Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചർച്ച വന്ദേമാതരം; പ്രിയങ്ക വിഷയം മാറ്റി, സ്പീക്കർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി

ഭാരതത്തിന്റെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ നൂറ്റിയമ്പതാം വാർഷികത്തിൽ 'വന്ദേമാതരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക ലോക്‌സഭാ സമ്മേളനത്തിൽ വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം വഴിമാറിയപ്പോൾ സ്പീക്കർ ഓം ബിർലാ ആവർത്തിച്ച് ഇടപെട്ടു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 8, 2025, 05:20 pm IST
inIndia

ന്യൂദൽഹി: ഭാരതത്തിന്റെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ നൂറ്റിയമ്പതാം വാർഷികത്തിൽ ‘വന്ദേമാതരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക ലോക്‌സഭാ സമ്മേളനത്തിൽ വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം വഴിമാറിയപ്പോൾ സ്പീക്കർ ഓം ബിർലാ ആവർത്തിച്ച് ഇടപെട്ടു. പ്രിയങ്ക നടത്തിയത് രാഷ്്ട്രീയ പ്രസംഗമായി. വന്ദേമാതരം ചർച്ച ചെയ്യാൻ സമയം കണ്ടെത്തിയതുപോലെ നെഹ്‌റുവിനെക്കുറിച്ചും ഇന്ദിരാഗാന്ധിയെയും രാജീവിനെയും കുറിച്ച് ചർച്ച ചെയ്യാൻ ഇത്തരത്തിൽ പ്രത്യേക സമ്മേളനം വിളിക്കണമെന്നായിരുന്നു പ്രിയങ്കയുടെ ആവശ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സഭയിൽ ഇരുന്നതിനേക്കാൾ കൂടുതൽ കാലം നെഹ്‌റു ജയലിൽ കിടന്നിട്ടുണ്ട്, അത് സ്വാതന്ത്ര്യം നേടിയെടുക്കാൻ ആയിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. നെഹ്‌റു, ഇന്ദിര, രാജീവ് എന്നിവരെക്കുറിച്ച് പിന്നീടൊരിക്കലും ആരും മിണ്ടാതിരിക്കാൻ ആ ചർച്ചകൾ വഴി സാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു. അപ്പോഴും തടയാഞ്ഞ സ്പീക്കർ, പ്രിയങ്കയുടെ പ്രസംഗത്തിലെ അബദ്ധങ്ങൾ കേട്ടപ്പോഴാണ് ഇടപെട്ടത്.
നെഹ്്‌റു ഇല്ലായിരുന്നെങ്കിൽ ഐഎസ്ആർഒ ഉണ്ടാകുമായിരുന്നില്ല, അതുണ്ടായതുകൊണ്ടാണ് മോദി തേജസ് ഉണ്ടാക്കിയത്, നെഹ്‌റു എയിംസ് ഉണ്ടാക്കിയതുകൊണ്ടാണ് കൊറോണയെ തടുക്കാൻ വാക്‌സിൻ ഉണ്ടാക്കാനായത് തുടങ്ങിയ തെറ്റായ അവകാശ വാദങ്ങൾ പ്രസംഗിച്ചപ്പോഴാണ് സ്പീക്കർ തിരുത്തിയത്.

ചർച്ച തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. വന്ദേമാതരത്തിന്റെ ചരിത്രവും അർത്ഥവും സങ്കൽപ്പവും രാഷ്‌ട്രീയ-സാമൂഹ്യ വിശേഷങ്ങളാണ് മോദി വിവരിച്ചത്.
വന്ദേമാതരം 100 വർഷം പൂർത്തിയാക്കിയപ്പോൾ, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയായിരുന്നുവെന്ന ചരിത്രം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

”വന്ദേമാതരം 50 വർഷം പൂർത്തിയാക്കിയപ്പോൾ, രാജ്യം കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നു, അതിന്റെ നൂറാം വാർഷികത്തിൽ രാജ്യം അടിയന്തരാവസ്ഥയിലായിരുന്നു,” പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.

‘വന്ദേമാതരം’ വിഷയത്തിൽ മുസ്ലിം ലീഗുമായി വിട്ടുവീഴ്ച ചെയ്തതിന് കോൺഗ്രസ് പാർട്ടിയെ മോദി വിമർശിച്ചു.

”വന്ദേമാതരത്തെ എതിർക്കുന്ന മുസ്ലിം ലീഗിന്റെ രാഷ്‌ട്രീയം 1937 ൽ വേഗത പ്രാപിച്ചു. മുഹമ്മദ് അലി ജിന്ന അതിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു. അന്നത്തെ കോൺഗ്രസ് മേധാവി ജവഹർലാൽ നെഹ്റു, അവരുടെ പ്രസ്താവനകളെ അപലപിക്കുന്നതിനും വന്ദേമാതരത്തോടുള്ള തന്റെയും പാർട്ടിയുടെയും വിശ്വസ്തത പ്രകടിപ്പിക്കുന്നതിനുപകരം, ജിന്നയുടെ എതിർപ്പിന് വെറും അഞ്ച് ദിവസങ്ങൾക്ക് ശേഷം വന്ദേമാതരത്തെക്കുറിച്ച് ‘അന്വേഷിക്കാൻ’ തുടങ്ങി.”

‘വന്ദേമാതരത്തെ ജിന്ന എതിർത്തതിനെത്തുടർന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സുഭാഷ് ചന്ദ്രബോസിന് ഒരു കത്തെഴുതി, വന്ദേമാതരത്തിന്റെ പശ്ചാത്തലം താൻ വായിച്ചിട്ടുണ്ടെന്നും അത് മുസ്ലിങ്ങളെ പ്രകോപിപ്പിക്കുക മെന്ന് കരുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേമാതരത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തത് രാജ്യത്തിന് നിർഭാഗ്യകരമാണ്. അവർ മുസ്ലിം ലീഗിന് മുന്നിൽ വന്ദേമാതരത്തെ ഛിന്നഭിന്നമാക്കാൻ തീരുമാനിച്ചു,’ മോദി വിവരിച്ചു.

1947-ൽ സ്വാതന്ത്ര്യത്തിന് ഒരു പ്രേരകശക്തിയായി മാറിയ ‘വന്ദേമാതര’ത്തിന്റെ മഹത്വം പുനസ്ഥാപിക്കാൻ ഇപ്പോൾ നല്ല അവസരമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നെഹ്‌റുവിനേയും ഇന്ദിരയേയുംകുറിച്ചുള്ള ചരിത്രപരാമർശമാണ് പ്രിയങ്കയെ പ്രകോപിപ്പിച്ചത്. അതിനാണ് സ്പീക്കർ താക്കീത് നൽകിയത്. അംഗം ചെയറിനെ നോക്കി സംസാരിക്കൂ, വിഷയത്തിൽനിന്ന് മാറാതെ സംസാരിക്കൂ, സമയം പാഴാക്കാതിരിക്കൂ തുടങ്ങിയ മുന്നറിയിപ്പുകളാണ് പ്രിയങ്കക്ക് സ്പീക്കർ നൽകിയത്.
സാംസ്‌കാരിക വകുപ്പുമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പ്രിയങ്കയുടെ പ്രസംഗത്തിലെ വസ്തുതാപരമായ പിശകുകൾ ശ്രദ്ധയിൽ പെടുത്തി.
ആർജെഡിയിലെ ഔറഗോബാദ് (ബീഹാർ) അഭയ്‌കുമാർ സിൻഹ പ്രസംഗം തുടങ്ങിയപ്പോൾ വന്ദേ മാതരം എന്നതിനു പകരം വന്ദേ ഭാരത് എന്നു പറഞ്ഞത് സഭയിൽ കൂട്ടച്ചിരിക്ക് കാരണമായി.

Tags: Priyanka GandhiLok SabhaNehruvandematram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

Kerala

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പുതിയ വാര്‍ത്തകള്‍

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.