Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎം ശ്രീ: സിപിഐയുടെ ആവശ്യം നടക്കില്ല, എംഒയു റദ്ദാക്കാനാവില്ല, ‘കോമാ’യിൽ കിടക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 11:12 am IST
in Kerala, News

ന്യൂദൽഹി: പിഎം ശ്രീയിൽ ‘രാഷ്‌ട്രീയ ബോംബ് നിർവീര്യ’മാക്കുന്നുവെന്ന താൽക്കാലിക ആശ്വാസം മാത്രമായിരിക്കും സിപിഐക്ക് ഉണ്ടാവുക എന്ന് വ്യക്തമാകുന്നു. കേന്ദ്ര സർക്കാരുമായുണ്ടാക്കിയ ധാരണാപത്രം റദ്ദാക്കുമെന്നും കരാറിൽനിന്ന് സംസ്ഥാനം പിൻമാറുമെന്നും മറ്റുമുള്ള സിപിഎം നേതൃത്വത്തിന്റെ ഉറപ്പുകൾ വെറുതേയാകുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സംഭവിക്കാൻ പോകുന്നത് ഇതാണ്: കേരളത്തിൽ പിഎം ശ്രീ ‘കോമയിൽ കിടക്കും.’
ധാരണയിൽ നിന്ന് പിൻമാറുന്നുവെന്നും പുതിയ വിദ്യാഭ്യാസം കേരളത്തിൽ നടപ്പിലാക്കില്ലെന്നും സർക്കാർ പ്രഖ്യാപിക്കുകയോ ഔദ്യോഗികമായി രേഖാമൂലം കത്ത് കൊടുക്കുകയോ ചെയ്താൽ കാര്യം മറ്റൊരു തലത്തിലേക്ക് മാറും. അത് സംസ്ഥാന സർക്കാരിനെ പല തരത്തിലും പ്രതിക്കൂട്ടിലാക്കുമെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നു. ‘കാവിപ്പണം വേണ്ടെന്ന് സംസ്ഥാനം പറയട്ടെ, മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കട്ടെ’ എന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ ‘വെല്ലുവിളി’ സ്വരത്തിൽ പ്രതികരിച്ചതിന്റെ പിന്നിൽ അതാണുള്ളതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അതായത്, സംസ്ഥാനം കേന്ദ്ര സർക്കാരിനു നൽകാനുള്ള കത്ത് തയാറാക്കിയെന്നും ഉടൻ കൈമാറുമെന്നും മറ്റുമാണ് പ്രഖ്യാപിക്കുന്നതെങ്കിലും അതൊന്നും ഉടൻ നടക്കില്ല. കേരളപ്പിറവി ആഘോഷം നടത്തുന്ന തിരക്കിലാണ് സർക്കാരും മുഖ്യമന്ത്രിയും. തൊട്ടുപിന്നാലെ, നവംബർ ആദ്യവാരംതന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതോടെ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. അതിനാൽ ഈ വിഷയത്തിൽ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല.
തുടർന്ന് ഒന്നു രണ്ടുമാസം നീണ്ടുകിട്ടുമ്പോൾ ഈ അദ്ധ്യയന വർഷം കഴിയാൻ കാലമായതിനാൽ അടുത്ത വർഷം മുതൽ നടപ്പാക്കാമെന്ന അപേക്ഷക്കത്തു മാത്രമായിരിക്കും സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിക്കുക. അക്കാര്യത്തിൽ തുടർനടപടിക്ക് സമയമടുക്കും. അപ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പും വരും. അങ്ങനെ ഈ വിഷയത്തിൽ നിലവിലുള്ള സ്ഥിതി തുടരുകയും സിപിഐ അതിൽ സമാധാനം കൊള്ളുകയും ചെയ്യും. സംഭവിക്കാൻ പോകുന്നത് പിഎം ശ്രീ കേരളത്തിൽ ‘കോമയിൽ കിടക്കുമെ’ന്നതാണ്. വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന നഷ്ടം മാത്രമായിരിക്കും ഈ വിവാദത്തിലെ നേട്ടം എന്നാണ് സൂചനകൾ.

Tags: cpmcpielections#PMSRI#KeralaGovt#HEavyLoss
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.