Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രഭാത സന്ദേശം നമസ്‌തേ ആകണം

ഡോ. രാജീവ്. എന്‍ by ഡോ. രാജീവ്. എന്‍
Nov 21, 2025, 05:19 am IST
in Samskriti

ഇന്ന് ഒട്ടുമിക്കവരും മൊബൈല്‍ ഫോണില്‍ സ്ഥിരമായി ഗുഡ് മോര്‍ണിംഗ് സന്ദേശങ്ങള്‍ കൈമാറുന്നവരാണ്. എത്ര തിരക്കായാലും രാവിലെ സ്ഥിരമായി എത്താറുള്ള പ്രഭാത സന്ദേശങ്ങള്‍ക്ക് മറുപടി അയക്കാനും മിക്കവരും സമയം കണ്ടെത്താറുമുണ്ട്. ഭാരതീയ സംസ്‌കാരത്തിന്റെ കാതലാണ് മാതാപിതാഗുരുജനങ്ങളോടു നാം കാട്ടുന്ന ബഹുമാനം. അതിന്റെ ഭാഗമായാണ് നാം നമസ്‌തേ പറഞ്ഞു സജ്ജനങ്ങളെ സ്വീകരിച്ചിരുന്നതും. എന്നാല്‍ നമസ്‌കാരം നല്‍കി സജ്ജനങ്ങളെ സ്വീകരിക്കുന്ന രീതി വളരെ കുറവാണ്.

കൈകള്‍ കൂപ്പി നമസ്‌തേ പറഞ്ഞ് ആളുകളെ അഭിവാദ്യം ചെയ്യുന്ന ശ്രേഷ്ഠമായ ആചാരത്തിന്റെ ഗുണവും അതിലെ തത്ത്വവും മനസ്സിലാക്കുന്നത് പുതുതലമുറക്ക് ഗുണം ചെയ്യും.

നാം പ്രഭാതത്തില്‍ ഒരാളെ കാണുമ്പോള്‍ ഗുഡ് മോര്‍ണിങ് പറയുകയാണ് ഇന്നത്തെ പതിവ്. എന്നാല്‍ വ്യക്തികളെ ആദ്യമായി കാണുമ്പോളും, കുറെ നാളുകള്‍ക്കു ശേഷം കാണുമ്പോളും നമസ്‌തേ അല്ലെങ്കില്‍ നമസ്‌കാരം പറഞ്ഞു വേണം അഭിവാദ്യം ചെയ്യേണ്ടത്. ഇതായിരുന്നു ഭാരതീയ രീതി. പ്രായത്തില്‍ മുതിര്‍ന്ന വ്യക്തികളെ കാണുമ്പോള്‍ എഴുന്നേറ്റു കൈകൂപ്പി നമസ്‌തേ പറയുക, അതിഥികളെ എഴുന്നേറ്റു ചെന്ന് സ്വീകരിക്കുക, അവര്‍ മടങ്ങുമ്പോള്‍ മുറ്റം കടക്കുവോളം അനുയാത്ര ചെയ്യുക ഇതൊക്കെയും നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഈ രീതി പാരമ്പര്യത്തെ അപ്പാടെ തള്ളി പുതുമയുടെ പേരില്‍ പാശ്ചാത്യ രീതി അവലംബിക്കുകയാണ് കേരളീയരേറെയും.

നമസ്‌കാരത്തിന്റെ രീതികളും തത്ത്വങ്ങളും ഒന്നു മനസിലാക്കാം. വിവിധ രീതികളില്‍ നമുക്ക് നമസ്‌തേ പറയാം. എന്നാല്‍ തല അല്പം കുമ്പിട്ടു രണ്ടു കൈപ്പടങ്ങളും ഹൃദയത്തോട് ചേര്‍ത്തു വച്ച് പറയുന്നതാന് സാധാരണ രീതി. തേ നമമഃ എന്നാണിതിന്റെ വിവക്ഷ. അങ്ങേയ്‌ക്കായിക്കൊണ്ട് നമസ്‌കാരം. സ്വശരീരം സ്വാര്‍ത്ഥ ലാഭത്തിനുപരി മറ്റുള്ളവരുടെ സേവനത്തിനു കൂടി ഉപയോഗപ്പെടുത്താന്‍ സദാസന്നദ്ധമാണ് എന്നതിന്റെ വെളിവാക്കല്‍ കൂടിയാണ് നമസ്‌തേ. തന്നേക്കാള്‍ പ്രായത്തിലും ജ്ഞാനത്തിലും കര്‍മ്മത്തിലും ഉയര്‍ന്ന എന്തിനെയും സ്വീകരിക്കുവാനും, ബഹുമാനിക്കുവാനും ഉള്ള സന്നദ്ധത കൂടിയാണ് നമസ്‌തേ.

നമസ്‌തേ-ക്കു ഊര്‍ധ്വം, മദ്ധ്യം, ബാഹ്യം എന്നു മൂന്നു വകഭേദമുണ്ട്. ഇതില്‍ ഊര്‍ധ്വ നമസ്‌തേ പേരുപോലെ തന്നെ കൈകള്‍ ശിരസ്സിനു മുകളില്‍ ഉയര്‍ത്തി വിരലുകളം കൈപ്പത്തികളും ചേര്‍ത്തുപിടിച്ചു പറയുന്നതാണ്. യോഗാസനം, ശാസ്ത്രീയനൃത്തം, ഗുരു സന്ദര്‍ശന വേള, ബലികര്‍മം, ക്ഷേത്രപൂജ എന്നിവയിലെല്ലാം വേണ്ടത് ഊര്‍ധ്വ നമസ്‌തേ ആണ്. പൂര്‍ണ സമര്‍പ്പണ ഭാവത്തില്‍ നമോനമഃ എന്ന് പറഞ്ഞാണ് ഊര്‍ധ്വ നമസ്‌കാരം നടത്തുക. കൈപ്പത്തിയും വിരലുകളും ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു ചെയ്യുന്നതാണ് മദ്ധ്യ നമസ്‌തേ. ഭഗവദ് ദര്‍ശനം, യോഗി, സംന്യാസി ദര്‍ശനം, ക്ഷേത്രദര്‍ശനം എന്നിവയില്‍ ദാസ്യബുദ്ധിയോടെ സര്‍വം സമര്‍പ്പിച്ചു ചെയ്യുന്നതാണ് മദ്ധ്യ നമസ്‌തേ. ഇവിടെ നമാമി എന്ന് ഉപയോഗിക്കുന്നതാണ് ഉത്തമം.

കൈപ്പത്തിയും വിരലുകളും താമരമൊട്ടു പോലെ കൂമ്പി നെഞ്ചോടു ചേര്‍ത്ത് വയ്‌ക്കുന്നതാണ് ബാഹ്യ നമസ്‌തേ. ഓരോ വിരലുകളും പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പഞ്ചഭൂതങ്ങള്‍ പ്രകൃതിയില്‍ ഒരുമിച്ചു ചേരുന്ന അവസ്ഥയെ ആണിത് സൂചിപ്പിക്കുന്നത്. ദേവപൂജക്കും ഗുരുപൂജക്കും ഇത് ഉപയോഗിക്കുന്നു.

ഇടതു കൈയുടെ നിയന്ത്രണം ഇഡ നാഡിക്കും, വലതു കൈയുടെ നിയന്ത്രണം പിങ്ഗള നാഡിക്കും ആണ്. ഇഡ തമോ ഗുണത്തിന്റെയും പിങ്ഗള രാജോഗുണത്തിന്റെയും പ്രതീകമാണ്. രണ്ടു കൈകളും ചേര്‍ത്ത് കൂപ്പുന്നതോടെ കാര്‍മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും നന്നായി പ്രവര്‍ത്തിക്കുകയും നട്ടെല്ലിലെ സുഷുമ്‌ന നാഡി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യും. ഇത് തലച്ചോറിന്റെ ഇടതു വലതു ഭാഗങ്ങളെ സംയോജിപ്പിച്ചു സമനിലയും ഐക്യവും പ്രദാനം ചെയ്യുന്നു. അകക്കണ്ണ് തെളിഞ്ഞു ജ്ഞാനലബ്ധി പ്രാപ്തമാകുന്നു. സ്വാര്‍ത്ഥത അകന്ന് എല്ലാം ബഹ്‌മമയമെന്ന സദ്ബോധം ഉടലെടുക്കുന്നു. ഇത് എതിര്‍ വ്യക്തിയെ ബഹുമാനിക്കുന്നതിനൊപ്പം ആത്മചൈതന്യത്തെ തിരിച്ചറിയാനും സഹായിക്കുന്നു.് നാട്യശാസ്ത്രത്തിലെ അഞ്ജലി മുദ്രയോടെ നമസ്‌തേ പറഞ്ഞ് അഭിവാദ്യം ചെയ്യുന്ന മനോഹരമായ ആചാരം തിരികെ കൊണ്ടുവരേണ്ടതുണ്ട്.

Tags: Hinduismgood behaviourNamasteനമസ്‌തേ
ഡോ. രാജീവ്. എന്‍
ഡോ. രാജീവ്. എന്‍
ഡീന്‍, അഹല്യ സ്‌കൂള്‍ ഓഫ് ഓഫ് എന്‍ജിനീയറിങ്, ആന്‍ഡ് ടെക്‌നോളജി,പാലക്കാട് [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

Samskriti

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

Samskriti

കുണ്ഡലിനി ശക്തിയെക്കുറിച്ചറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.