Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെങ്കോട്ടയിൽ സ്ഫോടനം നടന്നത് മാസവസാനം പ്രധാനമന്ത്രി പ്രദേശത്ത് എത്താനിരിക്കെ ; ചാവേറുകൾ പൊട്ടിത്തെറിച്ചത് മോദിക്ക് നേരെയുള്ള മുന്നറിയിപ്പോ?

ചെങ്കോട്ടയ്‌ക്ക് എതിർവശത്തുള്ള നേതാജി സുഭാഷ് മാർഗിൽ നിർത്തിയിട്ടിരുന്ന ഒരു ഐ-20 കാറിലാണ് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 09:41 am IST
in India

ന്യൂദൽഹി : ദേശീയ തലസ്ഥാനമായ ദൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ ബോംബ് സ്ഫോടനം തീവ്രവാദ ആക്രമണം തന്നെയെന്നാണ് വിലയിരുത്തൽ. തീവ്രവാദ ആക്രമണമാണെങ്കിൽ കാർ പൊട്ടിത്തെറിച്ച രീതിയിലൂടെ വ്യക്തമാകുന്നത് ഇത് ഒരു ചാവേർ ആക്രമണമാണന്നാണ്. കൂടാതെ സ്ഫോടനം നടന്ന കാറിൽ മൂന്ന് പേർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. കൂടാതെ 350 കിലോഗ്രാം ഉപയോഗിച്ചാൽ 100 ​​മീറ്റർ വരെ ആഴത്തിൽ ആഘാതമുണ്ടാക്കാൻ സാധ്യതയുള്ള അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത്.

അതേ അടുത്തിടെ ചെങ്കോട്ടയ്‌ക്ക് സമീപം ഒരു പ്രധാന പരിപാടി നടക്കാനിരിക്കെയാണ് ഈ സ്ഫോടനം ഉണ്ടായത്. നവംബർ 25 ന് നടക്കാനിരിക്കുന്ന ഗുരു തേജ് ബഹാദൂർ ജിയുടെ ചെങ്കോട്ട രക്തസാക്ഷിത്വ ദിന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈ വേളയിൽ പ്രധാനമന്ത്രിയുടെ സന്ദർശനവും പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ സ്ഫോടനത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്തെന്നുള്ളത് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ചെങ്കോട്ടയ്‌ക്ക് എതിർവശത്തുള്ള നേതാജി സുഭാഷ് മാർഗിൽ നിർത്തിയിട്ടിരുന്ന ഒരു ഐ-20 കാറിലാണ് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2,900 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

സ്ഫോടനത്തിന് മണിക്കൂറുകൾക് മുൻപാണ് സുരക്ഷാ ഏജൻസികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീവ്രവാദവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിൽ നിന്നുള്ള ഡോ. മുസമ്മിൽ ഷക്കീലും ലഖ്‌നൗവിൽ നിന്നുള്ള ഡോ. ഷഹീനും ഇതിൽ ഉൾപ്പെടുന്നു. മുമ്പ് ആദിൽ അഹമ്മദ് എന്ന ഡോക്ടർ ഞായറാഴ്ച അറസ്റ്റിലായിരുന്നു.

അതേ സമയം ഫരീദാബാദിൽ നിന്ന് ഏകദേശം 2,900 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിൽ അൽ ഫലാഹ് മെഡിക്കൽ കോളേജിൽ പഠിപ്പിക്കുന്ന ഡോ. മുസമ്മിൽ നിന്ന് കണ്ടെടുത്ത 360 കിലോ അമോണിയം നൈട്രേറ്റ് ഉൾപ്പെടുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ധൗജ് ഗ്രാമത്തിലെ ഒരു വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. കൂടാതെ ഫത്തേപൂർ   ടാഗയിലെ ഒരു ഇമാമിന്റെ വീട്ടിൽ നിന്നും 2550 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ തീവ്രവാദ മൊഡ്യൂളുകൾ പൊളിച്ചുമാറ്റാനുള്ള നടപടികളായിരുന്നു അന്വേഷണ സംഘം സ്വീകരിച്ച് വന്നത്.

 

Tags: terrorist attackDelhi Red Fort BlastRed Fort Metro StationPrime minister naredra modiNational Investigation Agency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

World

” ഇസ്രായേലുമായുള്ള സൗഹൃദത്തെ ഇന്ത്യ വളരെയധികം വിലമതിക്കുന്നു ” : ബെഞ്ചമിൻ നെതന്യാഹുവിനോടായി പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

“ഇന്ത്യ ലോകത്തിലെ ഒരു പ്രധാന ശക്തിയാണ്,” ; ഇസ്രായേൽ സന്ദർശനത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബെഞ്ചമിൻ നെതന്യാഹു

India

സായുധ സേനകളെ ശക്തിപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യും , പ്രതിരോധ ബജറ്റ് ഗണ്യമായി വർദ്ധിപ്പിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി 

പുതിയ വാര്‍ത്തകള്‍

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.