Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയെ താഴ്‌ത്തിക്കെട്ടുന്ന ഐഎംഎഫ് കണക്കുകളെ തള്ളി ഇന്ത്യ; ‘ട്രംപിന്റെ തീരുവ ഇന്ത്യയുടെ വളര്‍ച്ചയെ തടയില്ല’

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ താഴ്‌ത്തിക്കെട്ടുന്ന ഐഎംഎഫിനെ (ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് - അന്താരാഷ്‌ട്ര നാണ്യനിധി) ചോദ്യം ചെയ്ത് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 11:30 pm IST
in India, Business

ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ താഴ്‌ത്തിക്കെട്ടുന്ന ഐഎംഎഫിനെ (ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് – അന്താരാഷ്‌ട്ര നാണ്യനിധി) ചോദ്യം ചെയ്ത് ഇന്ത്യ.

കഴിഞ്ഞ ദിവസം ഐഎംഎഫ് (അന്താരാഷ്‌ട്ര നാണയ നിധി) ഇന്ത്യയെ സി ഗ്രേഡിലേക്ക് താഴ്‌ത്തിയിരുന്നു. ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പാദനം), ജിവിഎ (ഗ്രോസ് വാല്യു ആഡഡ്) എന്നിവ കണക്കിലെടുത്തുകൊണ്ടുള്ള ഇന്ത്യയുടെ നാഷണല്‍ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സിനെ ആണ് ‘സി’ നിലവാരത്തിലേക്ക് ഐഎംഎഫ് തരംതാഴ്‌ത്തിയത്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്ന കണക്കുകളാണ് എന്‍എസ് ഒ വെള്ളിയാഴ്ച പുറത്തുവിട്ടത്. ഇന്ത്യ 2025 ജൂലൈ-സെപ്തംബര്‍ ത്രൈമാസത്തില്‍ 8.2 ശതമാനം വളര്‍ച്ച നേടിയെന്ന് എന്‍എസ്ഒ (നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്ക് പറയുന്നു. അതായത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ വളരെ യാഥാസ്ഥിതികമായ രീതിയിലാണ് ഐഎംഎഫ് കണക്കാക്കുന്നത് എന്ന അഭിപ്രായമാണ് ഇന്ത്യയ്‌ക്കുള്ളത്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയതിനുള്ള 25 ശതമാനം പിഴത്തീരുവ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ 50ശതമാനം താരിഫ് അനിശ്ചിതകാലത്തേക്ക് തുടരുമെന്നും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശോഭനീയമല്ലെന്നുമുള്ള ഐഎംഎഫിന്റെ കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടിനെ ഇന്ത്യ എതിര്‍ത്തു. യുഎസില്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന കയറ്റുമതി താരിഫ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. മറ്റ് നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി പ്രോത്സാഹിപ്പിക്കുക വഴി ഇന്ത്യ യുഎസില്‍ നിന്നുള്ള ഭീഷണിയെ മറികടക്കുകയാണ് എന്നാണ് ഇന്ത്യ വിശദീകരിക്കുന്നത്. മാത്രമല്ല, നിരവധി പുതിയ രാജ്യങ്ങളുമായി അടുത്തുതന്നെ ഒപ്പുവെയ്‌ക്കാന്‍ പോകുന്ന സ്വതന്ത്രവ്യാപാരക്കരാറുകള്‍ യുഎസില്‍ നിന്നുള്ള ഭീഷണിയെ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു.

ഇന്ത്യന്‍ രൂപയുടെ ഡോളറുമായുള്ള വിനിമയനിരക്കിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനെ വിലയിരുത്തരുതെന്നും ഏത് വിനിമയ നിരക്കിനേയും മാറ്റിമറിക്കാനുള്ള വിദേശനാണ്യ ശേഖരം ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ്വ് ബാങ്കിന്റെ പക്കലുണ്ടെന്നും ഇന്ത്യ അവകാശപ്പെടുന്നു.

അമേരിക്കയുടെ അജണ്ട നടപ്പാക്കുന്ന ഏജന്‍സിയാണ് ഐഎംഎഫ് എന്നും ഇന്ത്യ കരുതുന്നു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തി പട്ടാപ്പകല്‍ ഇന്ത്യന്‍ ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന, ഇപ്പോഴും ഭീകരവാദം പ്രധാനവരുമാനമായി കാണുന്ന പാകിസ്ഥാന് പുതിയ സാമ്പത്തിക വായ്‌പ നല്‍കി പ്രോത്സാഹിപ്പിക്കരുതെന്ന് ഇന്ത്യ ശക്തമായി വാദിച്ചിട്ട് കൂടി പാകിസ്ഥാന് വായ്‌പ നല്‍കിയവരാണ് ഐഎംഎഫ്. അതായത് ഐഎംഎഫിന് അവരുടേതായ അജണ്ടയുണ്ടെന്നാണ് ഇന്ത്യ വാദിക്കുന്നത്. പാകിസ്ഥാന് 2025 മെയ് മാസത്തില്‍ 199 കോടി ഡോളര്‍ നല്‍കിയ ഐഎംഎഫ് വീണ്ടും സെപ്തംബറില്‍ മറ്റൊരു 120 കോടി ഡോളര്‍ കൂടി കൊടുക്കാന്‍ തീരുമാനച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം ഫണ്ടും പാകിസ്ഥാന്‍ ആയുധം വാങ്ങാനും ഭീകരവാദം വളര്‍ത്താനും ആണ് ഉപയോഗിക്കുന്നത് എന്നതാണ് ഇന്ത്യയുടെ പരാതി.

Tags: Indian economyEconomyIMFIndian growthInternational Monetary Fund
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

India

സാമ്പത്തിക രംഗത്ത് കുതിച്ചുയർന്ന് ഭാരതം; ആഗോള GDPയിലേക്കുള്ള സംഭാവനയിൽ രണ്ടാമത്; നേട്ടം അമേരിക്കയെ പിന്തള്ളി

India

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ‍‍ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

India

ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.