ക്ക് അരികിലേക്ക് അഭയം തേടി എത്തുന്നത് ചരിത്രത്തിന്റെ കാവ്യനീതിയോ?

മുംബൈയില്‍ മുസ്ലിം അധോലോക തേര്‍വാഴ്ചയ്‌ക്ക് തുടക്കം കുറിച്ച ഭീകരനാണ് ഹാജി മസ്താന്‍. ഇവിടെ നിന്നാണ് ദാവൂദ് ഇബ്രാഹിം വരെയുള്ള മുസ്ലിം അധോലോക നായകരുടെ ആധിപത്യം തുടങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 10:07 am IST
in India, World
ഹാജി മസ്താന്‍റെ മകള്‍ ഹസീന്‍ മസ്താന്‍ (നടുവില്‍) ഹാജി മസ്താന്‍ (വലത്ത്)

ഹാജി മസ്താന്‍റെ മകള്‍ ഹസീന്‍ മസ്താന്‍ (നടുവില്‍) ഹാജി മസ്താന്‍ (വലത്ത്)

മുംബൈ: മുംബൈയില്‍ മുസ്ലിം അധോലോക തേര്‍വാഴ്ചയ്‌ക്ക് തുടക്കം കുറിച്ച ഭീകരനാണ് ഹാജി മസ്താന്‍. ഇവിടെ നിന്നാണ് ദാവൂദ് ഇബ്രാഹിം വരെയുള്ള മുസ്ലിം അധോലോക നായകരുടെ ആധിപത്യം തുടങ്ങുന്നത്. ബോളിവുഡിനെ വരെ അടക്കി ഭരിച്ച, പിന്നീട് ഇസ്ലാമിക ഭീകരവാദത്തെ വളര്‍ത്തിയ മുസ്ലിം അധോലോക സാമ്രാജ്യം തുടങ്ങി വെച്ച ഹാജി മസ്താന്റെ മകള്‍ അഭയം തേടിയെത്തുന്നത് മോദിയുടെയും അമിത് ഷായുടെയും അടുത്ത് എന്നത് ചരിത്രത്തിന്റെ നീതിയായിരിക്കാം.

2014ല്‍ മോദി അധികാരത്തില്‍ വന്നശേഷമാണ് ബോളിവുഡിനെ വരെ അടക്കി ഭരിച്ച ബോളിവുഡിലെ മുസ്ലിം അധോലോക ഭീകരതയെ വരെ തൂത്തെറിഞ്ഞത്. ഇപ്പോള്‍ ആ മുസ്ലിം അധോലോകഭീകരതയ്‌ക്ക് തുടക്കമിട്ട ഹാജി മസ്താന്റെ മകള്‍ ഹസീന്‍ മസ്താന്‍ മിര്‍സ സഹായം അഭ്യര്‍ത്ഥിച്ച് എത്തിയിരിക്കുന്നത്.

മുത്തലാഖിന്റെ പേരില്‍ മോദിയെ അഭിനന്ദിച്ച് ഹസീന്‍ മസ്താന്‍
രാജ്യത്ത് മൂന്ന് വട്ടം മൊഴിചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് (ട്രിപ്പിള്‍ തലാഖ്- Triple Talaq)  നിര്‍ത്തലാക്കി മുസ്ലിം സ്ത്രീകളെ രക്ഷിച്ച പ്രധാനമന്ത്രി നടത്തിയ നീക്കങ്ങള്‍ പ്രശംസനീയമാണെന്ന് ഹസീന്‍ മസ്താന്‍. ഇസ്ലാമില്‍ മുത്തലാഖ് ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതിനെതിരെ നിയമം കൊണ്ടുവന്നത് മുസ്ലിം സ്ത്രീകള്‍ക്ക് ആശ്വാസമായി. ലൈംഗിക കുറ്റകൃത്യങ്ങളിലും നിര്‍ബന്ധിത വിവാഹങ്ങളിലും നീതി നടപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ കൊണ്ടുവരണമെന്നും ഹസീന്‍ മസ്താന്‍ കൂട്ടിച്ചേര്‍ത്തു.

ശൈശവ വിവാഹം, ലൈംഗിക ചൂഷണം, സ്വത്ത് തട്ടിയെടുക്കല്‍ എന്നിവ തനിക്കു നേരെയുണ്ടായി. അതിനാല്‍ തനിക്ക് നീതി ഉറപ്പാക്കണമെന്നാണ് ഹസീന്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
1996ല്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് അമ്മയുടെ സഹോദരന്റെ മകനുമായി നിര്‍ബന്ധിച്ച് വിവാഹം നടത്തി. അയാള്‍ ലൈംഗികമായി പീഡിപ്പിച്ചു. തന്റെ പേരുപയോഗിച്ച് സ്വത്തുക്കളും തട്ടിയെടുത്ത് കൊല്ലാന്‍ ശ്രമിച്ചു. എട്ട് പേരെ വിവാഹം ചെയ്തതിന് ശേഷമാണ് അയാള്‍ തന്നെ വിവാഹം ചെയ്തത്. ഇതിനെതിരെയെല്ലാം പരാതി നല്‍കിയിട്ടുണ്ടെന്നും ഹസീന്‍ അറിയിച്ചു. കരുതലും സുരക്ഷയും ആവശ്യമായിരുന്ന കുട്ടിക്കാലത്തെല്ലാം ഒട്ടേറെ പീഡനങ്ങള്‍ക്കിരയായി, ഒറ്റപ്പെട്ടു. പിതാവ് മരിച്ചതു പോലും രണ്ട് വര്‍ഷത്തിന് ശേഷമാണ് അറിഞ്ഞത്. ദുരിത ജീവിതം മൂലം മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചു. പിതാവ് ഹാജി മസ്താന്‍ മരിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇതെല്ലാം സംഭവിക്കുന്നത്. തന്റെ പോരാട്ടമാണിതെന്നും അവര്‍ പറഞ്ഞു.

ഹാജി മസ്താന്റെ ജീവിതം
ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിയിലെ ( ഇന്നത്തെ തമിഴ്‌നാട് ) പാനായിക്കുളത്ത് ഒരു തമിഴ് മുസ്ലീം കുടുംബത്തിൽ 1926-ൽ ഹാജി മസ്താൻ ജനിച്ചു . എട്ടാമത്തെ വയസ്സിൽ പിതാവിനൊപ്പം മുംബൈയിലേക്ക് കുടിയേറി. പ്രശസ്തമായ ക്രോഫോർഡ് മാർക്കറ്റിൽ ഒരു കൊച്ചുകുട്ടിയായിരിക്കെ മസ്താൻ ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി , താമസിയാതെ ഡോക്കുകളിൽ ചേരുകയും അവിടെ ദീർഘനേരം ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു.. സ്വർണ്ണത്തിന്റെ ഉയർന്ന ഇറക്കുമതി തീരുവ കാരണം ഇരുപതുകളുടെ തുടക്കത്തിൽ ആളുകൾ വിദേശത്ത് നിന്ന് സ്വർണ്ണം കടത്താൻ തുടങ്ങി. ഡോക്കുകളിൽ ജോലി ചെയ്യുന്നത് കള്ളക്കടത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് എളുപ്പമാക്കി, താമസിയാതെ മസ്താൻ സ്വന്തമായി സ്വര്‍ണ്ണക്കള്ളക്കടത്ത് ആരംഭിച്ചു. വന്‍തുക സമ്പാദിക്കാന്‍ തുടങ്ങി.

1960 മുതൽ 1980 കളുടെ ആരംഭം വരെ രണ്ട് പതിറ്റാണ്ടിലേറെയായി മുംബൈയിലെ കുപ്രസിദ്ധമായ മാഫിയ സംഘ നേതാക്കളിൽ ഒരാളായി അദ്ദേഹം ഉയര്‍ന്നു. പത്താൻ സംഘത്തിന്റെ നേതാവായ കരിം ലാല , ദക്ഷിണേന്ത്യയിലെ തമിഴ്‌നാട്ടിൽ നിന്നുള്ള മറ്റൊരു പ്രശസ്ത ഗുണ്ടാ നേതാവായ വരദരാജൻ മുതലിയാർ എന്നിവരോടൊപ്പം ഹാജി മസ്താന്‍ മുംബൈ അടക്കി വാണു. ബാല്‍താക്കറെ ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയനേതാക്കളുമായി അടുത്ത ബന്ധവും സ്ഥാപിച്ചു. ദാവൂദ് ഇബ്രാഹിം അധോലോക നായകനായി ഉയരും മുന്‍പ് ഹാജി മസ്താനെ കണ്ടിട്ടുണ്ട്. പിന്നീട് ഹാജി മസ്താനും ദാവൂദ് ഇബ്രാഹിമും തമ്മില്‍ അടുപ്പുമുണ്ടായിരുന്നു.

മുംബൈയിലും ഗുജറാത്ത് തീരത്തും ശക്തമായ ഒരു കള്ളക്കടത്ത് സംഘം നടത്തിയിരുന്ന മസ്താൻ പിന്നീട് ചലച്ചിത്ര ധനസഹായത്തിലേക്കും റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കും വ്യാപിപ്പിച്ചു.

 

Tags: triple talaqHaji MasthanHasin MasthanMumbai underworld donmodidomestic violenceMuthalaqDawood Ibrahim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

India

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

India

പ്രധാനമന്ത്രി സനേ തകായിച്ചി ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ ; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ട്

News

ചിലർ അശുഭ വിശ്വാസികൾ, അവർ ആത്മനിർഭരതയെ ആക്ഷേപിക്കും; രാഹുലിന് എതിരേ മോദി

പുതിയ വാര്‍ത്തകള്‍

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.