Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോര്‍ജി മാര്‍കോവിനെ കൊല്ലാന്‍ ഉപയോഗിച്ച റൈസിന്‍; ഇന്ത്യയിലെ ഇസ്ലാം ഭീകരനായ ഡോക്ടര്‍ റൈസിന്‍ നിര്‍മ്മിച്ചു, ആര്‍എസ്എസ് ഓഫീസില്‍ പരീക്ഷിച്ചു

ഇന്ത്യയിലെ ഒരു ഇസ്ലാമിക ഭീകരനായ ഡോക്ടര്‍ റൈസിന്‍ നിര്‍മ്മിച്ചു എന്ന വിവരം പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ഭീകരവിരുദ്ധസ്ക്വാഡ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ അഹമ്മദ് സയ്യിദ് ആണ് ചോദ്യം ചെയ്യലില്‍ താന്‍ റൈസിന്‍ എന്ന ജൈവായുധം വികസിപ്പിക്കുകയും പരീക്ഷണാര്‍ത്ഥം ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2025, 08:15 pm IST
in India
റൈസിന്‍ എന്ന അപകടകരമായ വിഷപദാര്‍ത്ഥം നിര്‍മ്മിച്ച ഡോക്ടര്‍ അഹമ്മദ് മൊഹിയുദ്ദീന്‍ സയ്യിദ് (ഇടത്ത്) 1978ല്‍ ജോര്‍ജി മര്‍കോവ് എന്ന ബള്‍ഗേറിയന്‍ വിമതനേതാവിനെ വധിക്കാന്‍ ബള്‍ഗേറിയയിലെ രഹസ്യപ്പൊലീസ് റൈസിന്‍ നിറച്ച വെടിയുണ്ടയുള്ള കുടയുമായി എത്തുന്നു (വലത്ത്) കുടയില്‍ നിന്നും പാഞ്ഞു ചെന്ന പെല്ലറ്റ് കാലില്‍ കയറിയ ഉടന്‍ ജോര്‍ജി മര്‍കോവ് മരിച്ചു.

റൈസിന്‍ എന്ന അപകടകരമായ വിഷപദാര്‍ത്ഥം നിര്‍മ്മിച്ച ഡോക്ടര്‍ അഹമ്മദ് മൊഹിയുദ്ദീന്‍ സയ്യിദ് (ഇടത്ത്) 1978ല്‍ ജോര്‍ജി മര്‍കോവ് എന്ന ബള്‍ഗേറിയന്‍ വിമതനേതാവിനെ വധിക്കാന്‍ ബള്‍ഗേറിയയിലെ രഹസ്യപ്പൊലീസ് റൈസിന്‍ നിറച്ച വെടിയുണ്ടയുള്ള കുടയുമായി എത്തുന്നു (വലത്ത്) കുടയില്‍ നിന്നും പാഞ്ഞു ചെന്ന പെല്ലറ്റ് കാലില്‍ കയറിയ ഉടന്‍ ജോര്‍ജി മര്‍കോവ് മരിച്ചു.

ന്യൂദല്‍ഹി: റൈസിന്‍- ഭയപ്പെടുത്തുന്ന ഒരു ജൈവായുധം. നിര്‍മ്മിക്കുന്നത് ആവണക്കിന്റെ വിത്തും എണ്ണയും ഉപയോഗിച്ച്. 1978ല്‍ ആണ് റൈസിന്‍ എന്ന ജൈവായുധം ഭീകരപദ്ധതിക്ക് ഉപയോഗിച്ചതായുള്ള വിവരം ആദ്യമായി പുറത്തുവന്നത്. ഇത് ജോര്‍ജി മര്‍കോവ് (Georgi Markov) എന്ന ബള്‍ഗേറിയന്‍ വിമതനേതാവിനെ വധിക്കാനാണ് ബള്‍ഗേറിയന്‍ രഹസ്യപ്പൊലീസ് ഉപയോഗിച്ചത്. വധിച്ചത് എങ്ങിനെയെന്നോ? ഒരു കുടയില്‍ നിന്നും നിറയൊഴിച്ച ചെറിയ ഉണ്ട (pellet) ജോര്‍ജി മര്‍കോവിന്റെ കാലില്‍ തറയ്‌ക്കുന്നു. അധികം വൈകാതെ ജോര്‍ജി മര്‍കോവ് മരിക്കുന്നു. കുട ചൂടി എത്തിയ ഭീകരവാദി ആരുമറിയാതെ കുടയുടെ ഒരു സ്വിച്ചില്‍ അമര്‍ത്തി. റൈസിന്‍ നിറച്ച ചെറിയ വെടിയുണ്ട ജോര്‍ജി മര്‍കോവിന്റെ കാലില്‍ തുളച്ചുകയറി. അയാള്‍ കൊല്ലപ്പെട്ടു. ആരും അറിയാതെ, ബഹളമില്ലാതെയുള്ള കൊലപാതകം. ഇങ്ങിനെയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കൊലകള്‍ നടത്തുക. ആരുമറിയാതെ. ഇരുചെവിയറിയാതെ.

ഇപ്പോള്‍ ഇന്ത്യയിലെ ഒരു ഇസ്ലാമിക ഭീകരനായ ഡോക്ടര്‍ റൈസിന്‍ നിര്‍മ്മിച്ചു എന്ന വിവരം പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ഭീകരവിരുദ്ധസ്ക്വാഡ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ അഹമ്മദ് മൊഹിയുദ്ദീന്‍ സയ്യിദ് ആണ് ചോദ്യം ചെയ്യലില്‍ താന്‍ റൈസിന്‍ എന്ന ജൈവായുധം വികസിപ്പിക്കുകയും പരീക്ഷണാര്‍ത്ഥം ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തിയത്. ഞെട്ടിപ്പിക്കുന്നതാണ് ഈ വിവരം. കാരണം അത്യന്തം അപകടകാരിയാണ് റൈസിന്‍. മാത്രമല്ല, ആവണക്കെണ്ണയില്‍ നിന്നും ആവണക്കിന്റെ വിത്തില്‍ നിന്നും ഇത് ഉണ്ടാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ അഹമ്മദ് മൊഹിയുദ്ദീന്‍ സയ്യിദ് പറയുന്നു. ഇന്ത്യയിലാണെങ്കില്‍ ആവണക്ക് വ്യാപകമായി ലഭ്യമാണ്. അതാണ് ഭയമുളവാക്കുന്നത്.

ഗുജറാത്തിലെ ഭീകരവാദവിരുദ്ധ പൊലീസ് സംഘമാണ് ഡോക്ടര്‍ അഹമ്മദ് സയ്യിദിനെ ഗുജറാത്തില്‍ നിന്നും പിടികൂടിയത്. ഇയാള്‍ ഹൈദരാബാദ് സ്വദേശിയാണ്. ചൈനയില്‍ നിന്നാണ് ഇയാള്‍ എംബിബിഎസ് പഠിച്ചത്.ആവണക്കിന്റെ വിത്തില്‍ നിന്നുമാണ് ഇയാള്‍ വിഷമുള്ള പ്രോട്ടീനായ റൈസിന്‍ വേര്‍തിരിച്ചെടുത്തത്. ഒരു ജൈവായുധം എന്ന നിലയിലാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനായി ഡോക്ടര്‍ അഹമ്മദ് സയ്യിദ് ഇത് വികസിപ്പിച്ചെടുത്തത്.

ഈ വിഷപ്രോട്ടീന്‍ നേരത്തെ ലഖ്നൗവിലെ ആര്‍എസ്എസ് ഓഫീസില്‍ ഉപയോഗിച്ചതായി പറയുന്നു. ഏത് രീതിയിലാണ് ഇയാള്‍ ഇത് ഉപയോഗിച്ചത് എന്ന് അറിവായിട്ടില്ല. ഗുജറാത്തിലെ അഹമ്മദാബാദിലെ നരോദ ഫ്രൂട്ട് മാര്‍ക്കറ്റിലും ദല്‍ഹിയിലെ ആസാദ് പൂര്‍ ചന്തയിലും പരീക്ഷിച്ചുനോക്കിയതായും ഡോക്ടര്‍ അഹമ്മദ് സയ്യിദ് പറയുന്നു. നരോദ മാര്‍ക്കറ്റിലെ പഴങ്ങളില്‍ കുത്തിവെച്ചിരിക്കാം എന്നാണ് കരുതുന്നത്. ഇതോടെ നിപ വൈറസിന്റെ ഉറവിടെ എന്താണെന്ന കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം ആവശ്യമായി വരുമോ എന്ന ചോദ്യവും ഉയരുന്നു. ദല്‍ഹിയിലെ ആസദ്പുരി ചന്തയില്‍ ഇയാള്‍ റൈസിന്‍ ഉപയോഗിച്ചത് എങ്ങിനെയാണെന്നതിന്റെ വിശദാംശങ്ങള്‍ ലഭിച്ചാലേ ഇതിന്റെ ഭീകരത എത്രത്തോളമെന്ന് അറിയാനാവൂ.

ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്റെ (ഐഎസ്ഐഎസ് ഖൊറാസന്‍) നേതാവ് അബു ഖാദിമുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ട്.

റൈസിന്‍ ഭീകരര്‍ ഉപയോഗിക്കുമ്പോള്‍
റൈസിന്‍ രഹസ്യ ഏജന്‍സികള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്. റൈസിന്‍ ശരീരത്തില്‍ കുത്തിവെച്ചാല്‍ മരിയ്‌ക്കും. കത്തിനുള്ളില്‍ റൈസിന്‍ പൗഡര്‍ തേച്ച് അയക്കുക പതിവാണ്. കത്ത് തുറന്ന് അത് കണ്ണിലും ശ്വാസകോശത്തിലും പോയാല്‍ പല വിധ രോഗങ്ങളും ഉണ്ടാകും. നേരത്തെ കോയമ്പത്തൂരില്‍ ഒരു ഹിന്ദു മുന്നണി പ്രവര്‍ത്തകനെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കത്തില്‍ റൈസിന്‍ പൗഡര്‍ അയച്ചതായി വാര്‍ത്തുയുണ്ടായിരുന്നു.

റൈസില്‍ സ്പ്രേ ചെയ്യുന്ന പതിവും ഭീകരര്‍ക്കുണ്ട്. ഇത് സ്പേ ചെയ്യാന്‍ പറ്റിയ ബോട്ടിലില്‍ നിറയ്‌ക്കുകയാണ് ചെയ്യുന്നത്. ഇത് ബസിലും ട്രെയിനിലും അടഞ്ഞ ഭൂഗര്‍ഭ ഇടങ്ങളിലും സ്പ്രേ ചെയ്താല്‍ കൂട്ട ആള്‍ നാശമുണ്ടാക്കാം. ഭീകരര്‍ ജൈവായുധം എന്ന നിലയ്‌ക്ക് വെള്ളത്തില്‍ കലക്കാറുമുണ്ട്. ജര്‍മ്മനിയിലെ കൊളോണില്‍ ഒരു ഐഎസ്ഐഎസ് ഭീകരന്‍ റൈസില്‍ സ്ഫോടനത്തിനുപയോഗിക്കുന്ന ബോംബില്‍ ഉപയോഗിച്ചിരുന്നു. മിക്കവാറും ഡോക്ടര്‍ അഹമ്മദ് സയ്യിദിന് റൈസിനെക്കുറിച്ചും അത് നിര്‍മ്മിക്കുന്നതിനെക്കുറിച്ചും അറിവ് പകര്‍ന്ന് കിട്ടിയത് ഐഎസ്ഐഎസ് ഖൊറാസന്‍ നേതാവില്‍ നിന്നായിരിക്കണം.

Tags: Georgi MarkovterrorismGujarat AtsISIS Khorasan#WhiteCollarTerrorRicinDoctor Ahmed Moinudeen SaiyedCastor Oil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

India

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.