Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയങ്ക ഗാന്ധി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഉയര്‍ത്തിയത് വധഭീഷണിയോ? ജെന്‍സീ കലാപകാരികള്‍ക്കുള്ള സന്ദേശമോ?

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും മറ്റ് രണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്കും എതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉയര്‍ത്തിയത് വധഭീഷണിയാണെന്ന ആരോപണം ശക്തമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 10:43 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും മറ്റ് രണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്കും എതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉയര്‍ത്തിയത് വധഭീഷണിയാണെന്ന ആരോപണം ശക്തമാകുന്നു. ഇത് ഭാവിയില്‍ ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പ്രിയങ്ക കരുതുന്ന ജെന്‍സീ തലമുറയോടുള്ള അവരുടെ ആഹ്വാനമാണെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു. സ്വന്തം ശക്തി തിരിച്ചറിയാനും അധികാരത്തില്‍ നിന്നും ഈ സര്‍ക്കാരിനെ വലിച്ചുതാഴെയിടാനും പ്രിയങ്ക ഈ പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

ജനങ്ങളു‍ടെ വോട്ടുകള്‍ കവരുന്ന ഈ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ സേവനത്തില്‍ നിന്നും വിരമിച്ചതിന് ശേഷം സ്വസ്ഥജീവിതം നയിക്കുന്നത് നല്ലതാണോ എന്ന ചോദ്യമാണ് പ്രിയങ്ക കേള്‍വിക്കാരിലേക്ക് എറിഞ്ഞുകൊടുത്തത്. ഈയിടെ നേപ്പാളില്‍ കലാപം നടത്തിയപ്പോള്‍ അവിടുത്തെ ധനമന്ത്രിയെ ജെന്‍സീ കലാപകാരികള്‍ അടിച്ചുകൊന്നിരുന്നു(ലിഞ്ചിംഗ്). ഇതുപോലെ ലിഞ്ചിംഗ് നടത്താന്‍ ഭാവി കലാപകാരികളോടുള്ള പരോക്ഷമായ ആഹ്വാനമായിരുന്നു പ്രിയങ്കയുടേത് എന്നും കരുതപ്പെടുന്നുണ്ട്. നേപ്പാളില്‍ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും കലാപകാരികള്‍ കൈകാര്യം ചെയ്തിരുന്നു. ഇതെല്ലാം ഇതുപോലുള്ള പ്രസംഗങ്ങളുടെ പരിണിതഫലമാണെന്നാണ് നേപ്പാള്‍ നല്‍കുന്ന സൂചന.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേന്ദ്രകുമാര്‍, മറ്റ് അംഗങ്ങളായ വിവേക് ജോഷി, എസ്.എസ്. സന്ധു എന്നിവര്‍ വിരമിച്ചതിന് ശേഷം സ്വസ്ഥമായി ജീവിക്കില്ലെന്ന ഭീഷണി തന്നെയാണ് ഈ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നതെന്നാണ് പലരും പ്രിയങ്കയുടെ പ്രസംഗത്തെ വ്യാഖ്യാനിക്കുന്നത്.

“എന്റെ സഹോദരന്‍ എല്ലാവര്‍ക്കും മുന്‍പില്‍ ഹരിയാനയില്‍ നടന്ന എല്ലാകാര്യങ്ങളും തുറന്നുകാണിക്കുകയുണ്ടായി. എങ്ങിനെയാണ് ഇവര്‍ (സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷണറും അംഗങ്ങളും) ഒരു തെരഞ്ഞെടുപ്പാകെ കവര്‍ന്നതെന്ന കാര്യം പുറത്തുകൊണ്ടുവന്നു. രാജ്യം മുഴുവന്‍ അത് കണ്ടു. പക്ഷെ എനിക്ക് രാജ്യത്തോട് ഒരു പരാതി പറയാനുണ്ട്. എന്തുകൊണ്ടാണ് രാജ്യം മുഴുവന്‍ നിശ്ശബ്ദരായി ഇരിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ കരുത്ത് തിരിച്ചറിയാത്ത്. ഇവരെ മാറ്റൂ. ഈ സര്‍ക്കാരിനെ വലിച്ചു താഴെയിടൂ. എന്നിട്ട് പുതിയൊരു സര്‍ക്കാരിനെ സൃഷ്ടിക്കൂ.”- പ്രിയങ്കയുടെ ഈ പ്രസംഗത്തില്‍ ജനങ്ങളോട് കലാപം നടത്താനുള്ള ആഹ്വാനവും ഉള്ളടങ്ങിയിരിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ബീഹാറില്‍ വെസ്റ്റ് ചമ്പാരനിലെ വാല്‍മീകി നഗറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഈ ഭീഷണി.

Tags: Priyanka Gandhi VadraNepal riot#GyaneshKumarGenZ protestGenz riotChief Election CommissionerPriyanka Gandhilynching
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും വേദാന്തും
India

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

Kerala

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആകാം:

Kerala

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

Kerala

വേദിയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന കാബിനറ്റ് മാത്രം മതിയെന്ന് ഗവർണറുടെ കർശന നിർദ്ദേശം, രാഹുൽ ഗാന്ധിയും പ്രിയങ്കയും സദസ്സിൽ

Kerala

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.