Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണപ്പാളിയുടെ വിശ്വാസ മൂല്യം അന്വേഷിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 10:39 am IST
in Kerala

പത്തനംതിട്ട: വിലമതിക്കാനാവാത്ത വിശ്വാസ മൂല്യമുള്ളതാണ് ശബരിമലയില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണപ്പാളികള്‍. ഈ മൂല്യത്തിന് അന്വേഷണ സംഘം യാതൊരു പ്രസക്തിയും കല്‍പ്പിക്കുന്നില്ല. ദ്വാരപാലക ശില്‍പ പാളികളില്‍ നിന്നും അനുബന്ധ പാളികളില്‍ നിന്നും 989 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു എന്ന് വ്യക്തമാക്കുന്ന ബില്ല് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും കണ്ടെത്തി. അതില്‍ 476 ഗ്രാം സ്വര്‍ണം ഗോവര്‍ധനില്‍ നിന്നും വീണ്ടെടുത്തു. ശേഷിച്ച 513 ഗ്രാം സ്വര്‍ണത്തില്‍ 415.988 ഗ്രാം ദ്വാരപാലക പാളികളില്‍ പൂശിയതായും ബാക്കി 97.012 ഗ്രാം സ്വര്‍ണം പണിക്കൂലി ഇനത്തില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന് നല്‍കിയതായുമാണ് രേഖ.

വാതില്‍ പാളികള്‍ പുതുതായി നിര്‍മിച്ച് സ്വര്‍ണംപൂശി സ്ഥാപിച്ചവയാണ്. പഴയ പാളികള്‍ ദേവസ്വം സ്റ്റോറില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ വാതില്‍ പാളികളില്‍ കൊള്ള നടന്നിട്ടില്ലെന്നു സ്ഥാപിക്കാം. 1998-ല്‍ വിജയ് മല്യ കട്ടിളപ്പാളികളില്‍ സ്വര്‍ണം പൊതിഞ്ഞതായി തെളിവില്ലെന്നാണ് മുന്‍ പ്രസിഡന്റും ദേവസ്വം കമ്മിഷണറും ആയിരുന്ന എന്‍. വാസുവിന്റെ വാദം. ഉള്ള തെളിവുകള്‍ മുക്കിയ ശേഷമാണ് ഈ വാദം ഉയര്‍ത്തിയതെന്നും സൂചനയുണ്ട്.

കേസ് അട്ടിമറിക്കപ്പെട്ടു എന്ന സംശയം ബലപ്പെടുത്തുകയാണ് ഇവയെല്ലാം. ഇതിലേക്ക് വിരല്‍ചൂണ്ടുന്ന വസ്തുതകള്‍ നിരവധിയുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് അന്വേഷണം മന്ദീഭവിച്ചത് സര്‍ക്കാര്‍ സമ്മര്‍ദ്ദം മൂലമായിരുന്നെങ്കില്‍ ബോര്‍ഡ് മുന്‍ അംഗങ്ങളായ ശങ്കരദാസിനേയും വിജയകുമാറിനേയും അറസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ പോലീസ് തലത്തില്‍ നീക്കം നടന്നതായാണ് സൂചന. പത്മകുമാര്‍ മൊഴി നല്‍കിയിട്ടും എന്തുകൊണ്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തില്ല എന്നതും പ്രസക്തം. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതി നിരീക്ഷിക്കുന്നുണ്ടാവണം. കോടതി ഇടപെടലാണ് ഇനി ഏക പ്രതീക്ഷ.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നല്‍കിയതായി ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍ എസ്‌ഐടിയോട് പറഞ്ഞു. ശബരിമലയുടെ പേരിലാണ് വന്‍ തുകകള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വാങ്ങിയത്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും കല്‍പേഷ് മുഖേന വാങ്ങിയ സ്വര്‍ണം ദ്വാരപാലക പാളിയിലേതാണെന്ന് അറിയില്ലായിരുന്നു. തന്റെ കൈവശം കുറച്ച് സ്വര്‍ണം ഉണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത് വാങ്ങാന്‍ നിര്‍ബന്ധിതനായതെന്നും ഗോവര്‍ദ്ധന്‍ പറഞ്ഞു.

ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുമായി കാലങ്ങളായി സൗഹൃദമുണ്ട്. സ്വര്‍ണ വ്യാപാരവുമായി ബന്ധപ്പെട്ടാണ് സുഹൃത്ബന്ധം തുടങ്ങിയത്. കല്‍പേഷിന്റെ പക്കല്‍ പലതവണ സ്വര്‍ണം കൊടുത്തു വിടുകയും സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം എത്തിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമലയിലെ പൂജാരി എന്ന ബഹുമാനമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയോടുള്ളത്. സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയപ്പോള്‍ പല തവണ ഉണ്ണികൃഷ്ണന്‍ പോറ്റി തനിക്കും സുഹൃത്തുക്കള്‍ക്കും ദര്‍ശന സൗകര്യവും താമസ സൗകര്യവും ഒരുക്കിയിരുന്നു. താന്‍ ആരാധിക്കുന്ന അയ്യപ്പന്റെ പൂജാരിയോടുള്ള ബഹുമാനം മൂലമാണ് സ്വര്‍ണം വാങ്ങിയതെന്നാണ് ഗോവര്‍ദ്ധന്‍ പറഞ്ഞത്.

ഗോവര്‍ദ്ധനേയും പങ്കജ് ഭണ്ഡാരിയേയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി അപേക്ഷ സമര്‍പ്പിക്കും. ഗോവര്‍ദ്ധന്‍ തിങ്കളാഴ്ച തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും അറിയിന്നു.

Tags: Chennai Smart Creationsശബരിമല സ്വര്‍ണക്കൊള്ളദ്വാരപാലക ശില്‍പ പാളികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

Kerala

യുവതീ പ്രവേശം, സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷിക്കണം; പ്രക്ഷോഭകേസുകള്‍ പിന്‍വലിക്കണം: ബിജെപി

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം
Kerala

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

Kerala

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.