Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി നേതാവിന്റെ വീട്ട് നമ്പറില്‍ 66 വോട്ടുകള്‍…ബിജെപിയെ പൊളിക്കാന്‍ ഹരിയാനയില്‍ ചെന്ന മലയാളി ചാനലുകള്‍ രാഹുല്‍ഗാന്ധിയുടെ നുണകണ്ട് ഞെട്ടി

മോദിയെ തകര്‍ത്തെറിയാന്‍, ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ തകര്‍ത്തെറിയാന്‍, 66 വോട്ടുകള്‍ ചെയ്ത ഹരിയാനയിലെ ബിജെപി നേതാവിനെ പൊളിച്ചടുക്കാന്‍ വേണ്ടിയാണ് ഈ മലയാളി ചാനലുകളത്രയും ഹരിയാനയിലേക്ക് പോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 10:33 pm IST
in India
തന്‍റെ 150 എന്ന വീട്ട് നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ഹരിയാനയിലെ ബിജെപി നേതാവ് രമേഷ് ഗുദ്രാന (ഇടത്ത്) പക്ഷെ രാഹുല്‍ ഗാന്ധിയുടെ ആരോപണം നുണയാണെന്ന് തെളിഞ്ഞു

തന്‍റെ 150 എന്ന വീട്ട് നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ഹരിയാനയിലെ ബിജെപി നേതാവ് രമേഷ് ഗുദ്രാന (ഇടത്ത്) പക്ഷെ രാഹുല്‍ ഗാന്ധിയുടെ ആരോപണം നുണയാണെന്ന് തെളിഞ്ഞു

ന്യൂദല്‍ഹി: ഒരേ വീട്ട് നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്ത ഹരിയാനയിലെ ബിജെപി നേതാവ് ഇത്രയും കള്ളവോട്ടുകള്‍ ചെയ്തുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം കേട്ടപാടെ കേള്‍ക്കാതെ പാടെ ഹരിയാനയിലേക്ക് ആദ്യം കുതിച്ചത് മലയാളി ചാനലുകളാണ്. മോദിയെ തകര്‍ത്തെറിയാന്‍, ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ തകര്‍ത്തെറിയാന്‍, 66 വോട്ടുകള്‍ ചെയ്ത ഹരിയാനയിലെ ബിജെപി നേതാവിനെ പൊളിച്ചടുക്കാന്‍ വേണ്ടിയാണ് ഈ മലയാളി ചാനലുകളത്രയും ഹരിയാനയിലേക്ക് പോയത്. പക്ഷെ അവിടെ ചെന്നപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വലിയ നുണബോംബ് കണ്ട് ചാനലുകാര്‍ ഞെട്ടി.

ഹരിയാനയിലെ ഹോഡല്‍ ജില്ലയിലേക്ക് ട്വന്‍റി ഫോര്‍ ന്യൂസ് പോയത് അവിടെ ഒരേ വീട്ടു നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്ത ബിജെപി നേതാവിന്റെ കള്ളം പൊളിക്കാനാണ്. ഹരിയാനയിലെ ഹോഡല്‍ ജില്ലയിലെ ഗുദ്രാനയിലാണ് രാഹുല്‍ ഗാന്ധി ആരോപിച്ച ഒരേ വീട്ട് നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്ത ബിജെപി നേതാവിന്റെ വീട്.

സിഹ എന്ന ഗ്രാമത്തില്‍ നിന്നും കുടിയേറിയതാണ് ബിജെപി നേതാവ് രമേഷിന്റെ മുതുമുത്തച്ഛനും മൂന്ന് സഹോദരങ്ങളും. പിന്നീട് അതേ കുടുംബത്തിലെ നാല് തലമുറയിലുള്ളവര്‍ അവിടെ അടുത്തടുത്തായി വീട് വെച്ച് താമസിക്കാന്‍ തുടങ്ങി. അഞ്ചേക്കര്‍ ഭൂമിയിലാണ് ഈ വീടുകളത്രയും ഉള്ളത്. “എന്റെ പിതാവിന് നാല് സഹോദരങ്ങളാണ്. അവര്‍ക്കെല്ലാം നിറയെ മക്കളുണ്ട്.എല്ലാവരും ഇവിടെ താമസമാക്കി.”- ബിജെപി നേതാവ് രമേഷ് ഗുദ്രാന പറഞ്ഞു. സത്യസന്ധതയ്‌ക്ക് പേര് കേട്ട ബിജെപി നേതാവാണ് രമേഷ് ഗുദ്രാന. അയാളെയാണ് രാഹുല്‍ ഗാന്ധി കള്ളവോട്ട് ചെയ്ത വില്ലനായി മാധ്യമങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിച്ചത്.

വാസ്തവത്തില്‍ ഇവിടെ ട്വന്‍റിഫോര്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ എത്തിയപ്പോള്‍ വിവാദമായ 150 എന്ന നമ്പറുള്ള വീട് കണ്ടപ്പോള്‍ അത് ബിജെപിയുടെ ഒരു പാര്‍ട്ടി ഓഫീസാണെന്നാണ് കരുതിയത്. കാരണം കയറിച്ചെല്ലുമ്പോള്‍ തന്നെ രമേഷ് ഗുദ്രാനയുടെ ഫോട്ടോയും അതിന് മുകളില്‍ മറ്റ് ചിലരുടെ ഫോട്ടോകളും ഉള്ള ഒരു ബോര്‍ഡ് കാണാം.. വാസ്തവത്തില്‍ അത് രമേഷ് ഗുദ്രാനയുടെയും അയാളുടെ ഏതാനും ബന്ധുക്കളുടെയും ചിത്രമാണ്. അത് ഏതാനും വീടുകളുള്‍പ്പെടുന്ന ഒരു ചെറിയ ഫ്ലാറ്റാണ്.

അതിന് ചുറ്റുമായി നിരവധി വീടുകളില്‍ പല പല കുടുംബാംഗങ്ങള്‍ താമസിക്കുന്നു. ഈ അഞ്ചേക്കര്‍ പ്ലോട്ടില്‍ നിറയെ വീടുകളാണ്. ബന്ധുക്കളാണെങ്കിലും നിറയെ വേറെ വേറെ വീടുകള്‍. ഇവയ്‌ക്കെല്ലാം വേറെ വേറെ വീട്ടുനമ്പറുകള്‍ ഉണ്ട്. ഇവരെല്ലാം വോട്ടുകള്‍ ചേര്‍ത്തിട്ടുള്ളത് അവരുടെ ഒരേ വീട്ടുപേരിലാണ്. രമേഷ് ഗുദ്രാന 1986ല്‍ പണിത വീടിന്റെ നമ്പര്‍ 150 ആണ്. പിന്നീട് തൊട്ടടുത്തുള്ള മറ്റു ബന്ധുക്കളുടെ വീടുകള്‍ക്കും ബിഎല്‍ഒ വോട്ടര്‍ ഐഡി കാര്‍ഡില്‍ നല്‍കിയത് 150 എന്ന വീട്ട് നമ്പര്‍ തന്നെ. ഇതാണ് കാര്യങ്ങള്‍ കുഴപ്പിച്ചത്. ഒറ്റനോട്ടത്തില്‍ നോക്കിയാല‍് 150 എന്ന വീട്ടുനമ്പറില്‍ 66 വോട്ടുകള്‍ കാണാം. പക്ഷെ ഇത് വേറെ വേറെ വീട്ടിലെ ആളുകളാണെന്ന് അവിടെ ചെന്ന ട്വന്‍റി ഫോര്‍ ന്യൂസിന് മനസ്സിലായി. ഈ 66 വോട്ടുകളിലെ മേല്‍വിലാസത്തിലുള്ളവര്‍ എല്ലാം ആ അഞ്ചേക്കര്‍ ഭൂമിയിലെ വിവിധ വീടുകളില്‍ താമസിക്കുന്നവരാണെന്നും കണ്ടെത്തി. വോട്ടുകള്‍ ചേര്‍ക്കാനായി ചെന്ന ബിഎല്‍ഒ ആണ് അലസമായി എല്ലാ വീടുകള്‍ക്കും ആ വീടുകളിലെ വോട്ടര്‍മാര്‍ക്കും വീട്ട് നമ്പര്‍ 150 എന്ന രമേഷ് ഗുദ്രാനയുടെ വീട്ട് നമ്പര്‍ തന്നെ നല്‍കിയത്. ഇതിനെയാണ് രാഹുല്‍ ഗാന്ധി ഹരിയാനയിലെ ബിജെപി നേതാവായ വീട്ടുടമ തന്റെ വീട്ടിന്റെ നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്തി എന്നും ഇത് കള്ളവോട്ടുകളാണെന്നും ആരോപിച്ചത്. രാഹുല്‍ ഗാന്ധി പറഞ്ഞത് ശുദ്ധ നുണയാണെന്ന് ട്വന്‍റി ഫോര്‍ ന്യൂസ് ചാനലിന് മനസ്സിലായി.

 

Tags: Hodel districtRahul GandhiElection CommissionVote ChoriHaryana assembly election 2024HbombHaryana filesRamesh GudranaBJP leader Ramesh Gudrana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.