Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരംഗപട്ടണത്ത് ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹനുമാന്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കും, പളളി ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയുടെ പ്രതീകം

ടിപ്പു സുല്‍ത്താന്റെ ദുര്‍ഭരണത്തെയും മൗലികവാദ നയങ്ങളെയും ചരിത്രരേഖകള്‍ അടിവരയിടുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 08:30 pm IST
in India

ബംഗളുരു: ശ്രീരംഗപട്ടണത്ത് ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹനുമാന്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുമെന്ന് ഹിന്ദു ജാഗരണ്‍ വേദികെ ഡിവിഷണല്‍ കോര്‍ഡിനേറ്റര്‍ ലോഹിത് രാജ് ഉര്‍സ്.ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നേരത്തേ ഹനുമാന്‍ ക്ഷേത്രം ഉണ്ടായിരുന്നത് ഓര്‍മ്മപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഹിന്ദു ജാഗരണ്‍ വേദികെ മുദാല ദര്‍ഗവ ഹനുമാന്‍ മാലധാരികളുടെ സങ്കീര്‍ത്തന യാത്രയിലാണ് ലോഹിത് രാജ് ഉര്‍സ് ഇക്കാര്യം പറഞ്ഞത്. യാത്ര ജാമിയ മസ്ജിദിന് സമീപം സിറ്റി മുന്‍സിപ്പല്‍ കൗണ്‍സിലില്‍ എത്തിയപ്പോള്‍ യാത്രയില്‍ പങ്കെടുത്ത ഭക്തര്‍ നാളികേരം ഉടയ്‌ക്കുകയും കര്‍പ്പൂരം കത്തിക്കുകയും പൂജ നടത്തുകയും ചെയ്തു.തുടര്‍ന്ന് റോഡിലിരുന്ന് ഹനുമാനെയും ശ്രീരാമനെയും സ്തുതിച്ച് ഭജന നടത്തി.

ഗഞ്ജമിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ നിന്ന് മൂദലബഗിലു ആഞ്ജനേയസ്വാമി ക്ഷേത്രത്തിലേക്കാണ് സങ്കീര്‍ത്തന യാത്ര നടത്തിയത്. യാത്ര കടന്നു പോയ വഴികളില്‍ ഭക്തര്‍ ജയ് ശ്രീറാം, ജയ് ഹനുമാന്‍ വിളികള്‍ മുഴക്കി.

ജ്യോതിഷി വി. ഭാനുപ്രകാശ് ശര്‍മ്മയാണ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്, ശക്തമായ സുരക്ഷയിലാണ് പ്രധാന വഴികളിലൂടെ സങ്കീര്‍ത്തന യാത്ര നീങ്ങിയത്. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ഹിന്ദു സമൂഹത്തിന് നേരിടേണ്ടിവന്ന ചരിത്രപരമായ അനീതിയെ ഉയര്‍ത്തിക്കാട്ടിയാണ് ഹിന്ദു ജാഗരണ്‍ വേദികെ ഡിവിഷണല്‍ കോര്‍ഡിനേറ്റര്‍ ലോഹിത് രാജ് ഉര്‍സ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്.’ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹനുമാന്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്നത് സത്യമാണ്. ഞങ്ങള്‍ ആ ക്ഷേത്രം പുനര്‍നിര്‍മിക്കുകയും ഹനുമാനെ വീണ്ടും പ്രതിഷ്ഠിക്കുകയും ചെയ്യും,’ ഉര്‍സ് പ്രഖ്യാപിച്ചു.

ടിപ്പു സുല്‍ത്താന്റെ ദുര്‍ഭരണത്തെയും മൗലികവാദ നയങ്ങളെയും ചരിത്രരേഖകള്‍ അടിവരയിടുന്നുണ്ട്. 1786-ല്‍, മൈസൂര്‍ പ്രദേശങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഭരണാധികാരിയായിരുന്നു ടിപ്പു സുല്‍ത്താന്‍. അധികാരം ഏറ്റെടുത്ത് വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍, ടിപ്പു സുല്‍ത്താന്‍ ഹനുമാന്‍ ക്ഷേത്രത്തിന്റെ സ്ഥാനത്ത് ജാമിയ മസ്ജിദ് നിര്‍മ്മിച്ചു.1935-ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ASI) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്,ചെറുപ്പകാലത്ത് ഒരു ഫക്കീറിന്റെ സ്വാധീനത്തില്‍ ടിപ്പു, ഹനുമാന്‍ ക്ഷേത്രം നീക്കം ചെയ്യുകയും അവിടെ മസ്ജിദ് പണിയുകയും ചെയ്തു എന്നാണ്.

ചെറുതായിരുന്നെങ്കിലും ഹനുമാന്‍ ക്ഷേത്രത്തിന് പ്രാദേശികമായി വലിയ പ്രാധാന്യമുണ്ടായിരുന്നു. ടിപ്പുവിന്റെ ഹൈന്ദവരോടുളള അസഹിഷ്ണുതയാണ് അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി പ്രതിഫലിപ്പിക്കുന്നത്.

ക്ഷേത്രം നിലനിന്നയിടത്ത് നിര്‍മ്മിച്ച ജാമിയ മസ്ജിദ് പിന്നീട് ചരിത്ര സ്മാരകമായി മാറി. 1799-ല്‍ ടിപ്പു സുല്‍ത്താനെ പരാജയപ്പെടുത്തിയതിനുശേഷം ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണത്തില്‍ സംരക്ഷിച്ച രണ്ട് നിര്‍മ്മിതികളില്‍ ഒന്നാണ് ഇത്. മറ്റൊന്ന് അദ്ദേഹത്തിന്റെ വേനല്‍ക്കാല കൊട്ടാരമായ ഡാരിയ ദൗലത്ത് ബാഗ് ആയിരുന്നു. വാസ്തുവിദ്യാ പ്രാധാന്യമുണ്ടെങ്കിലും മതപരമായ അസഹിഷ്ണുതയുടെയും ടിപ്പു സുല്‍ത്താന്റെ ഭരണത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളുടെയും ഉദാഹരണമാണ് ഈ പള്ളി .

 

Tags: muslimHanumanTippu sultanHindu Jagaran VedikaiSankeertana yatraTemple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

Spiritual

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

Spiritual

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

Spiritual

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

Spiritual

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

പുതിയ വാര്‍ത്തകള്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.