Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെലവ് 7000 കോടി…ശത്രുവിന്റെ മുങ്ങിക്കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഐഎൻഎസ് മാഹി എന്ന ഇന്ത്യന്‍ യുദ്ധക്കപ്പലിന്റെ സവിശേഷതകള്‍ അറിയാം…

7000 കോടി രൂപ ചെലവില്‍ കൊച്ചിയിലെ കപ്പല്‍ ശാലയില്‍ (കൊച്ചിന്‍ ഷിപ് യാര്‍ഡ്) നിര്‍മ്മിച്ച്, പുതുതായി ഇന്ത്യ പുറത്തിറക്കിയ ഐഎൻഎസ് മാഹി എന്ന യുദ്ധക്കപ്പലിന്റെ ഏറ്റവും വലിയ സവിശേഷത ശത്രുവിന്റെ മുങ്ങിക്കപ്പലുകളെ ദഹിപ്പിക്കാനുള്ള അതിന്റെ ഫയര്‍ പവറാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 07:35 pm IST
in India, Defence

കൊച്ചി: 7000 കോടി രൂപ ചെലവില്‍ കൊച്ചിയിലെ കപ്പല്‍ ശാലയില്‍ (കൊച്ചിന്‍ ഷിപ് യാര്‍ഡ്) നിര്‍മ്മിച്ച്, പുതുതായി ഇന്ത്യ പുറത്തിറക്കിയ ഐഎൻഎസ് മാഹി എന്ന യുദ്ധക്കപ്പലിന്റെ ഏറ്റവും വലിയ സവിശേഷത ശത്രുവിന്റെ മുങ്ങിക്കപ്പലുകളെ ദഹിപ്പിക്കാനുള്ള അതിന്റെ ഫയര്‍ പവറാണ്. ഒട്ടേറെ സവിശേഷതകള്‍ ഉള്ള ഈ യുദ്ധക്കപ്പലില്‍ ഫയര്‍ പവര്‍, സ്റ്റെല്‍ത്ത് , മൊബിലിറ്റി എന്നിവ കൃത്യതയോടെ സംയോജിപ്പിച്ചിരിക്കുന്നു. തിങ്കളാഴ്ചയാണ് ഈ ഐഎന്‍എസ് മാഹി കമ്മീഷന്‍ ചെയ്തത്.

ഐഎന്‍എസ് മാഹിയ്‌ക്ക് ഫയര്‍ പവര്‍ നല്‍കാന്‍ നാല് ആയുധങ്ങള്‍

പ്രതിരോധ ​ഗവേഷണ സ്ഥാപമായ ഡിആർഡിഒ വികസിപ്പിച്ചെടുത്തതാണ് ഐഎന്‍എസ് മാഹി. ശത്രുവിന്റെ മുങ്ങിക്കപ്പലുകളെ തകര്‍ക്കാന്‍ പാകത്തില്‍ ഒന്നല്ല, നാല് ആയുധങ്ങളാണ് ഈ യുദ്ധക്കപ്പിന്റെ ശരീരത്തില്‍ വിന്യസിച്ചിരിക്കുന്നത്.

ആന്‍റി സബ്മറൈൻ റോക്കറ്റ് ലോഞ്ചര്‍

ഇതില്‍ പ്രധാനം ഐആർഎൽ ആന്‍റി സബ്മറൈൻ റോക്കറ്റ് ലോഞ്ചറാണ്. ഇത് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ പ്രത്യേകം വികസിപ്പിച്ചതാണ്. 44 സെക്കന്‍റില്‍ 77 റോക്കറ്റുകള്‍ വരെ ശത്രുമുങ്ങിക്കപ്പലിലേക്ക് അയയ്‌ക്കാന്‍ ഇതിന് സാധിക്കും.

30 എംഎം നേവൽ സർഫസ് ഗണ്‍

30 എംഎം നേവൽ സർഫസ് ഗണ്ണാണ് മറ്റൊരു അപകടകാരിയായ ആക്രമണകാരി.ആധുനികമായ ഇലക്ട്രോ ഓപറ്റിക്കല്‍ ഫയര്‍ കണ്‍ട്രോള്‍ സംവിധാനമുള്ളതിനാല്‍ സ്പീഡ് ബോട്ടുകളെ വരെ അതിവേഗം ആക്രമിച്ച് ദഹിപ്പിക്കാന്‍ ഇതിന് കഴിയും. ഏത് കാലാവസ്ഥയിലും രാത്രിയായാലും പകലായാലും ഈ നേവല്‍ സര്‍ഫസ് ഗണ്‍ കൃത്യതയോടെ പ്രവര്‍ത്തിപ്പിക്കാന്‍ ഇതിലെ ഇലക്ട്രോ ഓപറ്റിക്കല്‍ ഫയര്‍ കണ്‍ട്രോള്‍ സംവിധാനത്തിന് സാധിക്കും. അതിവേഗം കുതിക്കുന്ന ശത്രുവിന്റെ സ്പീഡ് ബോട്ടുകളെയും മറ്റും നശിപ്പിക്കാന്‍ 30 എംഎം നേവൽ സർഫസ് ഗണ്ണിന് സാധിക്കുമെന്നതാണ് പ്രത്യേകത.

ട്രിപ്പിൾ ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോ ലോഞ്ചര്‍

ഭാരം കുറഞ്ഞ ടോര്‍പിഡോകളെ ശത്രുഅന്തര്‍വാഹിനികള്‍ക്ക് നേരെ അയയ്‌ക്കാന്‍ ശേഷിയുള്ള ആയുധമാണ് ട്രിപ്പിൾ ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോ ലോഞ്ചര്‍. കപ്പലില്‍ ഘടിപ്പിക്കുന്ന മൂന്ന് ട്യൂബുകളോട് കൂടിയ ഈ സംവിധാനം ശത്രുമുങ്ങിക്കപ്പലുകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാക്കിയവയാണ്. ഒരേ സമയം നിരവധി ടോര്‍പിഡോകള്‍ അയയ്‌ക്കാന്‍ ഇതിന് ശേഷിയുണ്ട്.

12.7 എംഎം മെഷീന്‍ ഗണ്‍

കപ്പലിൽ സജ്ജീകരിച്ചിരിക്കുന്ന മറ്റൊരു ആയുധമാണ് നേറ്റോയുടെ നിലവാരത്തിലുള്ള 12.7 എംഎം മെഷീന്‍ ഗണ്‍ ആണ് 12.7 എംഎം സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾഡ് ഗൺ ഈ ഗണ്ണിലെ സ്റ്റെബിലൈസേഷനും റിമോട്ട് കണ്‍ട്രോളും ശത്രുവിന്റെ ചീറിപ്പായുന്ന ബോട്ടുകളെ കൃത്യതയോടെ ലക്ഷ്യംവെയ്‌ക്കാന്‍ ഈ മെഷീന്‍ ഗണ്ണിനെ പ്രാപ്തമാക്കുന്നു.

നാവികസേനയുടെ കണ്ണും കാതുമാകാൻ ‘ഐഎൻഎസ് മാഹിയക്ക് സാധിക്കും എന്നതില്‍ സംശയമില്ല. ഇതിലെ 80 ശതമാനം ഭാഗങ്ങളും തദ്ദേശീയമായി നിർമിച്ചതിനാല്‍ ഇതിനെ ഒരു ആത്മനിര്‍ഭര്‍ ഭാരത് യുദ്ധക്കപ്പലായി കണക്കാക്കാം. 7000 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്.

നിശ്ശബ്ദനിരീക്ഷണത്തിന് നൂതന സോണാര്‍ സംവിധാനം

നൂതന സോണാർ സിസ്റ്റം ‘മാഹി’ എന്ന യുദ്ധക്കപ്പലിന്റെ സവിശേഷതയാണ്. കടലിനടിയില്‍ ശബ്ദമില്ലാതെ നിരീക്ഷണം നടത്താൻ ഇവ സഹായിക്കും. നാവികസേനയുടെ കണ്ണും കാതും ആയാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിലൂടെ ശത്രു അന്തർവാഹിനികളെ തിരയാനും കൃത്യമായി ട്രാക്ക് ചെയ്യാനും കഴിയും. കപ്പലിന്റെ കീഴ്ഭാഗത്താണ് സോണാർ സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്.

78 മീറ്റര്‍ നീളം, 14നോട്സ് വേഗത…

78 മീറ്ററാണ് യുദ്ധക്കപ്പലിന്റെ നീളം. മണിക്കൂറില്‍ 14 നോട്ടിക്കൽ വേഗതയിൽ (മണിക്കൂറില്‍ 25.9 കിലോമീറ്റര്‍) ഒറ്റയടിക്ക് 1,800 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാൻ കഴിയും. ‘മാഹി’യിൽ രക്ഷാപ്രവർത്തനത്തിന് ഉപയോ​ഗിക്കുന്ന രണ്ട് ബോട്ടുകളുണ്ട്. 7 ഓഫീസർമാരും 50 നാവികരും ഉൾപ്പെടെ കപ്പലിൽ ആകെ 57 ജീവനക്കാരുണ്ട്. ഇന്ത്യയുടെ ത്രിവര്‍ണ്ണപ്പതാക അഭിമാനത്തോടെ പാറിക്കണമെന്ന് ജീവനക്കാരോട് ജനറല്‍ ദ്വിവേദി പറഞ്ഞു. ഒരു യുദ്ധക്കപ്പലിന്റെ കരുത്ത് അതിനെ പ്രവര്‍ത്തിപ്പിക്കുന്ന സെയിലര്‍മാരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ഐഎന്‍എസ് മാഹിയുടെ ചിഹ്നത്തിൽ കളരി മുറയിൽ ശത്രുക്കളെ ചുഴറ്റി വീഴ്‌ത്തുന്ന ‘ഉറുമി’ യും ഇടം പിടിച്ചിട്ടുണ്ട്. ചടുലത, കൃത്യത, എന്നിവയുടെ പ്രതീകമായാണ് ഉറുമിയെ .ഐഎന്‍എസ് മാഹിയുടെ ലോഗോയില്‍ ചേര്‍ത്തിരിക്കുന്നത്.

 

 

 

Tags: cochin shipyardIndian Navygeneral dwivediINS Mahefire powerAnti submarine ship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

Kerala

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

India

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

India

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.