Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“വോട്ട് ചോരി നടത്തിയത് ഇന്ദിരാഗാന്ധി,അവര്‍ സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് ജൂനിയറെ ചീഫ് ജസ്റ്റിസാക്കി”- രാഹുല്‍ഗാന്ധിയുടെ വായടപ്പിച്ച് നിഷികാന്ത് ദുബെ

കേന്ദ്രസര്‍ക്കാര്‍ ഇലക്ഷന്‍ കമ്മീഷനെ പിടിച്ചെടുത്തു എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ ഖണ്ഡിച്ച് ഇന്ദിരാഗാന്ധിയുടെ കാലത്താണ് വോട്ട് ചോരി നടന്നതെന്ന് തിരിച്ചടിച്ച് നിഷികാന്ത് ദുബെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 08:31 pm IST
in India
ബംഗാളില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ (വലത്ത്) രാഹുല്‍ ഗാന്ധിയും അമ്മൂമ്മ ഇന്ദിരാഗാന്ധിയും (ഇടത്ത്)

ബംഗാളില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ (വലത്ത്) രാഹുല്‍ ഗാന്ധിയും അമ്മൂമ്മ ഇന്ദിരാഗാന്ധിയും (ഇടത്ത്)

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഇലക്ഷന്‍ കമ്മീഷനെ പിടിച്ചെടുത്തു എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ ഖണ്ഡിച്ച് ഇന്ദിരാഗാന്ധിയുടെ കാലത്താണ് വോട്ട് ചോരി നടന്നതെന്ന് തിരിച്ചടിച്ച് നിഷികാന്ത് ദുബെ.

ഇന്ദിരാഗാന്ധിയുടെ കാലത്ത് 1971ല്‍ ആണ് വോട്ട് ചോരി നടന്നതെന്നും ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തി  ജൂനിയറിനെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാക്കിയ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്നും നിഷികാന്ത് ദുബെ വാദിച്ചു.

ഇന്ദിരാഗാന്ധിയുടെ വോട്ട് ചോരിയുടെ കഥ

1971ല്‍ ഇന്ദിരാഗാന്ധിയാണ് വോട്ട് മോഷ്ടിച്ച് തെരഞ്ഞെടുപ്പ് ജയിച്ചത്. അന്ന് ഉത്തര്‍പ്രദേശിലെ റായ് ബറേലി ലോക് സഭാ സീറ്റില്‍ മത്സരിച്ച ഇന്ദിരാഗാന്ധി ജനതാദളിന്റെ രാജ് നാരായണനുമായാണ് ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി വന്‍ഭൂരിപക്ഷത്തിന് ജയിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും ഇതിനെ അലഹബാദ് ഹൈക്കോടതിയില്‍ രാജ് നാരായണ്‍ ചോദ്യം ചെയ്തു. കൃത്രിമത്തിലൂടെയാണ് താന്‍ ഇലക്ഷന്‍ ജയിച്ചതെന്ന കാര്യം വെളിപ്പെടുമോ എന്ന് ഇന്ദിരാഗാന്ധി ഭയന്നതുപോലെ തന്നെ സംഭവിച്ചു. 1975 ജൂണ്‍ 12നാണ് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ റായ് ബറേലി ലോക് സഭാ മണ്ഡലത്തിലെ വിജയം അസാധുവാക്കിയത്. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഭരണഘടനാപദവികള്‍ വഹിക്കുന്നതില്‍ നിന്നും ഇന്ദിരാഗാന്ധിയെ അലഹബാദ് കോടതി വിലക്കി. ജഗ് മോഹന്‍ ലാല്‍ സിന്‍ഹ എന്ന മിടുക്കനായ ജഡ്ജിയാണ് ഇന്ദിരാഗാന്ധിയ്‌ക്കെതിരെ വിധി പുറപ്പെടുവിച്ചത്. ഈ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ പല രീതിയില്‍ ജഗ്മോഹന്‍ ലാല്‍ സിന്‍ഹയെ ഇന്ദിരാഗാന്ധി സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ജഗ്മോഹന്‍ ലാല്‍ സിന്‍ഹയ്‌ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വരെ പരോക്ഷമായി വാഗ്ദാനം ചെയ്തിരുന്നുവത്രെ. എന്നാല്‍ നീതിമാനായ ജഗ്മോഹന്‍ ലാല്‍ സിന്‍ഹ ഇന്ദിരാഗാന്ധിയ്‌ക്കെതിരെ വിധി പുറപ്പെടുവിക്കുകയായിരുന്നു.

1971ലെ റായ് ബറേലി തെരഞ്ഞെടുപ്പില്‍ അനുകൂല വിധി ഉണ്ടാക്കാന്‍ അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പരമാവധി ഉപയോഗപ്പെടുത്തിയതായി കോടതി കണ്ടെത്തിയിരുന്നു. അതോടെ അലഹബാദ് കോടതിവിധിയെ ധിക്കരിച്ച്, ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഇക്കാലയളവില്‍ രാഷ്‌ട്രപതി വെറും റബ്ബര്‍ സ്റ്റാമ്പായി മാറി. മുഴുവന്‍ അധികാരങ്ങളും പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയില്‍ കേന്ദ്രീകരിച്ചു. ഇന്ദിരാഗാന്ധി അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടന്നു. രാജ്യത്തെ പൗരന്മാരുടെ മുഴുവന്‍ സ്വാതന്ത്ര്യവും കവര്‍ന്നെടുക്കുന്ന ദുര്‍നിയമങ്ങളുടെ 21 മാസങ്ങളായിരുന്നു അടിയന്തരാവസ്ഥക്കാലം. പക്ഷെ അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ജനങ്ങളോട് ചെയ്ത ക്രൂരതയ്‌ക്ക് തിരിച്ചടികിട്ടി. അവര്‍ തെരഞ്ഞെടുപ്പില്‍ തോറ്റു തൊപ്പിയിടുകയും ചെയ്തു.

ഇന്ദിരാഗാന്ധി റായ് ബറേലി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് വോട്ട് ചോരിയിലൂടെ

ഇന്ദിരാഗാന്ധി 1971ലെ റായ് ബറേലി തെരഞ്ഞെടുപ്പില്‍ വോട്ട് ചോരിയിലൂടെ ഇന്ദിരാഗാന്ധി വിജയിച്ചു. ഇതിനെതിരെ 1975ല്‍ അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോള്‍ ആ വിധിയെ തള്ളിക്കളഞ്ഞ് അടിയന്തരാവസ്ഥപ്രഖ്യാപിച്ചുവെന്നും നിഷികാന്ത് ദുബെ വാദിച്ചു.

39ാം ഭരണഘടനാ ഭേദഗതിയിലൂടെ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച കേസില്‍ സാധാരണ കോടതികള്‍ വിധിപറയുന്നത് വിലക്കി. നേരത്തെ മൂന്ന് സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് വെറും 8.5 വര്‍ഷം ജഡ്ജിയായി പരിചയമുള്ള ഒരാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാക്കി. 1973ലാണ് എ.എന്‍. റേ എന്ന ജൂനിയര്‍ ജഡ്ജിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. സീനിയര്‍ ജഡ്ജിമാരായ ഷെലാത്ത്, ഹെഗ്ഡെ, ഗ്രോവര്‍ എന്നിവരെ തഴഞ്ഞാണ് ഇന്ദിരാഗാന്ധി എ.എന്‍. റേയെ ചീഫ് ജസ്റ്റിസാക്കിയത്. ഈ എ.എന്‍. റേ പിന്നീട് അടിയന്തരാവസ്ഥക്കാലത്തും അതിന് മുന്‍പും ഇന്ദിരാഗാന്ധി സര്‍ക്കാരിനെ അനുകൂലിച്ചു. എഡിഎം ജബല്‍പൂര്‍ എന്ന അടിയന്തരാവസ്ഥക്കാലത്തെ കുപ്രസിദ്ധമായ കേസില്‍ ജീവിക്കാനുള്ള അവകാശം വരെ ഈ ജഡ്ജി റദ്ദാക്കുകയുണ്ടായി.

Tags: Chief Justice of IndiaAllahabad CourtRai Bareilli election IndiragandhiIndiragandhi votechoriemergencyNishikant Dubey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

Vicharam

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

India

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.