Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഡിഎഫ്‌ഐ പോപ്പുലര്‍ ഫ്രണ്ടിന്റെ പുതിയ മുഖമെന്ന് സൂചന; പിഎഫ്‌ഐയുടെ തുടര്‍ച്ചയെന്ന് ബിഷപ്പിന് അയച്ച ഭീഷണിക്കത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 11:10 am IST
in Kerala

കോഴിക്കോട്: നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) തുടര്‍ച്ചയെന്ന് അവകാശപ്പെട്ട് ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്‌സ് ഓഫ് ഇന്ത്യ (ഐഡിഎഫ്‌ഐ) എന്ന പേരില്‍ സംഘടന. കഴിഞ്ഞദിവസം കോഴിക്കോട് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയലിന് ലഭിച്ച ഭീഷണിക്കത്തിലാണ് പുതിയ സംഘടനയുടെ പേരും പിഎഫ്‌ഐയുടെ പിന്തുടര്‍ച്ചക്കാരെന്ന അവകാശവാദവുമുള്ളത്.

ഭീകരസംഘടനയായ പിഎഫ്‌ഐ നിരോധിക്കപ്പെട്ടതിന് ശേഷവും അവരുടെ പോഷക സംഘടനകള്‍ പലതും സജീവമായി തന്നെ രംഗത്തുണ്ട്. കൂടാതെ സിപിഎമ്മിലും മുസ്ലിം ലീഗിലുമൊക്കെ നുഴഞ്ഞുകയറി ഇവര്‍ ഭീകരവാദ അജണ്ടകള്‍ നടപ്പാക്കുകയും ചെയ്തുവരുന്നു. ഇതിനിടയിലാണ് ഐഡിഎഫ്‌ഐ എന്ന പേരില്‍ പിഎഫ്‌ഐയുടെ തുടര്‍പ്രവര്‍ത്തനം നടന്നുവരുന്നതായി ബിഷപ്പിനയച്ച കത്തില്‍ പരാമര്‍ശമുള്ളത്.

പിഎഫ്‌ഐയുടെ ആശയങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കത്തില്‍ വ്യക്തമായി പറയുന്നുണ്ട്. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലുണ്ടായ ഹിജാബ് വിവാദം തങ്ങള്‍ സൃഷ്ടിച്ചതാണെന്നും കത്തില്‍ പറയുന്നു. കേരളത്തിന്റെ റവന്യൂ വരുമാനത്തില്‍ 90 ശതമാനം നല്‍കുന്നത് ഇസ്ലാമിക വിഭാഗത്തില്‍ നിന്നുള്ളവരാണ്. അതിനാല്‍ വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 70 ശതമാനം മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് സംവരണം നല്‍കണം.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാങ്ക് വിളി അടക്കമുള്ള മുസ്ലിം മതാചാരങ്ങള്‍ അനുവദിക്കണമെന്നും അല്ലാത്തവര്‍ക്ക് എന്‍എസ്എസ്, എസ്എന്‍ഡിപി, ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ പോയി പഠിക്കാമെന്നും കത്തില്‍ പറയുന്നുണ്ട്. ഇടത്-വലത് രാഷ്‌ട്രീയ നേതൃത്വവുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും അവര്‍ ഇത് തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, ആര്‍എസ്എസുകാര്‍, ബിജെപിക്കാരെല്ലാം നശിപ്പിക്കപ്പെടേണ്ടവരാണെന്നും കത്തില്‍ പറയുന്നുണ്ട്.

‘ശബരിമലയിലെ സ്വര്‍ണ മോഷണത്തോടനുബന്ധിച്ച്, കേരളത്തില്‍ മാറിവരുന്ന ജനവികാരം കണക്കിലെടുത്ത് ഞങ്ങള്‍ പറഞ്ഞുറപ്പിച്ച വ്യവസ്ഥകളില്‍ നിന്ന് മാറ്റം വന്നിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടി ഞങ്ങളാല്‍ സ്‌പോണ്‍സര്‍ ചെയ്യപ്പെട്ട ഒരു പ്രോഗ്രാം ആയിരുന്നു പള്ളുരുത്തി ഹിജാബ് പ്രശ്‌നം.

ആയതിന് സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത് തുടരണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു’- കത്ത് തുടരുന്നു. തൃശൂര്‍ ടൗണിലെ ലൂര്‍ദ്ദ് മാതാ പള്ളി, വയനാട് ചുണ്ടയിലെ ആര്‍സി പള്ളി, സ്‌കൂള്‍ എന്നിവയെല്ലാം തങ്ങളുടെ ഖബര്‍സ്ഥാന്‍ കൈയേറി ഉണ്ടാക്കിയതാണെന്നും, എപ്പോഴായാലും അതെല്ലാം തിരിച്ചുതരേണ്ടിവരുമെന്നും കത്തില്‍ പറയുന്നു. ‘അബ്ദുള്‍ റഷീദ്, പിആര്‍ഒ, ഐഎഫ്ഡിഐ, ഈരാറ്റുപേട്ട’ എന്ന് കത്തിന്റെ അടിയില്‍ എഴുതിയിട്ടുണ്ട്.

ബിഷപ്പ് ഹൗസില്‍ തപാലില്‍ ലഭിച്ച കത്ത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിഷപ്പ് ഇഞ്ചനാനിയല്‍ ഇപ്പോള്‍ ആസ്‌ട്രേലിയയില്‍ പര്യടനത്തിലാണ്.

Tags: Thamarassery BishopPopular Front of India (PFI)Banned organizationIslamic Defense Force of India (IDFI)threatening letterRemigius Inchananiyalkozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിനാൽ പ്രതിഷേധം, മുസ്‍ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Kerala

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; ഒരു കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.