Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതിനാറുകാരനെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാന്‍ ശ്രമം: പ്രതികള്‍ക്ക് കനകമല ഐഎസ് മൊഡ്യൂളുമായും ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2025, 05:05 am IST
in Kerala

തിരുവനന്തപുരം: പതിനാറുകാരനെ മതഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാന്‍ ശ്രമിച്ച അമ്മയ്‌ക്കും രണ്ടാനച്ഛനും കനകമല ഐഎസ് മൊഡ്യൂളുമായും ബന്ധം. കുട്ടിയെ നാട്ടിലേക്ക് പറഞ്ഞയച്ചപ്പോള്‍ അമ്മയുടെ മറ്റൊരു സുഹൃത്താണ് വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് ആറ്റിങ്ങലിലെ മതപഠനശാലയിലേക്ക് കൊണ്ടുപോയതെന്ന് കുട്ടി പോലീസില്‍ മൊഴി നല്കിയിട്ടുണ്ട്.

കുട്ടിയെ സ്വീകരിച്ചയാള്‍ കണ്ണൂര്‍ കനകമലയില്‍ നടന്ന ഐഎസ് റിക്രൂട്ട്‌മെന്റ് ഗൂഢാലോചന കേസില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. ഇയാള്‍ ആറ്റിങ്ങലില്‍ താവളമുറപ്പിച്ചതും ഐഎസ് സ്ലീപ്പര്‍സെല്‍ രൂപീകരിച്ചതും സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിന് കണ്ടെത്താനായില്ല. കനകമല ഐഎസ് മൊഡ്യൂളില്‍പ്പെട്ടവരെ നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കാത്തത് സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഗുരുതര വീഴ്ചയെന്നും വിലയിരുത്തല്‍.

ഭീകര സംഘടനയില്‍ ചേരാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കുട്ടിയുടെ അമ്മയ്‌ക്കും രണ്ടാനച്ഛനുമെതിരേ എടുത്ത യുഎപിഎ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കും. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് റൂറല്‍ എസ്പിയും റിപ്പോര്‍ട്ട് നല്കിയിരുന്നു. കണ്ണൂര്‍ കനകമല തീവ്രവാദ ഗൂഢാലോചന കേസിലെ പ്രതിയുമായുള്ള കുട്ടിയുടെ അമ്മയുടെ ബന്ധം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതിനാലാണ് കേസ് എന്‍ഐഎക്ക് വിടുന്നത്. നിലവില്‍ കേസ് അന്വേഷിക്കുന്നത് ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ്. കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയുമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. കനകമല മൊഡ്യൂള്‍ ബന്ധം കൂടി സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടാകും.

വിദേശത്ത് അമ്മയുമൊത്ത് താമസിക്കുമ്പോള്‍ ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്നും നിരന്തരമായി ഭീകരവാദ ആശയങ്ങളുടെ വീഡിയോ കാണിച്ചുവെന്നുമാണ് പതിനാ
റുകാരന്‍ വെഞ്ഞാറമൂട് പോലീസില്‍ നല്കിയ മൊഴി. രണ്ടാനച്ഛന്‍ കുട്ടിയെ തീവ്രവാദത്തിന് പരുവപ്പെടുത്താനാവുംവിധം യുകെയില്‍ നാലുവര്‍ഷത്തിലേറെ നിരന്തരമായി ക്ലാസുകളെടുത്തിരുന്നെന്നും മൊഴി. വെമ്പായം സ്വദേശിയായ ഈ യുവാവ് ഉക്രൈനില്‍ നിന്നു യുകെയിലേക്ക് കുടിയേറിയ ആളാണ്.

ആറ്റിങ്ങലിലുള്ള മതപഠനശാലയില്‍ നിന്ന് പന്തളത്തുള്ള അച്ഛന്റെ വീട്ടിലേക്കാണ് കുട്ടി പോയത്. ഇതിനിടെ കുട്ടിയുടെ അമ്മ ഏതാനും മാസം മുമ്പ് നാട്ടിലെത്തിയിരുന്നു. കുട്ടിയുടെ പാസ്‌പോര്‍ട്ട് കൈമാറാത്തതിനാല്‍ വെഞ്ഞാറമൂട് പോലീസില്‍ നല്കിയ പരാതിയില്‍ മൊഴി നല്കിയപ്പോഴാണ് പതിനാറുകാരന്‍ അമ്മയ്‌ക്കെതിരേ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയത്. പ്രകോപിതയായ അമ്മ പോലീസ് സ്റ്റേഷനില്‍ കുട്ടിയെ ചെകിടത്തടിച്ച സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചും കേസെടുത്തിട്ടുണ്ട്. യുഎപിഎ പ്രകാരമെടുത്ത കേസില്‍ എന്‍ഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംഭവം അന്വേഷിക്കുന്നുണ്ട്.

Tags: കനകമല ഐഎസ് റിക്രൂട്ട്‌മെന്റ്recruit 16-year-old to join Islamic StateKanakamala IS module
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐഎസ് കേസിലെ സാക്ഷിക്കെതിരെ ഭീഷണി; എസ്ഡിപിഐക്കാരനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.