Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുഹമ്മദ് യൂനസിനെതിരെയും വിദ്യാര്‍ത്ഥികലാപം, ഇടപെടാതെ ബംഗ്ലാദേശ് സൈന്യം; ലക്ഷ്യം മുഹമ്മദ് യൂനസിനെ അട്ടിമറിക്കലോ?

ഒരു ഭാഗത്ത് ഇന്ത്യയ്‌ക്കും ഹിന്ദുക്കള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരായ കലാപം നടക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്ത് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ചുക്കാന്‍ പിടിക്കുന്ന മുഹമ്മദ് യൂനസിനെതിരെയും വിദ്യാര്‍ത്ഥി കലാപം ആളിക്കത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 09:02 pm IST
inWorld
ജാതിയ ഛാത്ര ശക്തി എന്ന സംഘടനയിലെ വിദ്യാര്‍ത്ഥികള്‍ യൂനസിന്‍റെ ആഭ്യന്തര ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരിയുടെ രാജി ആവശ്യപ്പെട്ട് മുഹമ്മദ് യൂനസിനെതിരെ മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്)

ജാതിയ ഛാത്ര ശക്തി എന്ന സംഘടനയിലെ വിദ്യാര്‍ത്ഥികള്‍ യൂനസിന്‍റെ ആഭ്യന്തര ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരിയുടെ രാജി ആവശ്യപ്പെട്ട് മുഹമ്മദ് യൂനസിനെതിരെ മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്)

ധാക്ക: ഒരു ഭാഗത്ത് ഇന്ത്യയ്‌ക്കും ഹിന്ദുക്കള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരായ കലാപം നടക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്ത് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ചുക്കാന്‍ പിടിക്കുന്ന മുഹമ്മദ് യൂനസിനെതിരെയും വിദ്യാര്‍ത്ഥി കലാപം ആളിക്കത്തുന്നു.

ബംഗ്ലാദേശിലെ പ്രമുഖ സര്‍വ്വകലാശാലയായ ധാക്ക സര്‍വ്വകലാശാലയില്‍ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥിസംഘടനകളാണ് മുഹമ്മദ് യൂനസിനെതിരെ മുദ്രാവാക്യം മുഴക്കി അക്രമം നടത്തുന്നത്. 1971ല്‍ പാകിസ്ഥാനെതിരെ ശക്തമായ പ്രക്ഷോഭം നടത്തിയ ചരിത്രമുള്ള സര്‍വ്വകലാശാലയാണ് ധാക്ക സര്‍വ്വകലാശാല. ജാതീയ ഛാത്ര ശക്തിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. വിലാപയാത്രയും ഇവര്‍ നടത്തി. ധാക്കയിലെ ഷാബാദിലേക്കുംവിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യൂനസിന്റെ ആഭ്യന്തര ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരി രാജിവെയ്‌ക്കണമെന്ന ആവശ്യംമാണ് വിദ്യാര്‍ത്ഥികള്‍ മുഴക്കിയത്. ജഹാംഗീര്‍ ആലം ചൗധരി രാജിവെച്ചില്ലെങ്കില്‍ മുഹമ്മദ് യൂനസിന്റെ വീടിന് മുന്‍പില്‍ ധര്‍ണ്ണ നടത്തുമെന്നും ജാതീയ ഛാത്ര ശക്തി ഭീഷണി മുഴക്കിയിട്ടുണ്ട്. ധാക്കയിലെ ഷാബാഗില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ജാതീയ ഛാത്ര ശക്തി നേതാവ് സഹീദ് ഹാസന്‍ ഈ ഭീഷണി മുഴക്കിയത്.

ബംഗ്ലാദേശില്‍ ഷേഖ് ഹസീന സര്‍ക്കാരിനെതിരെ കലാപം നടത്തിയ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതാക്കള്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത യൂനസിന്റെ ആഭ്യന്തര ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരി രാജിവെയ്‌ക്കണമെന്ന ആവശ്യം ഉയരുന്നത്. സ്വസ്ഥയമായി ഉറങ്ങണമെന്നുണ്ടെങ്കില്‍ ഇയാളെ രാജിവെയ്‌പ്പിക്കാനാണ് വിദ്യാര്‍ത്ഥികള്‍ മുഹമ്മദ് യൂനസിന് നല്‍കിയിരിക്കുന്ന അന്ത്യശാസനം.

ക്രമസമാധാനം പാലിക്കുന്നതില്‍ ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരി പരാജയപ്പെട്ടിരിക്കുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ വിലയിരുത്തല്‍. ഉസ്മാന്‍ ഹാദിയ്‌ക്കെതിരെ നിറയൊഴിച്ച അക്രമികളെ ഇതുവരെയും പിടികൂടാന്‍ ബംഗ്ലാദേശ് സര്‍ക്കാരിന് സാധിച്ചില്ല. പ്രതിഷേധ പ്രകടനത്തില്‍ വിദ്യാര്‍ത്ഥികള്‍ ജഹാംഗീര്‍ ആലം ചൗധരിയുടെ കോലം കത്തിച്ചു.

ഇവര്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെ സൈന്യം കയ്യുംകെട്ടി നില്‍ക്കുകയാണ്. ഇതോടെ സൈന്യത്തിന്റെയും ജാതീയ ഛാത്ര ഉള്‍പ്പെടെയുള്ള മുഹമ്മദ് യൂനസ് വിരുദ്ധ വിദ്യാര്‍ത്ഥിസംഘടനകളുടെയും ലക്ഷ്യം യൂനസിനെ അധികാരത്തില്‍ നിന്നും അട്ടിമറിക്കലാണോ എന്നും സംശയം ഉയരുന്നുണ്ട്.

അതേ സമയം, മറ്റൊരു ഭാഗത്ത് ഇന്ത്യയ്‌ക്കെതിരെയും ഹിന്ദുക്കള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെ ഉള്ള വിദ്യാര്‍ത്ഥിസംഘടനകളുടെ കലാപം ശക്തിപ്പെടുകയാണ്.  ഈങ്ക്വിലാബ് മഞ്ച, നാഷണൽ സിറ്റിസൺസ് പാർട്ടി (എൻസിപി), സ്റ്റുഡന്റ്സ് എഗെയിൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്എഡി) എന്നിവയുമായി ബന്ധമുള്ള പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്.  ഹാദിയെ കൊലപ്പെടുത്തിയ അക്രമികൾ ഇന്ത്യയിലേക്ക് പലായനം ചെയ്തതായിട്ടാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. അതിനാൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചുപൂട്ടണമെന്നും ഇവര്‍ ആവശ്യം മുഴക്കുന്നു. എൻസിപി നേതാവ് സർജിസ് ആലം ​​സ്ഥിതിഗതികളെ യുദ്ധസമാനമാണെന്നാണ് വിശേഷിപ്പിച്ചത്. ഹാദി ഭായിയുടെ കൊലയാളികളെ ഇന്ത്യ തിരികെ കൊണ്ടുവരിക, മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കുക എന്നീ ആവശ്യങ്ങള്‍ നടപ്പാക്കുന്നതുവരെ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചിടണമെന്നും എൻസിപി നേതാവായ സർജിസ് ആലം ​​ആവശ്യപ്പെടുന്നു.

വെടിയേറ്റ് ചികിത്സയിലായിരുന്ന ഇങ്ക്വിലാബ് മഞ്ചയുടെ കൺവീനറായ ഷെറീഫ് ഉസ്മാന്‍ ഹാദി കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, അസം ഉള്‍പ്പെടെയുള്ള ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുറിച്ചെടുത്ത് ഗ്രേറ്റര്‍ ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിക്കുമെന്നത് പ്രഖ്യാപിത ലക്ഷ്യമാക്കിയ നേതാവ് കൂടിയായിരുന്നു ഷെറീഫ് ഉസ്മാന്‍ ഹാദി. തലയ്‌ക്ക് വെടിയേറ്റ ഹാദിയെ ചികിത്സയ്‌ക്ക് സിംഗപ്പൂരിലേക്ക് മാറ്റി, അവിടെ വ്യാഴാഴ്ച മരിക്കുകയായിരുന്നു. തുടർന്ന് ബംഗ്ലാദേശിലുടനീളം വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഭാരത വിരുദ്ധ, ഷെയ്ഖ് ഹസീന വിരുദ്ധ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായിരുന്നു ഹാദി.

Tags: Muhammed YunusJathiya Chatra ShakitSherif Osman HadiInquilab ManchaJahangir Alam Chaudhury resignationDhaka UniversityBangladeshSheikh HasinaBangladesh violence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.