Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്വന്‍റി ഫോര്‍ ചാനല്‍ ഹരിയാനയില്‍ പോയി, രാഹുല്‍ ഗാന്ധി പറഞ്ഞത് കള്ളമാണെന്ന് കണ്ടെത്തി

ഹരിയാനയില്‍ 2024ല്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് തിരിമറി നടത്തി വോട്ടുകള്‍ കവര്‍ന്നെടുത്തു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്റെ സത്യാവസ്ഥ തേടി ഹരിയാനയില്‍ പോയ ട്വന്‍റി ഫോര്‍ ചാനല്‍ സംഘം കണ്ടെത്തിയത് രാഹുല്‍ ഗാന്ധി പറഞ്ഞത് കള്ളമാണെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 08:43 pm IST
in India
ഹരിയാനയില്‍ നേരിട്ട് അന്വേഷണം നടത്തിയ ട്വന്‍റി ഫോര്‍ ചാനല്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം കള്ളമാണെന്ന് കണ്ടെത്തി. ആദ്യത്തെ മൂന്ന് സ്ത്രീകളുടെ ചിത്രം ഹരിയാനയിലെ വോട്ടര്‍മാരുടേതാണ്. ഇവര്‍ മൂന്ന് പേരും ജീവിച്ചിരിപ്പുണ്ട്.

ഹരിയാനയില്‍ നേരിട്ട് അന്വേഷണം നടത്തിയ ട്വന്‍റി ഫോര്‍ ചാനല്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം കള്ളമാണെന്ന് കണ്ടെത്തി. ആദ്യത്തെ മൂന്ന് സ്ത്രീകളുടെ ചിത്രം ഹരിയാനയിലെ വോട്ടര്‍മാരുടേതാണ്. ഇവര്‍ മൂന്ന് പേരും ജീവിച്ചിരിപ്പുണ്ട്.

ന്യൂദല്‍ഹി: ഹരിയാനയില്‍ 2024ല്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് തിരിമറി നടത്തി വോട്ടുകള്‍ കവര്‍ന്നെടുത്തു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്റെ സത്യാവസ്ഥ തേടി ഹരിയാനയില്‍ പോയ ട്വന്‍റി ഫോര്‍ ചാനല്‍ സംഘം കണ്ടെത്തിയത് രാഹുല്‍ ഗാന്ധി പറഞ്ഞത് കള്ളമാണെന്നാണ്. ഹരിയാനയിലെ വോട്ടര്‍ ലിസ്റ്റില്‍ 22 തവണ ഒരു ബ്രസീലിലെ മോഡലായ യുവതിയുടെ ചിത്രം ചേര്‍ത്തിരുന്നു. 22 വ്യത്യസ്ത മേല്‍വിലാസങ്ങളിലുള്ള യുവതികളുടെ ചിത്രം എന്ന നിലയ്‌ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത് ഈ മോഡലിന്റെ ചിത്രമായിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞത് ഈ 22 യുവതികളുടെ വോട്ടുകളും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ ബിജെപിക്ക് നല്‍കി എന്നാണ്. ഈ 22 വോട്ടര്‍മാര്‍ ജീവിച്ചിരിക്കുന്നവരാണോ അതോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കാന്‍ വേണ്ടി കൃത്രിമമായി ഉണ്ടാക്കിയതാണോ എന്നറിയാനാണ് ട്വന്‍റിഫോര്‍ ചാനല്‍ സംഘം പോയത്.

രാഹുല്‍ ഗാന്ധിയുടെ ഈ ആരോപണത്തിന്റെ സത്യാവസ്ഥ അറിയാനാണ് ട്വന്‍റി ഫോര്‍ ചാനല്‍ സംഘം ഹരിയാനയിലേക്ക് പോയത്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള 22 വോട്ടര്‍മാരില്‍ മൂന്ന് പേരെ കണ്ടെത്തി സത്യമറിയാന്‍ ശ്രമിച്ച ട്വന്‍റി ഫോര്‍ ചാനല്‍ കണ്ടെത്തിയത് രാഹുല്‍ ഗാന്ധി പറഞ്ഞത് പച്ചക്കള്ളമാണ് എന്നാണ്.

ട്വന്‍റിഫോര്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആദ്യം പോയത് ഹരിയാനയിലെ സോണിപത് ജില്ലയിലെ റായ് മണ്ഡലത്തില്‍ ആണ്. ഇവിടെ എത്തി ട്വന്‍റി ഫോര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ആദ്യം പോയത് അക്ബര്‍പൂര്‍ ബറോട്ട എന്ന ഗ്രാമത്തിലെ പൂനത്തിന്റെ വീട്ടിലാണ്. ഭര്‍ത്താവിന്റെ വീട്ടുകാരുമായുള്ള വഴക്ക് കാരണം സ്വന്തം വീട്ടിലേക്ക് മടങ്ങിയതാണ് പൂനം. ഭര്‍ത്താവ് സൂനവും മക്കളില്‍ ഒരാളും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ വര്‍ഷങ്ങളായി റായി മണ്ഡലത്തിലെ വോട്ടറാണെന്നും കഴിഞ്ഞ വര്‍ഷം വോട്ട് ചെയ്തില്ലെന്നും പൂനം പറഞ്ഞു.

വോട്ടര്‍പട്ടികയിലെ മറ്റ് രണ്ട് പേരെക്കൂടി ട്വന്‍റി ഫോര്‍ ചാനല്‍ നേരിട്ട് പോയി കണ്ടു. ഇവര്‍ രണ്ടു പേരും വോട്ട് ചെയ്തതായി കണ്ടെത്തി.

22 വിവിധ വോട്ടര്‍മാരുടെ മേല്‍വിലാസത്തിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചേര്‍ത്തത് ബ്രസീലിലെ മോഡലിന്റെ ഫോട്ടോ ആയിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞത് ഈ 22 വോട്ടുകളും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോര്‍ത്ത് തട്ടിയെടുത്തു എന്നാണ്. പക്ഷെ ഈ 22 മേല്‍വിലാസത്തിലുള്ളവരും വോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നതാണ് വാസ്തവം.

വിദേശശക്തികളുമായി ചേര്‍ന്ന് ഇന്ത്യയിലെ ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. വോട്ടെടുപ്പിലൂടെ അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ രാഹുല്‍ ഗാന്ധി നേപ്പാള്‍ മോഡലിലൂടെ ജെന്‍ സീ തലമുറയെക്കൊണ്ട് കലാപം നടത്തി അട്ടിമറിയിലൂടെ അധികാരത്തില്‍ എത്താനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് എന്ന പേരിലറിയപ്പെടുന്ന സമാന്തര അധികാരശൃംഖല രാഹുല്‍ ഗാന്ധിയ്‌ക്ക് ഒപ്പമുണ്ട്.

വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കാന്‍ ആദ്യഘട്ടത്തില്‍ ബിഎല്‍ഒ വീട്ടിലേക്ക് പോയപ്പോള്‍ ഇവരുടെ ഫോട്ടോ കിട്ടാത്തതിനാല്‍ ഇന്‍റര്‍നെറ്റില്‍ നിന്നും എടുത്ത ഒരു ഫോട്ടോ ഉപയോഗിക്കുകയായിരുന്നു എന്നതുമാണ് വാസ്തവം. ബ്രസീലിലെ മോഡല്‍ അവരുടെ ഫോട്ടോ സൗജന്യമായി ഉപയോഗിക്കാവുന്ന ഫോട്ടോകള്‍ നല്‍കുന്ന സൈറ്റുകളില്‍ നല്‍കിയിരുന്നു. തല്‍ക്കാലത്തേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഫോട്ടോകള്‍ ഉപയോഗിച്ചത്.

Tags: Rahul GandhiVote ChoriHaryana assembly election 2024Vote chorTwenty four news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്
India

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

India

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.