Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഗുരുവായൂരപ്പന്റെ കടാക്ഷമായി സിംഗിള്‍ ബോബന്‍

നവമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള സിംഗിള്‍ നല്ലൊരു പാചകവിദഗ്ധയുമാണ്

ലിഖില്‍. കെ.എ. by ലിഖില്‍. കെ.എ.
Nov 17, 2025, 04:41 pm IST
in Lifestyle

ഒരിക്കല്‍ തളര്‍ന്നുപോയ ജീവിതത്തില്‍ നിന്നും ഗുരുവായൂരപ്പന്റെ കാരുണ്യത്താല്‍ കരുത്തോടെ തിരിച്ചുവന്ന് ജീവിതം കരുപ്പിടിപ്പിച്ച കഥയാണ് പേരുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന സിംഗിള്‍ ബോബന്റെത്.

ആലപ്പുഴ ചുങ്കം പള്ളത്തുരുത്തിയില്‍ കഷ്ടപ്പാടുകള്‍ക്കിടയില്‍ ജീവിച്ച പെണ്‍കുട്ടി ഇന്ന് നവമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള വ്യക്തിയാണ്. പത്താം ക്ലാസുകാരി ആണെങ്കിലും സിംഗിള്‍ നല്ലൊരു മോട്ടിവേറ്റര്‍ ആണ്. ജീവിതത്തില്‍ കഠിന പരീക്ഷണങ്ങളെ അതിജീവിച്ച് വളര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും പലരെയും നല്ല സംരംഭകരാക്കി മാറ്റാനും സാധിച്ചു.

ഇന്ന് സിംഗിള്‍ ബോബന്‍ എന്ന പേര് ഒരു ബ്രാന്‍ഡ് നെയിം കൂടിയാണ്. പാരമ്പര്യ തനിമയും കൈപ്പുണ്യവും ഒത്തുചേര്‍ന്നുകൊണ്ട് വൈവിധ്യമാര്‍ന്ന അച്ചാറുകളും കറിപൗഡറുകളുമായി വിപണിയില്‍ എത്തിയിരിക്കുകയാണ് സിംഗിള്‍ ബോബന്‍. ഇടപ്പള്ളി ഉണിച്ചിറയില്‍ തുടക്കം കുറിച്ച സംരംഭം മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബാല്യകാലത്ത് അടുക്കളയില്‍ മുത്തശ്ശിയുടെ പാചകം കണ്ടു വളര്‍ന്ന സിംഗിളിന് രുചി രഹസ്യം മുത്തശ്ശി കൈമാറുകയായിരുന്നു. കലര്‍പ്പില്ലാത്തതും രുചികരവുമായ നല്ല ഭക്ഷണം ലാഭം നോക്കാതെ നല്‍കുന്നതിനോളം നന്മയുള്ള ഒരു കാര്യം ലോകത്തില്ലെന്നുള്ള ആദ്യപാഠമാണ് ബാല്യത്തില്‍ പഠിച്ചത്.

തന്റെ പാചക വൈദഗ്ധ്യം സമൂഹ മാധ്യമത്തിലൂടെ പ്രദര്‍ശിപ്പിച്ചു തുടങ്ങിയപ്പോള്‍ സിംഗിളിന് പിന്തുണയുമായി എത്തിയത് പതിനായിരക്കണക്കിന് വനിതകളാണ്. ഇതേത്തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി വില്പന ആരംഭിച്ചു. അവിടെ നിന്നുമാണ് കടകളിലേക്കും മാളുകളിലേക്കും കടക്കാനുള്ള ശ്രമം ആരംഭിച്ചത്. വില്പനയുടെ തിരക്ക് വര്‍ധിച്ചതോടെ സൗദിയില്‍ എന്‍ജിനീയര്‍ ആയ ഭര്‍ത്താവ് ബോബന്‍ ഇപ്പോള്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കൂടെയുണ്ട്.

ഭര്‍ത്താവിന്റെ തണലില്‍ മാത്രം ജീവിക്കേണ്ടവളാണ് ഭാര്യ എന്ന ധാരണ മാറ്റി ഭര്‍ത്താവിന് കരുത്തായി ഏതു സാഹചര്യത്തിലും ഒപ്പം ഉണ്ടാവുകയും വേണം എന്ന നിലപാടാണ് സിംഗിളിന് ഉള്ളത്. ഭര്‍ത്താവിന്റെ തണലില്‍ പെണ്ണിന്റെ ജീവിതം ഒതുങ്ങണം എന്ന് ചിന്തിക്കുന്ന കാലം മാറി, സ്വന്തമായി ഒരു വരുമാനം നിര്‍ബന്ധമായും വേണമെന്നും ഒരു ജോലിയും മോശമല്ലെന്ന ധാരണയും വേണം. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇടയില്‍ ജീവിതം ആസ്വദിക്കാന്‍ കഴിയുന്നതാണ് വിജയം എന്നതാണ് സിംഗിളിന്റെ സിമ്പിള്‍ നിലപാട്.

ജീവന്‍ നിലനിര്‍ത്തുന്ന ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതാണ് ഏറ്റവും വലിയ പാപം എന്ന് വിശ്വസിക്കണമെന്നും അല്പം ലാഭത്തിന് ഇതു ചെയ്താല്‍ താല്‍ക്കാലിക നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും തലമുറകള്‍ ഇത് അനുഭവിക്കേണ്ടി വരുമെന്നും സിംഗിള്‍ പറഞ്ഞു. തളരുമ്പോള്‍ പ്രാര്‍ത്ഥനയുടെ കരുത്തില്‍ കരുതലായി ഗുരുവായൂരപ്പന്‍ കൂടെയുണ്ടെന്ന് വിശ്വസിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നതായും സിംഗിള്‍ പറഞ്ഞു.

 

Tags: chefSingle BobanMotivator
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മുകേഷ് അംബാനിയുടെ വീട്ടിലെ പാചകക്കാരനെങ്കിലും ആയാല്‍ മതിയായിരുന്നു” -പാചകക്കാരന്റെ ശമ്പളം കേട്ട ശേഷം യുവാവിന് മോഹം

Kerala

ബിസിനസും സ്വത്തുക്കളും തട്ടിയെടുത്തു; വിദ്യാഭ്യാസ ചെലവിനു പോലും പണം നല്‍കുന്നില്ല; ബന്ധുക്കള്‍ക്കെതിരേ ആരോപണവുമായി ഷെഫ് നൗഷാദിന്റെ ഏകമകള്‍

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.